ദേവിമാനസപൂജാ സ്നോഗ്രം

ശ്രീ ചട്ടമ്പിസ്വാമികള്‍

http://hinduebooks.blogspot.com

ദേവീമാനസപൂജാ സ്തോഴശ്രം

ശ്രീ ചട്ടമ്പിസ്വാമികള്‍

E-book Published By http:/ /hinduebooks.blogspot.com December 2010

ദേവീമാനസപൂജാ സ്സോഗ്രം

ആമുഖം

ശ്രീശങ്കരാചാര്യര്‍ സംസ്കൃതഭാഷയില്‍ വിരചിച്ച "ദേവീ ചതുഃ ഷഷ്ട്യുപചാരപൂജാസ്തോത്രം' എന്ന കൃതിയ്ക്ക്‌ മലയാള ഭാഷയില്‍ ശ്രീ ചട്ടമ്പിസ്വാമികള്‍ ചമച്ച വ്യാഖ്യാനമാണ്‌ “ദേവീ മാനസപൂജാ സ്തോത്രം".

ദേവപൂജയുടെ ഒരു പ്രധാന അംശമാണ്‌ ഉപചാരം. ഉപചാര ങ്ങളുടെ സംഖ്യയെ ആധാരമാക്കി പൂജകള്‍ പലതായി തിരിച്ചി ട്ടുണ്ട്‌ പഞ്ചോപചാരപൂജ, ഷോഡശോപചാരപൂജ, ചതുഃഷഷ്ട്യു പചാരപൂജ, എന്നിങ്ങനെ. ഇവയില്‍ ചതുഃഷഷ്ട്യുപചാരപൂജ മാനസികമായി ചെയ്യുവാനുദ്ദേശിച്ചുകൊണ്ടാണ്‌ ശങ്കരാചാര്യര്‍ സ്തോത്രം രചിച്ചിട്ടുളളത്‌. ആസനം, സ്വാഗതം, പാദ്യം, അര്‍ഘ്യം, ആചമനീയം, മധുപര്‍ക്കം, സ്നാനം, മുതലായ അറുപത്തിനാലു ഉപചാരങ്ങളെയും വര്‍ണ്ണിക്കുന്നതും കാവ്യഭംഗിയും, ഭക്തിരസവും വഴിഞ്ഞൊഴുകുന്നതുമായ സ്തോത്രത്തെ ഭക്തിപൂര്‍വ്വം ദിവസവും ജപിച്ച്‌ മാനസപൂജ ചെയ്യുന്ന ഭക്തന്‍ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയെ നേടുകയും, സകല അഭീഷ്ടങ്ങളേയും പ്രാപിക്കുമെന്നും, മരണാ നന്തരം മോക്ഷമടയുമെന്നും ശങ്കരാചാര്യര്‍ ഇതിന്റെ ഫലശ്രുതിയില്‍ പറയുന്നുമുണ്ട്‌.

വിഭക്തി, അന്വയം, അന്വയാര്‍ത്ഥം, പരിഭാഷ, ഭാവം എന്നീ അംഗങ്ങളുള്ള വ്യാഖ്യാനശൈലിയാണ്‌ സ്വാമികള്‍ ഇതില്‍ സ്വീകരിച്ചിരിക്കുന്നത്‌. വ്യാഖ്യാനം പഞ്ചലക്ഷണമെന്നാണ്‌ പറയ പ്പെടുന്നത്‌. സാധാരണയായി പദച്ഛേദം, പദാര്‍ത്രോക്തി, വിഗ്രഹം, വാക്യയോജന, സാരാര്‍ത്ഥകഥനം എന്നിവയാണ്‌ വ്യാഖ്യാനത്തിന്റെ അഞ്ച്‌ അംഗങ്ങള്‍. അവയെല്ലാം തന്നെ വ്യാഖ്യാനത്തില്‍ നമുക്കു വ്യക്തമായി ദര്‍ശിക്കുവാന്‍ സാധിക്കും.

ദേവീമാനസപൂജാ സ്സോഗ്രം

"പരിപൂര്‍ണ്ണകലാനിധി"യായ ചട്ടമ്പിസ്വാമികള്‍ "ദേവീ ചതുഃ ഷഷ്ട്യുപചാരപൂജാസ്തോത്രം' എന്ന കൃതിയെ മലയാളത്തി ലേയ്ക്ക്‌ പരിഭാഷപ്പെടുത്തിയത്‌ കേരളീയരായ ദേവിഭക്തന്മാര്‍ ക്കെല്ലാം തന്നെ അളവറ്റ ഒരു അനുഗ്രഹമായി ഭവിച്ചു എന്നു പറയുന്നതില്‍ അതിശയോക്തിയില്ല.

ദേവീമാനസപൂജാ സ്സോഗ്രം

ഓം ഉഷസി മാഗധമംഗളഗായനൈര്‍_- ത്ധടിതി ജാഗൃഹി, ജാഗൃഹി, ജാഗൃഹി അതികൃപാര്‍ഗ്രകടാക്ഷനിരീക്ഷണൈര്‍- ജഗദിദം ജഗദംബ! സുഖീകുരു. (1)

വിഭക്തി-

ഉഷസി -സ.ന.സ. ഏ'

മാഗധ മംഗളഗായനൈഃ - അ. ന. ത്ൃയ.ബ

ത്ധടിതി - അവ്യ.

ജാഗൃഹി - ലോട്ട്‌. പര. മദ്ധ്യ. പു. ഏ. അതികൃപാര്‍ദ്രകടാക്ഷനിരീക്ഷണൈഃ - അ. മ. തൃ. ബ. ജഗത്‌ - ത. ന. ദ്വി. ഏ.

ഇദം - മ. ന. ദ്വി. ഏ.

ജഗദംബ - ആ. (സ്ത്രീ. സംഗ. ഏ.

സുഖീകുരു - ലോട്ട്‌. പര. മദ്ധ്യ. പു. ഏ.

അന്വയം- ഹേ ജഗദംബ! ത്വം ഉഷസി മാഗധമംഗളഗായനൈഃ ത്ധടിതി ജാഗൃഹി, ജാഗൃഹി, ജാഗ്യഹി. അതിക്യപാര്‍ദ്രകടാക്ഷ നിരീക്ഷണൈഃ ഇദം ജഗത്‌ സുഖീകുരു.

അന്വയാര്‍ത്ഥം- അല്ലയോ ജഗദംബ! ഭവതി ഉഷസില്‍ മാഗധ മംഗളഗായനങ്ങളാല്‍ വേഗത്തില്‍ ഉണര്‍പ്പെട്ടാലും, ഉണര്‍പ്പെ

" ശ്ലോകങ്ങളെ പദച്ഛേദം ചെയ്ത്‌ ഓരോ പദത്തിന്റെയും അന്തം, ലിംഗം, വിഭക്തി, വചനം എന്നിവയാണ്‌ ഇവിടെ പറഞ്ഞിട്ടുളളത്‌. "ഉഷസി സ. ന. സ. ഏ.” എന്നാല്‍ അതിന്റെ അര്‍ത്ഥം പദം "സകാരാന്തം, നപുംസകലിംഗം, സപ്തമീ വിഭക്തി, ഏകവചനം” ആണ്‌ എന്നാകുന്നു. അതുപോലെ മറ്റുള്ള പദങ്ങളുടെ കാര്യത്തിലും ഗ്രഹിക്കണം.

ഒരു പദത്തിനുനേരെ "അവ്യ." എന്നെഴുതിയാല്‍ പദം അവ്യയമാണെന്നര്‍ത്ഥം. എപ്പോഴും ഒരു മാറ്റവുമില്ലാത്ത പദമാണ്‌ അവ്യയം. അതിന്‌ വിഭക്തി, വചനം ഇത്യാദി ഭേദങ്ങളില്ല.

4

ദേവീമാനസപൂജാ സ്തോഗ്രം

ട്ടാലും, അതിക്ൃപാര്‍ദ്രകടാക്ഷനിരീക്ഷണങ്ങളെകൊണ്ടീ ജഗ ത്തിനെ സുഖീകരിച്ചാലും.

പരിഭാഷ- ജഗദംബ - ലോകമാതാവ്‌, ഉഷസ്സ്‌ - പ്രാതഃകാലം, മാഗധ മംഗളഗായനങ്ങള്‍-മാഗധന്മാരുടെ മംഗളഗായനങ്ങള്‍ മാഗധന്മാര്‍ - പള്ളിയുണര്‍ത്തുന്ന സ്തുതി പാഠകന്മാര്‍, മംഗള ഗായനങ്ങള്‍ - മംഗളമായിട്ടുളള പാട്ടുകള്‍ അതിക്യപാര്‍ദ്ര കടാക്ഷനിരീക്ഷണങ്ങള്‍ - അതികൃപ ഹേതുവായിട്ടുളള ആര്‍ദ്ര ങ്ങളായിരിക്കുന്ന കടാക്ഷം കൊണ്ടുള്ള നിരീക്ഷണങ്ങള്‍, അതികൃപ - അതിരറ്റ കരുണ, ആര്‍ദ്രങ്ങള്‍ - നനഞ്ഞവ, കടാക്ഷം - കടക്കണ്ണ്‌, നിരീക്ഷണങ്ങള്‍ - നോട്ടങ്ങള്‍, ജഗത്‌ - ലോകം, സുഖീകരിക്ക - സുഖമാക്കി ചെയ്ക.

ഭാവം- അല്ലയോ ലോകമാതാവേ! ഭവതി വെളുപ്പാന്‍ കാല ത്തില്‍ പള്ളിയുണര്‍ത്തുന്ന ഗായകന്മാരുടെ മംഗളങ്ങളായ ഗാന ങ്ങളാല്‍ ഉണര്‍ന്നാലും. ഏറ്റവും കരുണയാല്‍ അലിഞ്ഞിരിക്കുന്ന ഭവതിയുടെ കടക്കണ്‍ നോട്ടങ്ങളെകൊണ്ടു ലോകത്തെ സുഖിപ്പിച്ചാലും.

കനകമയവിതര്‍ദ്ദിശോഭമാനം

ദിശി ദിശി പൂര്‍ണ്സുവര്‍ണ്ണകുംഭയുക്തം; മണിമയമണ്ഡപദദ്ധ്യമേഹിമാത-

സ്ത്വയി കൃപയാശു സമര്‍ച്ചനം ഗ്രഹീതും (2)

വിഭക്തി-

കനകമയവിതര്‍ദിശോഭമാനം - അ. ന. ദ്വി. ഏ. ദിശി - ശ. സ്ത്രീ. സ. ഏ. പൂര്‍ണ്ണസുവര്‍ണ്ണകുംഭയുക്തം - അ. ന. ദ്വി. ഏ. മണിമയമണ്ഡപദദ്ധ്യം - അ. ന. ദ്വി. ഏ.

ഏഹി - ലോട്ട്‌. പ. മ. പു. ഏ.

മാതഃ - ഭൂ. (സ്ത്രീ. സംര. ഏ.

ദേവീമാനസപൂജാ സ്സോഗ്രം

ത്വയി - യുഷ്മ. സ. ഏ. കൃപയാ - ആ. സ്ത്രീ. തൃ. ഏ. ആശു - അവ്യ.

സമര്‍ച്ചനം - അ. ന. ദ്വി. ഏ. ഗ്രഹീതും - തുമു. അവ്യ.

അന്വയം - ഹേ മാതാഃ! ത്വയി സമര്‍ച്ചരനം കൃപയാ ഗ്രഹീതും ദിശി ദിശി കനകമയവിതര്‍ദിശോഭമാനം പൂര്‍ണ്ണ സുവര്‍ണ്ണകുംഭയുക്തം മണിമയമണ്ഡപമദ്ധ്യം ഏഹി.

അന്വയാര്‍ത്ഥം- അല്ല്യോ മാതാവേ! ഭവതി വിഷയമായ എന്റെ സമര്‍ച്ചനത്തെ കരുണയോടുകൂടി ഗ്രഹിപ്പാനായികൊണ്ടു ദിക്കു തോറും കനകമയവിതര്‍ദിശോഭമാനമായി പൂര്‍ണ്ണസുവര്‍ണ്ണ കുംഭമായിരിക്കുന്ന മണിമയമണ്ഡപദദ്ധ്യത്തെ്രവേശിച്ചാലും.

പരിഭാഷ- സമര്‍ച്ചനം - പൂജ, ഗ്രഹിക്ക - സ്വീകരിക്ക, കനക മയവിതര്‍ദിശോഭമാനം - കനകമയവിതര്‍ദിയാല്‍ ശോഭിക്കു ന്നത്‌, കനകമയവിതര്‍ദി - കനകമയമായിരിക്കുന്ന വിതര്‍ ദി, കനകമയം - സ്വര്‍ണ്ണം, വിതര്‍ദി - വേദി (ഇരിക്കാന്‍ സുഖമാം വണ്ണമുള്ള തറ) പൂര്‍ണ്സുവര്‍ണ്ണകുംഭയുക്തം - പൂര്‍ണ്ണങ്ങളാ യിരിക്കുന്ന സുവര്‍ണ്ണകുംഭങ്ങളോടുകൂടിയതു, പൂര്‍ണ്ണങ്ങള്‍ - നിറഞ്ഞവ, സുവര്‍ണ്ണകുംഭങ്ങള്‍-സ്വര്‍ണ്ണകുടങ്ങള്‍, മണിമയ മണ്ഡപമദ്ധ്യം - മണിമയമണ്ഡപത്തിന്റെ മദ്ധ്യം, മണിമയ മണ്ഡപം - രത്ങങ്ങളാല്‍ നിര്‍മിച്ചിട്ടുള്ള മണ്ഡപം.

ഭാവം- അല്ലയോ അംബേ: ഭവതിക്ക്‌ ഞാന്‍ ചെയ്യുന്ന പൂജയെ കരുണയോടുകൂടി സ്വീകരിക്കാനായിട്ടു നിന്തിരുവടി സ്വര്‍ണ്ണ ത്തറകൊണ്ടു ശോഭിച്ചിരിക്കുന്നതും എല്ലാ ദിക്കിലും നിറച്ചു വചിരിക്കുന്ന പൊന്‍കുടങ്ങളോടുകൂടിയതും രത്നനിര്‍മിതവുമായ മണ്ഡപത്തില്‍ പ്രവേശിച്ചാലും.

ദേവീമാനസപൂജാ സ്തോഗ്രം

കനകമയവിതര്‍ദിസ്ഥാപിതേ തൂലികാഡ്യേ കനകകുസുമകീര്‍ണ്ണേ, കോടിബാലാര്‍ക്കവര്‍ണ്ണേ ഭഗവതി, രമണീയേ രത്നസിംഹാസനേസ്മിന്‍ ഉപവിശ പദയുഗ്മം ഹേമപീഠേ നിധായ (3)

വിഭക്തി -

കനകമയവിതര്‍ദിസ്ഥാപിതേ - അ. ന. സ. ഏ. തൂലികാഡേ്യേ - അ. ന. സ. ഏ. കനകകുസുമകീര്‍ണ്ണേ - അ. ന. സ. ഏ. കോടിബാലാര്‍ക്കവര്‍ണ്ണേ - അ. ന. സ. ഏ. ഭഗവതി - ഈ. (സ്തീ. സം രര. ഏ. രമണീയേ. അ. ന. സ. ഏ.

ഉപവിശ - ലോട്‌. പര. മ. പു. ഏ. രത്നസിംഹാസനേ - അ. ന. സ. ഏ. അസ്മിന്‍ - ഇദം. പു. സ. ഏ.

പദയുഗ്മം - അ. ന. ദ്വി. ഏ.

ഹേമപീഠേ - അ. ന. സ. ഏ.

നിധായ - ല്യബ. അവ്യ.

അന്വയം - ഹേ ഭഗവതി, ത്വം കനകമയവിതര്‍ദി സ്ഥാപിതേ തൂലികാഡ്യേ കോടിബാലര്‍ക്കവര്‍ണ്ണേ കനക കുസുമകീര്‍ണ്ണേ രമണീയേ അസ്മിന്‍ രത്നസിംഹാസനേ ഹേമപീഠേ പദയുഗ്മം നിധായ ഉപവിശ.

അന്വയാര്‍ത്ഥം - അല്ലയോ ഭഗവതി! ഭവതി കനകമയവിതര്‍ദി സ്ഥാപിതമായി തൂലികാഡ്യമായി കോടിബാലര്‍ക്കവര്‍ണ്ണമായി കനകകുസുമകീര്‍ണ്ണമായി രമണീയമായിരിക്കുന്ന രത്ന സിംഹാസനത്തില്‍ ഹേമപീഠത്തിങ്കല്‍ പദയുഗ്മത്തെ നിധാനം ചെയ്തിട്ട്‌ ഉപവേശിച്ചാലും.

ദേവീമാനസപൂജാ സ്തോശ്രം

പരിഭാഷ - കനകമയവിതര്‍ദിസ്ഥാപിതം - കനകമയവിതര്‍ദി യിങ്കല്‍ സ്ഥാപിതം. കനകമയവിതര്‍ദി - കനകമയമായിരിക്കുന്ന വിതര്‍ദി. വിദര്‍തി - വേദി (ഇരിക്കാന്‍ സുഖമാകും വണ്ണം ഉണ്ടാക്കിയിട്ടുളള തറ). സ്ഥാപിതം - സ്ഥാപിക്കപെട്ടത്‌. സ്ഥാപിക്ക - വെയ്ക്ക. തൂലികാഡ്യം - തൂലികയാല്‍ ആഡ്ധ്യം. തൂലിക - മെത്താരണം. കനകകുസുമകീര്‍ണ്ണം - കനകകുസുമ ങ്ങളാല്‍ കിരണം ചെയ്യപ്പെട്ടത്‌. കനകകുസുമങ്ങള്‍ - സ്വര്‍ണ്ണപുഷ്പങ്ങള്‍. കിരണം ചെയ്ക - വിരിക്ക. കോടി ബാലാര്‍ക്കവര്‍ണ്ണം - കോടിബാലാര്‍ക്കന്മാരുടെ വര്‍ണ്ണം പോലിരിക്കുന്ന വര്‍ണ്ണത്തോടു കൂടിയത്‌. ബാലാര്‍ക്കന്മാര്‍ - ബാലാദിതൃന്മാര്‍. രമണീയം - മനോഹരം. രത്നസിംഹാസനം - രത്നനിര്‍മിതമായ സിംഹാസനം. പദയുഗ്മം - പദങ്ങളുടെ യുഗ്മം. പദങ്ങള്‍ - കാലുകള്‍. യുഗ്മം - ഇരട്ട. ഹേമപീഠം - സ്വര്‍ണ്ണപീഠം. നിധാനം ചെയ്ക - വെക്കുക. ഉപവേശിക്കുക - ഇരിക്കുക.

ഭാവം - അല്ലയോ ഭഗവതി! സ്വര്‍ണ്ണം കൊണ്ടു പരിഷ്കൃത മായി ഉണ്ടാക്കിയിട്ടുളള തറയില്‍ വെച്ചിട്ടുള്ളതായും ഭംഗിയുള്ള മേല്‍ക്കട്ടിയുള്ളതായും കോടി ബാലസുൂര്യന്മാര്‍ ഉദിച്ചാലുണ്ടാ കുന്ന ശോഭപോലെയുള്ള ശൊഭയോടുകൂടിയതായും സ്വര്‍ണ്ണ പുഷ്പങ്ങള്‍ വിരിച്ചിട്ടുളളതായും അതിമനോഹരമായും ഇരിക്കു ന്ന രത്നസിംഹാസനത്തില്‍ സ്വര്‍ണ്ണപീഠത്തില്‍ രണ്ടു കാലു കളും വെച്ച്‌ ഇരുന്നാലും.

മണി മക്തികനിര്‍മിതം മഹാന്തം കനകസ്തംഭചതുഷ്ടയേന യുക്തം കമനീയതമം ഭവാനി!തുഭ്യം നവമുല്ലാസമഹം സമര്‍പ്പയാമി (4)

വിഭക്തി - മണിമരക്തികനിര്‍മിതം - അ. പൂ. ദ്വി. ഏ.

8

ദേവീമാനസപൂജാ സ്സോഗ്രം

മഹാന്തം - ത. പു. ദ്വി. ഏ. കനകസ്തംഭചതുഷ്ടയേന - അ. പു. തൃ. ഏ. യുക്തം - അ. പു. ദ്വി. ഏ.

കമനീയതമം - അ. പൂ. ദ്വി. ഏ.

ഭവാനി! - ഈ. സ്ത്രീ. സംര. ഏ.

തുഭ്യം - യുഷ്മ. ച്തു. ഏ.

നവം - അ. പൂ. ദ്വി. ഏ.

ഉല്ലാസം - അ. പു. ദ്വി. ഏ.

അഹം - അസ്മ. പ്ര. ഏള്‍.

സമര്‍പ്പയാമി - ലട്ടു. പര. ഉത്ത. ഏ.

അന്വയം - ഹേ ഭവാനീ! അഹം മണിമരക്തികനിര്‍മിതം മഹാന്തം കനകസ്തംഭചതുഷ്ടയേന യുക്തം കമനീയതമം നവം ഉല്ലാസം തുഭ്യം സമര്‍പ്പയാമി.

അന്വയാര്‍ത്ഥം - അല്ലയോ ഭവാനി, ഞാന്‍ മണിമരക്തിക നിര്‍മിതമായി മഹത്തായി കനകസ്തംഭചതുഷ്ടയത്തോടു യുക്ത മായി കനീയതമായി നവമായിരിക്കുന്ന ഉല്ലാസത്തെ

ഭവതിക്കായികൊണ്ടു സമര്‍പ്പിക്കുന്നു.

പരിഭാഷ - ഭവാനി - പാര്‍വ്വതി. മണിമക്തികനിര്‍മിതം - മണിമക്തികങ്ങളാല്‍ നിര്‍മിക്കപ്പെട്ടത്‌. മണിമക്തികങ്ങള്‍ - മണികളും മക്തികങ്ങളും. മണികള്‍ B രത്ങ്ങള്‍.

മനക്തികങ്ങള്‍ - മുത്തുകള്‍. നിര്‍മിതം - നിര്‍മിക്കപ്പെട്ടത്‌. മഹത്‌ - വലിയത്‌ (ശ്രേഷ്ഠം). കനകസ്തംഭചതുഷ്ടയം - കനകസ്തംഭങ്ങ

ളുടെ ചതുഷ്ടയം. കനകസ്തംഭങ്ങള്‍ - സ്വര്‍ണ്തൂണുകള്‍. ചതുഷ്ടഠയം - നാല്‌. യുക്തം - യോജിച്ചത്‌ (കൂടിയത്‌). കമനീയതമം - ഏറ്റവും കമനീയം. കമനീയം - മനോഹരം.

നവം - പുതിയത്‌. ഉല്ലാസം - മണ്ഡപം.

ദേവീമാനസപൂജാ സ്തോശ്രം

ഭാവം - അല്ലയോ ഭവാനി! ഞാന്‍ മുത്തുകളെകൊണ്ടും രത്ങങ്ങ ളെകൊണ്ടും ഉണ്ടാക്കപെട്ടതും വലിയതും (ശ്രേഷ്ഠവും) നാലു സ്വര്‍ണ്ണത്തൂണുകളോട കൂടിയതും ഏറ്റവും മനൊഹരവും പുതിയതുമായിരിക്കുന്ന മണ്ഡപത്തെ ഭവതിക്കായി സമര്‍പ്പിക്കുന്നു.

ദുര്‍വ്വയാ, സരസിജാന്പവിതവിഷ്ണു - ക്രാന്തയാ സഹിതം കുസുമാഡ്്യം പത്മയുഗ്മസദൃശേ പദയുഗ്മേ പാദ്യമേതദുരരീകുരു മാതഃ (5)

വിഭക്തി -

ദുര്‍വ്വയാ - ആ. (സ്തീ. ത്യ. ഏ. സരസിജാന്വിതവിഷ്ണുക്രാന്തയാ - ആ. സ്ത്രീ. തൃ. ഏ. - അവ്യ.

സഹിതം - അ. ന. ദ്വി. ഏ. ക്സുമാഡ്യം - അ. ന. ദ്വി. ഏ. പദ്മയുഗ്മസദ്യശേ - അ. ന. സ. ഏ. പദയുഗ്മേ - അ. ന. സപ്ത. ഏ. പാദ്യം - അ. ന. ദ്വി. ഏ.

ഉരരീകുരു - ലോട്ട്‌. പര. മദ്ധ്യ. പു. ഏ. മാതഃ - ടൂ. സ്ത്രീ. സംര. ഏ.

അന്വയം - ഹേ മാതാഃ, ദുര്‍വ്വയാ, സരസിജാന്പിതവിഷ്ണു ക്രാന്തയാ സഹിതം കുസുമാഡ്യം ഏതല്‍ പാദ്യം പദ്മയുഗ്മ സദൃശേ പദ്മയുഗ്മേ ഉരരീകുരു.

അന്വയാര്‍ത്ഥം - അല്ലയോ അമ്മേ! ദുര്‍വ്വയോടും സരസ്ധ്വിജാ ന്വിതവിഷ്ണുക്രാന്തയോടും സഹിതമായി കുസുമമാഡ്യമായി രിക്കുന്ന പാദ്യത്തെ പത്മയുഗ്മസദൃശമായിരിക്കുന്ന പദ യൂഗ്മത്തില്‍ ഉരരീകരിച്ചാലും.

10

ദേവീമാനസപൂജാ സ്തോഗ്രം

പരിഭാഷ - ദുര്‍വ്വാ - കറുക. സരസ്ധിജാന്വിതവിഷ്ണുക്രാന്ത. സരസ്ധ്വിജാന്പിതം - സരസിജത്തോടു അന്വിതം. സരസിജം - താമരപ്പൂവ്‌. അന്വിതം - കൂടിയത്‌. വിഷ്ണുക്രാന്ത - വിഷ്ണു ക്രാന്തയെന്ന മരുന്ന്‌. സഹിതം - കൂടിയത്‌. കുസുമാന്ദ്യം - കുസുമങ്ങളെകൊണ്ടു ആഡ്യം. കുസുമങ്ങള്‍ - പുഷ്പങ്ങള്‍. ആഡ്്യം - ശ്രേഷ്ഠം. പാദ്യം - പാദോദകം (കാല്‍ കഴുകാനുള്ള വെള്ളം). ഉരരീകരിക്കുക - സ്വീകരിക്ക.

ഭാവം - ഹേ ലോകജനനീ, കറുക, താമറപ്പൂവ്‌, വിഷ്ണുക്രാന്തി മുതലായവയോടുകൂടിയതും ശ്രേഷ്ഠങ്ങളായ പുഷപ്പങ്ങള്‍ കലര്‍ന്നതും ആയ പാദക്ഷാളനജലത്തെ രണ്ടു താമര പ്പൂുക്കള്‍ പോലെ ശോഭിച്ചിരിക്കുന്ന ഭവതിയുടെ പാദങ്ങളില്‍ സ്വീകരിക്കേണമെ.

ഗന്ധപുഷ്പയവസര്‍ഷപദുര്‍വ്വാ- സംയുതം തിലകുശാക്ഷതമിശ്രം ഹേമപാത്രനിഹിതം സഹരന്ന-

മര്‍ഘ്യമേതദുരരീകുരു മാതഃ! (6)

വിഭക്തി -

ഗന്ധപുഷ്പയവസര്‍ഷപദുര്‍വ്വാസംയുതം - അ. ന. ദ്വി. ഏ. തിലകുശാക്ഷതമിശ്രം - അ. ന. ദ്വി. ഏ. ഹേമപാത്രനിഹിതം - അ. ന. ദ്വി. ഏ.

സഹ - അവ്യ.

രത്തെഃ - അ. ന. തൃ. ബ.

അര്‍ഘ്യം - അ. ന. ദ്വി. ഏ.

ഏതല്‍ - ഏദത്‌. ന. ദ്വി. ഏ.

ഉരരീകരിക്കുക - ലോട്ട്‌. മദ്ധ്യ. ഏ.

മാതഃ - ടൂ. ഗ്ത്രീ. സം ഗ്ര. ഏ.

11

ദേവീമാനസപൂജാ സ്തോശ്രം

അന്വയം - ഹേ മാതാഃ ഗന്ധപുഷ്പയവസര്‍ഷപദുര്‍വ്വാ സംയുതം തിലകുശാക്ഷതമിശ്രം രത്നൈഃ സഹ ഹേമപാത്ര നിഹിതം ഏതല്‍ അര്‍ഘ്യം ഉരരീകുരു.

അന്വയാര്‍ത്ഥം -അല്ലയോ അംബ! ഗന്ധപുഷ്പയവസര്‍ഷപ ദുര്‍വ്വാസംയുതമായി തിലകുശാക്ഷതമി്രമായി രത്നങ്ങളോടു കൂടി ഹേമപാ(തനിഹിതമായിരിക്കുന്ന അര്‍ഘ്യത്തെ ഉരുരീ കരിച്ചാലും.

പരിഭാഷ - ഗന്ധപുഷ്പയവസര്‍ഷപദുര്‍വ്വാസംയുതം - ഗന്ധം, പുഷ്പ്പം, യവം, സര്‍ഷപം, ദുര്‍വ്വാ ഇവകളോടുകൂടിയത്‌ ഗന്ധം - ചന്ദനം. പുഷ്പ്പം - പൂവ്‌. യവം - യവം. സര്‍ഷപം - ഉഴുന്ന്‌. ദുര്‍വ്വു - കറുക. തിലകുശാക്ഷമിശ്രം - തിലകുശാക്ഷത ങ്ങളോടു മിശ്രം. തിലകുശാക്ഷതങ്ങള്‍ - തിലവും കുശവും അക്ഷതവും. തിലം - എള്ള്‌ കുശാ - ദര്‍ഭ. അക്ഷതം - ഉണങ്ങല്‍ അരി. മിശ്രം - കലര്‍ന്നത്‌. ഹേമപാത്രനിഹിതം - ഹേമപാത്രത്തില്‍ നിഹിതം. ഹേമപാത്രം - സ്വര്‍ണ്ണപ്പര്തം. നിഹിതം - നിധാനം ചെയ്യപ്പെട്ടത്‌. അര്‍ഘ്യം - പൂജാജലം. ഉരരീകരിക്കുക - സ്വീകരിക്ക.

ഭാവം - അല്ലയോ അംബേ! ഭവതി ചന്ദനം പൂവ്‌ യവം ഉഴുന്ന്‌ കറുക എള്ള്‍ ദര്‍ഭ ഉണങ്ങലരി ഇവയോടും രത്ങ്ങളോടുംകൂടി സ്വര്‍ണ്ണപ്പാ്രത്തില്‍ വെച്ചിട്ടുള്ള പൂജാജലത്തെ സ്വീകരി ക്കേണമേ.

ജലജദ്യുതിനാ കരേണ ജാതീ- ഫലതക്കോലലവംഗഗന്ധയുക്കൈഃ അമ്യതൈരമൃതൈരിവാതിശീതൈര്‍- ഭഗവത്യാചമനം വിധീയതാം (7)

വിഭക്തി - ജലജദ്യുതിനാ - ഇ. പു. തൃ. ഏ.

12

ദേവീമാനസപൂജാ സ്സോഗ്രം

കരേണ. - അ. പു. തൃ. ഏ. ജാതീഫലതക്കോലലവംഗഗന്ധയുക്കൈഃ - അ. ന. തൃ. ബ. അമ്യതൈഃ - അ. ന. തൃ. ബ.

ഭഗവതി - ഈ. (സ്ത്രീ. സംര. ഏ.

ആചമനം - അ. ന. പ്ര. ഏ.

വിധീയതാം. ലോട്ട്‌. ആ. പ്ര. പു. ഏ.

അന്വയം - ഹേ ഭഗവതി! ജലജദ്യുതിനാ കരേണ ജാതീ ഫലതക്കോലലവംഗഗന്ധയുക്തൈഃ അമ്യതൈഃ ഇവ അതി ശീതൈഃ അമ്യതൈഃ ആചമനം വിധീയതാം.

അന്വയാര്‍ത്ഥം - അല്ലയോ ഭഗവതി! ഭവതിയാല്‍ ജലജദ്യുതി യായിരിക്കുന്ന കരത്താല്‍ ജാതീഫലതക്കോലലവംഗ ഗന്ധ യുക്തങ്ങളായി അതിശീതളങ്ങളായി അമൃതങ്ങള്‍ പോലെ യിരിക്കുന്ന അമൃതങ്ങളെകൊണ്ടു ആചമനം ചെയ്യപ്പെട്ടാലും.

പരിഭാഷ - ഭഗവതി - ഭഗങ്ങളോടു കൂടിയവള്‍. ഭഗങ്ങള്‍ - ഐശ്വര്യാദികള്‍ (ഐശ്വര്യം- സമ്പൂര്‍ണ്ണവീര്യം, യശസ്സ്‌, ശോഭ, ജ്ഞാനം, വൈരാഗ്യം ഇവ). ജലജദ്യുതി - ജലജത്തിന്റെ ദ്യുതി പോലെയുള്ള ദ്യുതിയോടുകൂടിയത്‌. ജലജം - താമര. കരം - കൈ, ജാതീഫലതക്കോലലവംഗഗന്ധയുക്തം - ജാതിഫലത്തി ന്റെയും തക്കോല'ത്തിന്റെയും, ലവംഗത്തിന്റെയും ഗന്ധത്തോടു യുക്തം. ജാതീഫലം - ജാതിക്ക, ലവംഗം - ഇലവര്‍ങം. യുക്തം - യോജിച്ചത്‌. അതിശീതങ്ങള്‍ - ഏറ്റവും തണുപ്പുള്ളവ. അമൃതങ്ങള്‍ - സുധകള്‍. അമൃതങ്ങള്‍ - ജലങ്ങള്‍. ആചമനം - അംഗശുദ്ധിക്രിയ.

ഭാവം - അല്ലയോ ഭഗവതി! ഭവതി താമരപ്പൂപോലെയിരിക്കുന്ന കൈകൊണ്ടു ജാതിക്ക, തക്കോലം, ഇലവര്‍ങം മുതലായവയുടെ

* ഒരു അങ്ങാടിമരുന്ന്‌ (cubeb pepper) 13

ദേവീമാനസപൂജാ സ്തോശ്രം

ഗന്ധമുള്ളതും ഏറ്റവും തണുപ്പുള്ളതും അമൃതുപോലെയിരിക്കു ന്നതുമായ വെള്ളം കൊണ്ട്‌ ആചമനം ചെയ്താലും.

നിഹിതം കനകസ്യ സംപുടേ പിഹിതം രത്നവിധാനകേന ചില്‍ തദിദം ജഗദംബ! തേര്‍പ്പിതം മധുപര്‍ക്കം ജനനി പ്രഗ്ൃഹ്ൃയതാം (8)

വിഭക്തി -

നിഹിതം - അ. ന. പ്ര. ഏ. കനകസ്യ - അ. ന. ഷ. ഏ. സംപുടേ - അ. ന. സ. ഏ. പിഹിതം - അ. ന. ഷ. ഏ. രത്൦നതവിധാനകേന - അ. ന. തൃ. ഏ. ചില്‍ - അവ്യ.

തല്‍ - തദ്‌. ദ. ന. ദ്വി. ഏ.

ഇദം - ഇദം. മ. ന. രര. ഏ. ജഗദംബ - ആ. (സ്തീ. സം (പ. ഏ. തേ - യുഷമ. ദ. ച. ഏ.

അര്‍പ്പിതം - അ. ന. (പ. ഏ. മധുപര്‍ക്കം. അ. ന. രര. ഏ.

ജനനി - ഈ. (സ്തീ. സ്രമ്പ. ഏ. ്രഗ്യഹൃതാം - ലോട്ട്‌. ആത്മ. ഗ്ര. പു. ഏ.

അന്വയം - ഹേ ജഗദംബ! കനകസ്ധ്യ സംപുടേ നിഹിതം രത്തവിധാനകേന പിഹിതം ഇദം മധുപര്‍ക്കം (മയാ) തേ

അര്‍പ്പിതം ഹേ ജനനീ തല്‍ പ്രഗ്യഹൃതാം.

അന്വയാര്‍ത്ഥം - അല്ലയോ ജഗദംബ! കനകത്തിന്റെ സംപുട ത്തിങ്കല്‍ നിഹിതമായി രത്നവിധാനംകൊണ്ടു പിഹിതമായിരി

14

ദേവീമാനസപൂജാ സ്തോഗ്രം

ക്കുന്ന മധുപര്‍ക്കം (എന്നാല്‍) ഭവതിക്കായികൊണ്ടു അര്‍പ്പിതമായി. അല്ലയോ അമ്മേ അതിനെ നിന്തിരുവടി സ്വീകരി ക്കേണമേ.

പരിഭാഷ - ജഗദംബ - ലോകജനനി. സംപൂടം - പാത്രം. നിഹിതം - നിധാനം ചെയ്യപ്പെട്ടത്‌. നിധാനം ചെയ്ക - വെയ്ക്കുക. രത്നവിധാനകം - രത്നപാത്രം. പിഹിതം - പിധാനം ചെയ്യപ്പെട്ടത്‌. പിധാനം ചെയ്ക - മറയ്ക്ക. (അടയ്ക്കുക).

മധുപര്‍ക്കം - നിവേദ്യവിശേഷം. അര്‍പ്പിതം - അര്‍പ്പിക്കപ്പെട്ടത്‌. അര്‍പ്പിയ്ക്ക- ആദരവോടുകൂടി വെയ്ക്കുക. ജനനി - അമ്മ.

ഭാവം - അല്ലയോ ലോകജനനീ! കനകപാത്രത്തില്‍ വെച്ച്‌ രത്നപാത്രം കൊണ്ടടച്ചിരിക്കുന്ന നിവേദ്യവിശേഷത്തെ ഞാന്‍ ആദരവോടുകൂടി ഭവതിക്കു സമര്‍പ്പിക്കുന്നു. ഹേ അമ്മേ നിന്തിരുവടി സ്വീകരിക്കേണമേ.

ഏതച്ചമ്പകതൈലമംബ, വിവിധൈഃ പുഷ്പൈര്‍മ്മുഹുര്‍വ്വാസിതം ന്യസ്തം രത്തമയേ സുവര്‍ണ്ഠചഷകേ ഭൃംഗൈര്‍ ഭ്രമദ്ഭിര്‍വൃതം സാനന്ദം സുരസുന്ദരീഭിരഭിതോ- ഹസ്തൈര്‍ ധൃതം തേ മയാ കേശേഷു ശ്രമരശ്മേഷു സകലേ- ഷ്വംഗേഷു ചാലിപ്യതേ (9)

വിഭക്തി -

ഏതല്‍ - ഏതച്ഛബ്ദം. ദ. ന. രര. ഏ. ചമ്പകതൈലം - അ. ന. പ്ര. ഏ. അംബ - ആ. സ്ത്രീ. സം (പ. ഏ. വിവിധൈഃ - അ. ന. തൃ. ബ. പുഷ്പൈടഃ - അ. ന. തൃ. ബ.

15

ദേവീമാനസപൂജാ സ്സോഗ്രം

മുഹുഃ - അവ്യ.

വാസിതം - അ. ന. ഗ്ര. ഏ.

നൃസ്തം - അ. ന. ്ര. ഏ.

രത്നമയേ - അ. ന. സ. ഏ. സുവര്‍ണ്ണചഷകേ - അ. ന. പ്ര. ഏ. ഭ്ൃംഗൈഃ - അ. പു.തൃ.ബ ശ്രമദ്ഭിഃ - ത. പു. തൃ. ബ.

വൃതം - അ. ന. പ്ര. ഏ.

സാനന്ദം - ക്രി. വി. സുരസുന്ദരീഭിഃ - ഈ. സ്ത്രീ. തൃ. ബ. ധൃതം - അ. ന. (പ. ഏള്‍.

തേ - യുഷ്മ. ദ. ഷ. ഏ.

മയാ - അസ്മ. ദ. തൃ. ഏ. കേശേഷു - അ. പു. സ. ബ. ശഭ്മരശ്രമേഷു അ. പു. സ. ബ. സകലേഷു - അ.ന.സ.ബ, അംഗേഷു - അ. ന. സ.ബ.

- അവ്യ.

ആലിപൃതേ - ല. ആ. പ്ര. ഏ.

അന്വയം - ഹേ അംബ! വിവിധൈഃ പുഷ്പൈഃ മുഹുഃ വാസിതം രത്നമയേ സുവര്‍ണ്ണചഷകേ ന്യസ്തം ശ്രമദ്ഭിഃ ഭൃംഗൈഃ വൃതം അഭിതഃ സുരസുന്ദരീഭിഃ സാനന്ദം ഹസ്തൈഃ ധൃതം ഏതല്‍ ചമ്പകതൈലം മയാ തേ ഭ്രമര്രമേഷു കേശേഷു സകലേഷു അംഗേഷു ആലിഫപ്യതേ.

അന്വയാര്‍ത്ഥം - അല്ലയോ അംബേ! വിവിധങ്ങളായിരിക്കുന്ന പുഷ്പ്പങ്ങളാല്‍ പിന്നേയും പിന്നേയും വാസിതമായി രത്തമയ മായിരിക്കുന്ന സുവര്‍ണ്ണചഷകത്തില്‍ ന്യസ്തമായി ശ്രമത്തുകളാ യിരിക്കുന്ന ്രംഗങ്ങളാല്‍ വൃതമായി മുന്‍ഭാഗത്തില്‍ സുരസുന്ദരി കളാല്‍ ആനന്ദത്തോടുകൂടി ഹസ്തങ്ങളാല്‍ ധൃതമായിരിക്കുന്ന

16

ദേവീമാനസപൂജാ സ്സോഗ്രം

ചെമ്പകതൈലം എന്നാല്‍ ഭവതിയുടെ ഭ്രമരശ്രമങ്ങളായി രിക്കുന്ന കേശങ്ങളിലും സകലങ്ങളായിരിക്കുന്ന അംഗങ്ങളിലും ആലേപനം ചെയ്യപ്പെടുന്നു.

പരിഭാഷ - വിവിധങ്ങള്‍ - പലതരങ്ങള്‍. വാസിതം - വാസിക്ക പ്പെട്ടത്‌. വാസിക്ക - സുഗന്ധീകരിക്ക. രത്നമയം - രത്നം പതിച്ചി ട്ടുള്ളവ. സുവര്‍ണ്ണഠചഷകം - സുവര്‍ണ്ണം കൊണ്ടുള്ള ചഷകം. സുവര്‍ണ്ണം - സ്വര്‍ണ്ണം. ചഷകം - പാനപാത്രം. ന്ൃസ്തം - നൃസിക്കപ്പെട്ടത്‌. ന്യസിക്കുക - വെയ്ക്കുക. ശ്രമത്തുക്കള്‍ - ശ്രമിക്കുന്നവ. ശ്രമിക്ക - ചുറ്റിസഞ്ചരിക്കുക. ഭൃംഗങ്ങള്‍ - വണ്ടുകള്‍. വൃതം - വരണം ചെയ്തത്‌. വരണം ചെയ്ക - മറയ്ക്ക. സുരസുന്ദരികള്‍ - ദേവസുന്ദരികള്‍. ഹസ്തങ്ങള്‍ - കൈകള്‍ധൃതം - ധരിക്കപ്പെട്ടത്‌. ശമരശഭ്രമങ്ങള്‍ - ശ്രമരങ്ങള്‍ ഭ്മിക്കുന്നവ. ശ്രമരങ്ങള്‍ - വണ്ടുകള്‍, ശ്രമിക്ക - സഞ്ചരിക്ക. (ഭമരങ്ങളെന്നും ശ്രമിക്കുന്നവയെന്നും, ശ്രമിക്ക - ശങ്കിക്ക). ആലേപനം ചെയ്ക - പുരട്ടുക.

ഭാവം - അല്ലയോ അംബേ! അനേകതരം പുഷ്‌പ്പങ്ങളാല്‍ പിന്നേയും പിന്നേയും സുഗന്ധീകരിക്കപ്പെട്ടുതും രത്നങ്ങള്‍ പതിച്ചിട്ടുള്ള സ്വര്‍ണ്ണപ്പാര്രത്തില്‍ വെച്ചിട്ടുളളതും സുഗന്ധം കൊണ്ട്‌ വന്നുകൂടിയിട്ടുള്ള വണ്ടുകളാല്‍ ആവരണം ചെയ്യപ്പെ ടുതും ഭവതിയുടെ മുന്‍ഭാഗത്തില്‍ ദേവകാമിനിമാര്‍ ആനന്ദ ത്തോടുകൂടി കൈകളില്‍ ധരിച്ചുകൊണ്ടു നില്‍ക്കുന്നതുമായ ചമ്പകതൈലം ഞാന്‍ പുഷ്പരസാന്ധാദനത്തിനായി വന്നു കൂടുന്ന വണ്ടുകളാല്‍ ചുറ്റപ്പെട്ട (വണ്ടിന്‍ കൂട്ടമാണോ എന്നു ശങ്ക ജനിപ്പിക്കുന്നതായ) നിന്തിരുവടിയുടെ കുന്തളഭരത്തി ലും മറ്റെല്ലാ അംഗങ്ങളിലും പുരട്ടുന്നു.

മാതഃ കുങ്കമപങ്കനിര്‍മ്മിതമിദം ദേഹേ തവോദര്‍ത്തനം

ഭക്ത്യാഹം കലയാമി ഹേമരജസാ

17

ദേവീമാനസപൂജാ സ്തോശ്രം

സമ്മിശ്രിതം കേസരൈഃ കേശാനാമലകൈര്‍വ്വിശോധ്യ വിശദാന്‍ കസ്തൂരികോദഞ്ചിതൈഃ സ്താനം തേ നവരന്നകുംഭനിഹിതൈ- സ്റംവാസിതോഷ്ണോദകൈഃ (10)

വിഭക്തി -

മാതഃ - ടൂ. പു. സം ഗ്ര. ഏള്‍. കുങ്കമപങ്കനിര്‍മിതം - അ. ന. ദ്വി. ഏ. ഇദം - ഇദംശബ്ദഃ. മ. ന. ദ്വി. ഏ.

ദേഹേ - അ. പു. സ. ഏ.

തവ - യുഷ്മ. ഷ്‌. ഏ.

ഉദ്വര്‍ത്തനം - അ. ന. ദ്വി. ഏ.

ഭക്ത്യാ - സ്ത്രീ. . തൃ. ഏ.

അഹം - അസ്മ. ദ. ഗ്ര. ഏ.

കലയാമി - ലട്ട്‌. പര. ഉത്ത. പു. ഏ. ഹേമരജസാ - സ. ന. തൃ. ഏ. സമ്മിശ്രിതം - അ. ന. ദ്വി. ഏ. കേസരൈഃ - അ. ന. തൃ. ബ.

കേശാന്‍ - അ. പു. ദ്വി. ബ.

ആമലൈകഃ - അ. പു. തൃ. ബ. വിശോധ്യ - ല്യബ. അവ്യ.

വിശദാന്‍ - അ. പു. ദ്വി. ബ. കസ്തൂരികോദഞ്ചിതൈഃ - അ. ന. തൃ. ബ. സ്താനം - അ. ന. ദ്വി. ഏ.

തേ - യുഷ്മ. ച. ഏ. നവരത്നകുംഭനിഹിതൈഃ -അ. ന. തൃ. ബ. സംവാസിതോഷ്ണോദകൈഃ - അ. ന. തൃ. ബ.

അന്വയം - ഹേ അംബ! അഹം തവ ദേഹേ കുങ്കമപങ്കനിര്‍മിതം കേസരൈഃ ഹേമരജസാ സമ്മിശ്രിതം ഇദം ഉദ്വര്‍ത്തനം

18

ദേവീമാനസപൂജാ സ്സോഗ്രം

ഭക്ത്യാ കലയാമി. വിശദാന്‍ കേശാന്‍ വിശോധ്യ ആമലകൈഃ കസ്തൂരികോദഞ്ചിതൈഃ നവരത്തകുംഭനിഹിതൈഃ സംവാസി- തോഷ്ണോദകൈഃ തേ ഭക്ത്യാ സ്മാനം കലയാമി.

അന്വയാര്‍ത്ഥം - അല്ലയോ അംബേ! ഞാന്‍ നിന്തിരുവടിയുടെ ദേഹത്തില്‍ കുങ്കമപങ്കനിര്‍മിതമായി കേസരങ്ങളേകൊണ്ടും ഹേമരജസ്സുകൊണ്ടും സമ്മിശ്രമായിരിക്കുന്ന ഉദ്വര്‍ത്തനത്തെ ഭക്തിയോടുകൂടിതേപ്പിക്കുന്നു. വിശദങ്ങളായിരിക്കുന്ന കേശ ങ്ങളെ വിശോധിച്ചിട്ട്‌ ആമലകങ്ങളായി കസ്തൂരികോദഞ്ചിത ങ്ങളായി നവരത്നകുംഭനിഹിതങ്ങളായിരിക്കുന്ന സംവാസിതോ- ഷ്ലോദകങ്ങളെക്കൊണ്ടു ഭവതിയക്ക്‌ ഭക്തിയോടുകൂടി സ്താന ത്തെയും ചെയ്യുന്നു

പരിഭാഷ - കുങ്കമപങ്കനിര്‍മിതം - കുങ്കമപങ്കത്താല്‍ നിര്‍മിക്ക

പ്പെട്ടത്‌. കുങ്കമപങ്കാ - കുങ്കമച്ചാറ്‌. നിര്‍മ്മിക്ക - ഉണ്ടാക്ക. കേസരങ്ങൾ - അല്ലികള്‍. ഹേമരജസ്സ്‌ - സ്വര്‍ണ്ണപ്പൊടി. സമ്മിശ്രിതം - കൂട്ടിക്കലര്‍ത്തപ്പെട്ടത്‌. ഉദ്വര്‍ത്തനം - മേല്‍തേപ്പ്‌. വിശദങ്ങള്‍ - നിമ്മലങ്ങള്‍. കേശങ്ങള്‍ - തലമുടികള്‍. വിശോധിക്ക - വിടര്‍ത്തുക. ആമലകങ്ങള്‍ - നെല്ലിക്കകള്‍. കസ്തൂരികോദഞ്ചിതങ്ങള്‍ - കസ്തൂരികത്താല്‍ ഉദഞ്ചിതങ്ങള്‍. കസ്തൂരികം - കസ്തൂരി. ഉദഞ്ചിതം - സമ്മിശ്രിതം. സംവാസി തോഷ്ണോദകങ്ങള്‍ - സംവാസിതമായിരിക്കുന്ന ഉഷ്ണോദക ങ്ങള്‍. സംവാസിതം - സംവാസിക്കപ്പെട്ടത്‌.സംവാസിക്ക - നല്ലതുപോലെ സുഗന്ധീകരിക്ക. ഉഷ്ണോദകങ്ങള്‍ - ചൂടുള്ള വെള്ളങ്ങള്‍. സ്താനം - കുളി. നവരത്നതകുംഭനിഹിതങ്ങള്‍ -

നവരതക്കുടങ്ങളില്‍ വെയ്ക്കപ്പെട്ടവ.

ഭാവം - അല്ലയോ അംബേ! ഞാന്‍ നിന്തിരുവടിയുടെ തിരു മെയ്യില്‍ താമരയല്ലിയും സ്വര്‍ണ്ണപ്പൊടിയും കുങ്കമച്ചാറില്‍ കുഴച്ചു ണ്ടാക്കിയ മേല്‍തേപ്പുകൊണ്ടു തേപ്പിക്കുന്നു. നിര്‍മ്മലങ്ങളായ അവിടുത്തെ തലമുടികളെ വിടര്‍ത്തിയിട്ടു നെല്ലിക്ക, കസ്തൂരി,

19

ദേവീമാനസപൂജാ സ്തോഗ്രം

ഇവകള്‍ ചേര്‍ത്തുണ്ടാക്കി, നവരതക്കുടങ്ങളില്‍ വച്ചിട്ടുളളതും നല്ല സുഗന്ധമുള്ളതും ചെറുചൂടുള്ളതും ആയ വെള്ളം കൊണ്ട്‌ ഭക്തിയോടുകൂടി ഭവതിയെ സ്നാനം ചെയ്യിക്കുന്നു.

മധു ദുശ്ധഘ്യതൈശ്ച ചന്ദ്രനൈ- സ്ലറിതയാ ശര്‍ക്കരയാ സമമ്പിതൈഃ സ്റപയാമി തവാഹമാദരാല്‍

ജനനി! ത്വാം പുനരുഷ്ണവാരിഭിഃ (11)

വിഭക്തി -

മധു ദുശ്ധഘ്യതൈഃ - അ. ന. തൃ. ബ.ച. അവ്യ. ചന്ദനൈഃ - അ. പു. തൃ. ബ. സിതയാ - ആ. (സ്ത്രീ. തൃ. ശര്‍ക്കരയാ - ആ. സ്ത്രീ. ത്യ. ഏ. സമന്പിതൈ - അ. ന. തൃ. ബ. സ്തപയാമി - ലോട്ട്‌. പ. ഉ. പു. ഏ. തവ. യുഷ്മ - ഷ. ഏ.

അഹം - അസ്മ. രര. ഏ. ആദരാല്‍ - അ. പു. പ. ഏ. ജനനി - ഈ. (സ്തീ. സം (ര. ത്വാം - യുഷ്മ. ദ്വി. ഏ.

പുനഃ - അവ്യ.

ഉഷ്ണവാരിഭിഃ - ഇ. ന. തൃ. ബ.

അന്വയം - ഹേ ജനനീ മധു ദുശ്ധഘ്യതൈഃ ചന്ദനൈഃ സിതയാ ശര്‍ക്കരയാ സമന്പിതൈഃ ഉഷ്ണവാരിഭി! അഹം ത്വാം ആദരാല്‍ പുനഃ സ്തപയാമി.

അന്വയാര്‍ത്ഥം - അല്ലയോ ജനനി! മധുദുഗ്ധഘൃതങ്ങളെ

കൊണ്ടും ചന്ദനങ്ങളെകൊണ്ടും സിതയോടും ശര്‍ക്കരയോടും

20

ദേവീമാനസപൂജാ സ്തോശ്രം

സമനമ്വിതമായിരിക്കുന്ന ഉഷ്ണവാരികളെകൊണ്ടും ഞാന്‍ ഭവതിയെ ആദരവോടുകൂടി വീന്ദും സ്താനം ചെയ്യിക്കുന്നു

പരിഭാഷ - മധു ദുശ്ധഘൃതങ്ങള്‍ - മധുവും ദുശ്ധവും ഘൃതവും. മധു - തേന്‍. ദുഗ്ധം - പാല്‍. ഘൃതം - നെയ്യ്‌. സിത - പഞ്ചസാര. സമമ്പിതം - കൂടിയത്‌. ഉഷ്ണവാരി - ചൂടുള്ള വെള്ളം.

ഭാവം- അല്ലയോ അംബേ! തേന്‍, പാല്‍, നെയ്‌,

ഇവകളെക്കൊണ്ടും പഞ്ചസാര, ശര്‍ക്കര ഇവ ചേര്‍ന്ന ചൂടു വെള്ളം കൊണ്ടും ആദരവോടുകൂടി ഞാന്‍ ഭവതിയെ വീണ്ടും കുളിപ്പിക്കുന്നു.

ഏലോശീരസുവാസിതൈഃ കുസുമൈര്‍- ഗ്ലംഗാദിതീര്‍ത്ഥോദകൈഃ

മാണിക്യാമല മക്തികാമലയുതൈ- സ്ത്ച്ചൈസ്സുവര്‍ണ്ണോദകൈഃ

മന്ത്രാന്വേദികതന്ത്രികാന്‍ പരിപഠന്‍ സാനന്ദമത്യാദരാല്‍

സ്താനം തേ പരികല്ലയാമി ജനനി! സ്നേഹാത്ത്വമംഗീകുരു. (12)

വിഭക്തി -

ഏലോശീരസുവാസിതൈഃ - അ. ന. തൃ. ബ. സുകുസുമൈഃ - അ. ന. തൃ. ബ. ഗംഗാദിതീര്‍ത്ഥോദകൈഃ - അ. ന. തൃ. ബ. മാണിക്യാമലമക്തികാമലയുതൈഃ - അ. ന. തൃ. ബ. സ്വച്ചൈഃ - അ. ന. തൃ. ബ.

മന്ത്രാന്‍ - അ. പു. ദ്വി. ബ.

വേദികതന്ത്രികാന്‍ - അ. പൂ. ദ്വി. ബ.

പരിപഠന്‍ - ത. പു. ഗ്ര. ഏ.

21

ദേവീമാനസപൂജാ സ്സോഗ്രം

സാനന്ദം - ക്രിയാ. വി. അ. ന. ദ്വി. ഏ. അത്യാദരാല്‍ - അ. പു. പ്ര. ഏ. സ്താനം - അ. ന. ദ്വി. ഏ.

തേ - യുഷ്മ. ദ്വി. പ്ര. ഏ. പരികല്ലയാമി - ലട്ട്‌. പ. ഉത്ത്‌. ഏ. ജനനി - ഈ. സ്ത്രീ. സം ര. ഏ. സ്നേഹാല്‍ - അ. പു. (പ. ഏ.

ത്വം - യുഷ്മ. ദ്വി. ഗ്ര. ഏ. അംഗീകുരു - ലോട്ട്‌. പ. മ. ഏ.

അന്വയം - ഹേ ജനനീ! അഹം ഏലോശീരസുവാസിതൈഃ സുകുസുമൈഃ മാണിക്യാമലമക്തികാമലയുതൈഃ സ്വച്ചൈഃ ഗംഗാതീര്‍ത്ഥോദകൈഃ സുവര്‍ണ്ണോദകൈഃ വേദികതന്ത്രികാന്‍ മന്താ൯ന്‍ പരിപഠന്‍ അത്യാദരാല്‍ സാനന്ദം തേ സ്താനം പരികല്പയാമി. സ്നേഹാല്‍ ത്വം അംഗീകുരു.

അന്വപയാര്‍ത്ഥം - അല്ലയോ ജനനീ! ഞാന്‍ ഏലോശീര സുവാസിതങ്ങളായ സുകുസുമങ്ങളായി മാണിക്യാമലമരക്തി കാമലയുതങ്ങളായി സ്വഛങ്ങളായി ഗംഗാദിതീര്‍ത്ഥോദകങ്ങളാ യിരിക്കുന്ന സുവര്‍ണ്ണോദകങ്ങളേകൊണ്ടു വേദികതന്ത്രികങ്ങ ളായിരിക്കുന്ന മന്ത്രങ്ങളെ പരിപഠന്നായി അത്യാദര ത്തോടും ആനന്ദത്തോടും കൂടി ഭവതിയ്ക്കായികൊണ്ടു സ്താനത്തെ പരികല്പക്കുന്നു. സ്നേഹത്തോടു കൂടി ഭവതി അംഗീകരിച്ചാലും.

പരിഭാഷ - ഏലോശീരസുവാസിതങ്ങള്‍ - ഏലോശിീരങ്ങളെ കൊണ്ടു. സുവാസിതങ്ങള്‍. ഏലോശീരങ്ങള്‍ - ഏലവും, ഉശീരവും. ഉശീരം - രാമച്ചം. സുവാസിതങ്ങള്‍ - സുവാസിക്ക പ്പെട്ടവ. സുവാസിക്ക - സുഗന്ധീകരിക്ക. (നല്ല വാസനയുള്ള തായി തീര്‍ക്കുക). സുകുസുമങ്ങള്‍ - നല്ല പുഷ്പ്പങ്ങളോടു കൂടിയവ. മാണിക്യാമലമക്തികാമലയുതങ്ങള്‍ - മാണിക്യങ്ങ ഭളോടും, അമലമരക്തികങ്ങളോടും, അമലങ്ങളോടും.യുതങ്ങള്‍.

22

ദേവീമാനസപൂജാ സ്തോഗ്രം

അമലമനക്തികങ്ങള്‍ - അമലങ്ങളായിരിക്കുന്ന. മക്തികങ്ങള്‍.

അമലങ്ങള്‍ - നിര്‍മ്മലങ്ങള്‍. മക്തികങ്ങള്‍ - മുത്തുകള്‍. അമല ങ്ങള്‍ - വൈരക്കല്ലുകള്‍. യുതങ്ങള്‍ - കൂടിയവ.

സ്വച്ഛങ്ങള്‍ - നിര്‍മലങ്ങള്‍. ഗംഗാദിതീര്‍ത്ഥോദകങ്ങള്‍ - ഗംഗ മുതലായ തീര്‍ത്ഥങ്ങളില്‍ ഉള്ളജലങ്ങള്‍.സുവര്‍ണ്ണോദകങ്ങള്‍ - സ്വര്‍ണ്ണ കുംഭങ്ങള്‍, ഉദകങ്ങള്‍ - ജലങ്ങള്‍. വേദികതന്ത്രികങ്ങള്‍ - വേദികങ്ങളായിരിക്കുന്ന തന്ത്രികങ്ങളോടു കൂടിയവ. വേദിക ങ്ങള്‍ - വേദത്തെ സംബന്ധിച്ചവ. തന്ത്രികങ്ങള്‍ - മുദ്രകള്‍. പരിപഠന്‍ - ഉച്ചരിക്കുന്നവന്‍. പരികലിക്കുക. - ചെയ്യുക. അംഗകരിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ ജനനി! ഞാന്‍ ഏലം, രാമച്ചം ഇവയെ കൊണ്ടു വാസന വരുത്തിയിട്ടുള്ളതും സുഗന്ധപുഷ്പ്പങ്ങള്‍ ഇട്ടിട്ടുള്ളതും മാണിക്യങ്ങള്‍ നല്ല മുത്തുകള്‍ വൈരക്കല്ലുകള്‍, ഇവകള്‍ ഇട്ിട്ടുള്ളതും, ഏറ്റവും നിര്‍മലവും ഗംഗാ മുതലായ തീര്‍ത്ഥങ്ങളില്‍ നിന്നും കൊണ്ടുവന്ന സുവര്‍ണ്ണകുംഭങ്ങളില്‍ വെച്ചിട്ടുളളതുമായ ജലം കൊണ്ടു വേദോക്തപ്രകാരമുള്ള മുദ്രകളോടുകൂടി മന്ത്രങ്ങളെ ഉച്ചരിച്ച്‌ ആദരവോടും അത്യാനന്ദ ത്തോടും കൂടി ഭവതിയെ സ്താനം ചെയ്യിക്കുന്നു. അല്ലയോ അംബേ! നിന്തിരുവടി സ്നേഹത്തോടുകൂടി അംഗീകരിച്ചാലും.

ബാലാര്‍ക്കദ്യുതിദാഡിമീയകുസുമ- പ്രസ്പര്‍ദ്ധിസര്‍വ്വോത്തമം മാതസ്തവം പരിഗേഹി ദിവ്യവസനം ഭക്ത്യാ മയാ കല്ലിതം മുക്താഭിര്‍ഗ്രഥിതഞ്ച കഞ്ചുകമിതം സ്വീകൃത്യ വിദ്യുത്്രഭം തപ്തസ്വര്‍ണ്സമാനവര്‍ണ്ണമതുലം ്രാവാരമംഗീകുരു. (13)

23

ദേവീമാനസപൂജാ സ്സോഗ്രം

വിഭക്തി - ബാലാര്‍ക്കദ്യുതിദാഡിമീയകുസുമ്രസ്പര്‍ദ്ധിസര്‍വ്വോത്തമം - അ. ന. ദ്വി. ഏ.

മാതഃ - സ്ത്രീ. സം ഗ്ര. ഏ.

ത്വം - യുഷമ. ര്ര. ഏ.

പരിഗേഹി - ലോട്ട്‌. ആ. മ. പു. ഏ. ദിവ്യവസനം - അ. ന. ദ്വി. ഏ.

ഭക്ത്യാ - ഇ. (സ്തീ. ത്യേ.ഇ.

മയാ - അസ്മാ. ദ്വി. തൃ. ഏ.

കല്ലിതം - അ. ന. ദ്വി. ഏ.

മുക്താഭിഃ - ആ. സ്ത്രീ. തൃ. ബ.

ഗ്രഥിതം - അ. ന. ദ്വി. ഏ.

- അവ്യ.

വിദ്യുല്‍പ്രഭം - അ. ന. ദ്വി. ഏ. തപ്തമ്വര്‍ണ്ണസമാനവര്‍ണ്ണം - അ. പു. ദ്വി. ഏ. അതുലം - അ. പു. ദ്വി. ഏ.

്രാവാരം - അ. പൂ. ദ്വി. ഏ.

അംഗീകുരു - ലോട്ട്‌. പര. മദ്ധ്യ. ഇ.

അന്വയം - ഹേ മാതഃ ത്വം ബാലാര്‍ക്കദ്യുതിദാഡിമീയകുസുമ ്രസ്പര്‍ദ്ധിസര്‍വ്വോത്തമം മയാ ഭക്ത്യാ കല്ലിതം ദിവ്യവസനം പരിഗേഹി മുക്താഭിഃ ഗ്രഥിതം വിദ്യുല്‍പ്രഭമിദം കഞ്ചുകം സ്വീകൃത്യ തപ്തസ്വര്‍ണ്ണസമാനവര്‍ണ്ണം അതുലം പ്രാവാരം അംഗീകുരു.

അന്വയാര്‍ത്ഥം - അല്ലയോ മാതാവേ, ഭവതി ബാലാര്‍ക്ക ദ്യുതിദാഡിമീയകുസുമ(്രസ്പര്‍ദ്ധി സര്‍വ്വോത്തമമായി എന്നാല്‍ ഭക്തിയോടുകൂടി കല്ലിതമായിരിക്കുന്ന ദിവ്യവസനത്തെ

പരിഗ്രഹിച്ചാലും. മുക്തകളാല്‍ ഗ്രഥിതമായി വിദ്യുത്ര്രഭമായി രിക്കുന്ന കഞ്ചുകത്തേയും സ്വീകരിച്ചിട്ട തപ്തനമ്ധര്‍ണ്ണ

24

ദേവീമാനസപൂജാ സ്സോഗ്രം

സമാനവര്‍ണ്ണമായി അതുലമായിരിക്കുന്ന പ്രാവാരത്തെ അംഗീ കരിച്ചാലും.

പരിഭാഷ - ബാലാര്‍ക്കദ്യുതിദാഡിമീയകുസുമ(്രസ്പര്‍ദ്ധി സര്‍വ്വോത്തമം - ബാലാര്‍ക്ക ദ്യുതിദാഡിമീയകുസുമ(്രസ്പര്‍ദ്ധി സര്‍വ്വോത്തമമായും ഇരിക്കുന്നത്‌. ബാലാര്‍ക്കദ്യുതിദാഡിമീയ കുസുമ്രപസ്പര്‍ദ്ധി - ബാലര്‍ക്കദ്യുതിയേയും ദാഡിമീയകുസുമ ത്തെയും പ്രസ്പര്‍ദ്ധിക്കുന്നത്‌. ബാലാര്‍ക്കദ്യുതി - ബാലസൂര്യ രശ്മി. ദാഡിമീയകുസുമം - മാതളപുഷ്പ്പം. (പസ്പര്‍ദ്ധിക്ക - ഏറ്റവും വിരോധിക്ക (ജയിക്കയെന്നര്‍ത്ഥം). സര്‍വ്വോത്തമം - എല്ലാത്തിനേക്കാളും ശ്രേഷ്ടം. കല്ലിതം - കല്ലിക്കപെട്ടത്‌. ദിവ്യ വസനം - ദിവ്യവസ്ത്രം. പരിഗ്രഹിക്ക - സ്വീകരിക്ക. മുക്തകള്‍ - മുത്തുകള്‍. ഗ്രഥിതം - ഗ്രഥിക്കപെട്ടത്‌. ഗ്രഥിക്ക - ഉണ്ടാക്ക. വിദ്യല്‍്രഭം - വിദ്യുത്തിന്റെ പ്രഭപോലെയുള്ള പ്രഭയോടു കൂടിയത്‌. വിദ്യുത്‌ - മിന്നല്‍. പ്രഭ - ശോഭ. കഞ്ചുകം - റനക്ക. തപ്തമ്വര്‍ണ്ണസമാനവര്‍ണ്ണടം - തപ്തസ്വര്‍ണ്ണസമാനമായിരി ക്കുന്ന വര്‍ണ്ണത്തോടുകൂടിയത്‌. തപ്തവര്‍ണ്ണസമാനം - തപ്തമാ യിരിക്കുന്ന സ്വര്‍ണ്ണത്തോടുസമാനം. തപ്തം - തപിപ്പിച്ചത്‌ (ഉരുക്കിയത്‌) സമാനം - തുല്യം. വര്‍ണ്ണം - നിറം. അതുലം - തുലയില്ലാത്തത്‌. തുല - സാദൃശ്യം. പ്രാവാരം - മൂടുപടം. അംഗീകരിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ അംബേ ഭവതിബാലസുൂര്യപ്രഭയേയും മാതളപുഷ്പ്പത്തിന്റെ ശോഭയേയും തോല്ലിക്കുന്ന നിറത്തോടു കൂടിയതും എല്ലാ വസ്ത്രങ്ങളേക്കാള്‍ ശ്രേഷ്ഠവും, എന്നാല്‍ ഭക്തിയോടെ കൊണ്ടുവരപ്പെട്ടതുമായ ദിവ്യ വസ്ത്രത്തെ സ്വീകരിക്കേണമേ. മിന്നല്‍പ്രഭ പോലെ ശോദഭിക്കുന്നതും മുത്തു രത്ങങ്ങള്‍ പതിച്ചിട്ടുളളതുമായ റനക്കയേയും ധരിച്ച്‌, ഉരുക്കിയ സ്വര്‍ണ്ണം പോലെയുള്ള നിറമുള്ളതും സാദൃശ്യമി ല്ലാത്തതുമായ ഈമൂടുപടത്തേയും ഭവതി അംഗീകരിക്കേണമേ.

25

ദേവീമാനസപൂജാ സ്തോശ്രം

നവരത്നമയേ മയാര്‍പ്പിതേ

കമനീയേ തപനീയപാദുകേ സവിലാസമിദം പദദ്വയം

കൃപയാ ധേഹി! സമര്‍ച്ചനം ഗൃഹീതും (14)

വിഭക്തി - നവരത്നമയേ - അ. പു. സ. ഏ. മയാ - അസ്മ. ദ. തൃ. ഏ.

അര്‍പ്പിതേ - അ. പു. ദ്വി. ദ്വി. കമനീയേ - അ. പു. ദ്വി. ദ്വി. തപനീയപാദുകേ - അ. പു. ദ്വി. ദ്വി. സവിലാസം - ഗരി. വി. അ. ന. ദ്വി. ഏ. ഇദം - ഇദം ശബ്ദം. ന. ദ്വി.. ഏ. പദദ്വയം - അ. ന. ദ്വി. ഏ.

കൃപയാ - ആ. സ്ത്രീ. തൃ. ഏ.

ധേഹി - ലോട്ടു. ആ. മധ്യ. ഏ. സമര്‍ച്ചനം - അ. അന. ദ്വി. ഏ. ഗൃഹീതം - തുമു. അവ്യ.

അന്വയം - (ത്വം) കൃപയാ സമര്‍ച്ചനം ഗൃഹീതം നവരതനമയേ കമനീയേ മയാ അര്‍പ്പിതേ തപനീയപാദുകേ ഇദം പദദ്വയം സവിലാസം ധേഹി.

അന്വയാര്‍ത്ഥം - നിന്തിരുവടി കൃപയോടെ അര്‍ച്ചനത്തെ ഗ്രഹി പ്പാനായിക്കൊണ്ടു നവരത്നമയങ്ങളായി കമനീയങ്ങളായി എന്നാല്‍ അര്‍പ്പിതങ്ങളായിരിക്കുന്ന തപനീയപാദുകങ്ങളില്‍ പദദ്വയത്തെ സവിലാസമാകും വണ്ണം ധരിച്ചാലും.

പരിഭാഷ - അര്‍ച്ചനങ്ങള്‍ - പൂജകള്‍. ഗ്രഹിക്ക - സ്വീകരിക്ക. നവരത്നമയങ്ങള്‍ - നവരത്നങ്ങള്‍ കൊണ്ടുണ്ടാക്കപ്പെട്ടവ. കമനീ യങ്ങള്‍ - മനോഹരങ്ങള്‍. അര്‍പ്പിതങ്ങള്‍ - അര്‍പ്പിക്കപ്പെട്ടവ. അര്‍പ്പിക്കുക - വെയ്ക്കുക. തപ്നീയപാദുകങ്ങള്‍ - തപനീയ

26

ദേവീമാനസപൂജാ സ്തോഗ്രം

ങ്ങളായിരിക്കുന്ന പാദുകങ്ങള്‍. തപനീയങ്ങള്‍ - വപ്രകാശമാന ങ്ങള്‍. പാദുകങ്ങള്‍ - മെതിയടികള്‍. പദദ്വയം - പദങ്ങളുടെ ദ്വയം. പദങ്ങള്‍ - കാലുകള്‍. ദ്വയം - രണ്ട്‌. സവിലാസം - വിലാസത്തോടുകൂടെ. വിലാസം - ധീരമായിട്ടുള്ള നോട്ടം. മനോഹരമായിട്ടുളള ഗമനം, മന്ദസ്മിതത്തോടുകൂടിയ വാക്ക്‌ ഇവയാകുന്നു വിലാസമെന്നു പറയുന്നത്‌.

ഭാവം - നിന്തിരുവടി കരുണയോടു കൂടി എന്റെ പൂജയെ സ്വീകരിപ്പാനായിട്ട്‌ നവരത്നങ്ങള്‍ കൊണ്ടു മനോഹര മാകുംവണ്ണം ഉണ്ടാക്കിയിട്ടുള്ളതും ഭവതിക്കായിട്ട്‌ എന്നാല്‍ അര്‍പ്പിക്കപ്പെട്ടതും ഏറ്റവും ശോദഭിച്ചിരിക്കൂന്നതുമായ പാദുകങ്ങളില്‍ നിന്തിരുവടിയുടെ കാലുകള്‍ വിലാസത്തോടു കൂടി ചേര്‍ക്കേണമേ.

ബഹുഭിരഗരുധുപൈസ്സാദരം ധൂപയിത്വാ ഭഗവതി! തവകേശാന്‍ കങ്കതൈമ്മാര്‍ജ്ജയിത്വാ സുരഭിഭിരരവിന്ദൈശ്ചമ്പകൈശ്ചാര്‍ച്ചയിത്വാ ത്ധടിതി കനകസുത്രൈര്‍ജ്ജൂടമന്വേഷ്ടയാമി. (15)

വിഭക്തി -

ബഹുഭിഃ - ഉ. പു. തൃ. ബ. അഗരുധൂപൈടഃ - അ. പു. തൃ. ബ. സാദരം - അവ്യ.

ധൂപയിത്വാ - ത്വാ. പ്ര. അവ്യ. ഭഗവതിഃ - ഈ. (സ്തീ. സം (പ. ഏ. കങ്കതൈഃ - അ. ന. തൃ. ബ. മാര്‍ജ്ജയിത്വാ - ത്വാ. ഗ്ര. അവ്യ. സുരഭിഭിഃ - ഇ. ന. തൃ. ബ. അരവിന്ദൈഃ - അ. ന. തൃ. ബ. ചമ്പകൈഃ - അ. പു. തൃ. ബ.

- അവ്യ.

27

ദേവീമാനസപൂജാ സ്സോഗ്രം

അര്‍ച്ചയിത്വാ - ത്വാപ്ര. അവ്യ ത്ധടിതി - അവ്യ.

കനകസുൂത്രഃ - അ. ന.ത്ൃയ.ബ ജൂടം - അ. ന. ദ്വി. ഏ. അന്വേഷ്ടയാമി - ലട്ടു. പര. ഉത്ത. ഏ.

അന്വയം - ഹേ ഭഗവതി! അഹം സാദരം തവ കേശാന്‍ ബഹുഭിഃ അഗരൂധൂപൈഃ ധൂപയിത്വാ കങ്കതൈ മാര്‍ജ്ജയിത്വാ സുരഭിഭിഃ അരവിന്ദൈഃ ചമ്പകൈഃ അര്‍ച്ചയിത്വാ ത്ധടിതി കനകസൂത്രൈ ജൂടം അന്വേഷ്ടയാമി.

അന്വയാര്‍ത്ഥം - അല്ലയോ ഭഗവതി! ഞാന്‍ ആദരവോടുകൂടി നിന്തിരുവടിയുടെ കേശങ്ങളെ ബഹുക്കളായിരിക്കുന്ന അഗരു ധൂപങ്ങളെകൊണ്ടു ധൂപിച്ചിട്ടു കങ്കതങ്ങളെകൊണ്ടു മാര്‍ജ്ജനം ചെയ്തിട്ട്‌ സുരഭികളായിരിക്കുന്ന അരവിന്ദങ്ങളെകൊണ്ടും അര്‍ച്ചിച്ചിട്ട്‌ വേഗത്തില്‍ കനകസൂത്രങ്ങളെകൊണ്ടു ജൂടത്തെ അന്വേഷ്ടിക്കുന്നു

പരിഭാഷ - കേശങ്ങള്‍ - തലമുടികള്‍. ബഹുക്കള്‍ - വളരെ. അഗരുധൂപങ്ങള്‍ - അകില്‍പ്പുകകള്‍. ധൂപിക്കുക - പുകയ്ക്കുക.

കങ്കതങ്ങള്‍ - ചീപ്പുകള്‍. മാര്‍ജ്ജനം ചെയ്യുക - ചീകുക. സുരഭികള്‍ - സുഗന്ധികള്‍. അരവിന്ദങ്ങള്‍ - താമരപൂക്കള്‍. ചെമ്പകങ്ങള്‍ - ചെമ്പകപ്പൂക്കള്‍. അര്‍ച്ചിക്കുക - പൂജിക്കുക. കനകസൂത്രങ്ങള്‍ - പൊന്‍നൂലുകള്‍ ജൂടം - കേശബന്ധം.

അന്വേഷ്ഠിക്ക - കെട്ടുക.

ഭാവം - അല്ലയോ ഭഗവതി! ഞാന്‍ ആദരവൊടു കൂടി നിന്തിരുവടിയുടെ കേശഭാരത്തെ വളരെ അകില്‍പ്പുക കൊണ്ടു വാസനവരുത്തിചീര്‍പ്പുകള്‍ കൊണ്ടു ചീകിമിനുക്കി സരരഭ്യ മുളള താമരപ്പൂക്കളെകൊണ്ടും ചെമ്പകപ്പൂക്കളെകൊണ്ടും പൂജിച്ചു ബന്ധിച്ചിട്ട്‌ സ്വര്‍ണ്ണനൂലുകൊണ്ട്‌ അതിനെ ചുറ്റുന്നു.

28

ദേവീമാനസപൂജാ സ്തോഗ്രം

സനവീരാഞ്ജനമിദമംബ! ചക്ഷുഷോസ്തേ വിന്യസ്തം കനകശലാകയാമയാ യൽ തന്നൂനം മലിനമപി ത്വദക്ഷിസംഗാല്‍ ബ്രഹ്മന്ദ്രാദ്യിലഷണീയതാമിയായാല്‍ (16)

വിഭക്തി -

സനവീരാഞ്ജനം - അ. ന. പ്ര. ഏ. ഇദം - ഇദം ശബ്ദം ന. രര. ഏ. അംബ - സ്ത്രീ. സം ്ര ഏ. ചക്ഷുഷോഃ - സ. ന. സ. ദ്വി.

തേ - യുഷ്മ. ദ. ഷ. ഏ.

വിന്യസ്തം - അ. ന. ഗ്ര. ഏള്‍. കനകശലാകയാ - ആ. (സ്തീ. തൃ. ഏ. മയാ - അസ്മ. ദ. തൃ. ഏ.

യല്‍ - യച്ഛബ്ദം. ന. ഗ്ര. ഏ.

തല്‍ - തച്ഛദ. ന. (പ. ഏ.

നൂനം - അവ്യ.

മലിനം. അ. ന. ്ര. ഏ. ത്വദക്ഷിസംഗാല്‍ - അ. പൂ. ഗ്ര. ഏ. ബ്രഹ്മന്്രദ്ൃദിലഷണീയതാം - അ. (സ്തീ. ദ്വി. ഏ. ഇയായാല്‍ - ലങ്ങ്‌. പര. ഗ്ര. പു. ഏ.

അന്വയം - ഹേ അംബ! തേ ചക്ഷുഷോഃ കനകശലാകയാ മയാ യല്‍ ഇദം സനവീരാഞ്ജനം വിന്യസ്തം തല്‍ മലിനം അപി

ത്വദക്ഷിസംഗാല്‍ നൂനം ബ്രഫ്മേന്ദ്രദ്യഭിലഷണീയതാം ഇയായാല്‍. അന്വപയാര്‍ത്ഥം - അല്ലയോ അംബേ! നിന്തിരുവടിയുടെ

ചക്ഷുസ്സുകളില്‍ കനകശലാക കൊണ്ടു എന്നാല്‍ യാതൊരു സനവീരാഞ്ജനം വിന്യസ്തമായി, അതു മലിനമാണെങ്കിലും

29

ദേവീമാനസപൂജാ സ്തോഗ്രം

ത്വദക്ഷിസംഗം ഹേതുവായിട്ട്‌ നൂനമായി ബ്രഹ്മേന്ദ്രാദ്ൃഭിലഷ ണീയതയെ പ്രാപിച്ചു.

പരിഭാഷ - ചക്ഷുസ്സുകള്‍ - കണ്ണൂകള്‍. കനകശലാക - സ്വര്‍ണ്ണകമ്പി. സാവീരാഞ്ജനം - സാവീരമെന്നു പറയുന്ന അഞ്ജനം. അഞ്ജനം - മഷി വിന്യസ്തം - വെയ്ക്കപ്പെടുടത്‌. മലിനം - കറുത്തത്‌. ത്വദക്ഷിസംഗം - ത്വദക്ഷികളുടെ സംഗം. ത്വദക്ഷികള്‍ - ഭവതിയുടെ അക്ഷികള്‍. അക്ഷികള്‍ - കണ്ണുകള്‍. നൂനം - നിശ്ചയമായും. ബ്രഹിമേന്ദ്രദ്യഭിലഷണീയം - ബ്രഹേന്ദ്രദികളാല്‍ അഭിലഷണീയം. ബ്രഹേന്ദ്രദികള്‍ - ബ്രഹ്മാവ്‌, ഇന്ദ്രന്‍, തുടങ്ങിയുളളവര്‍. അഭിലഷണീയം. - അഭിലഷിക്കപ്പെടുവാന്‍ യോഗ്യം. അഭിലഷിക്ക - ആഗ്രഹിക്ക.

ഭാവം - അല്ലയോ അംബേ! നിന്തിരുവടിയുടെ കണ്ണുകളില്‍ സ്വര്‍ണ്ണക്കമ്പികൊണ്ട്‌ ഞാന്‍ യാതൊരു സനവീരാഞ്ജനം എഴുതിച്ചുവോ അതു കറുത്തത്താണെങ്കിലും നിന്തിരുവടിയുടെ കണ്ണുകളുടെ സംസര്‍ഗ്ഗം ഹേതുവായിട്ട നിശ്വയമായും (്രഹ്മാവ്‌, ഇന്ദ്രന്‍ തുടങ്ങിയവര്‍ക്കുപോലും ആഗ്രഹത്തെ ജനിപ്പിക്കുവാന്‍ യോഗ്യമായിത്തീര്‍ന്നു

മഞ്ജീരേ പദയോര്‍ന്നിധായ, രുചിരാം

വിന്യസ്യ കാഞ്ചീം കട, മുക്താഹാരമുരോജയോരനുപമാം

നക്ഷത്രമാലാം ഗളേ കേയൂരാണീ ഭുജേഷു, രത്൦നതവലയ-

ശ്രേണീം കരേഷു ക്രമാല്‍ താടങ്കേ തവകര്‍ണ്ണയോര്‍വ്വിനിദധേ

ശീര്‍ഷേ ചുഡാമണിം. (17)

വിഭക്തി - മഞ്ജീരേ - അ. ന. ദ്വി. ദ്വി.

30

ദേവീമാനസപൂജാ സ്സോഗ്രം

പദയോഃ - അ. ന. സ. ദ്വി. ഏ. നിധായ - ല്യബ. അവ്യ. രുചിരാം - ആ. സ്ത്രീ. ദ്വി. ഏ. വിന്യസ്്യ - ല്യ.. അ.

കാഞ്ചീം - ഈ. സ്ത്രീ. ദ്വി. ഏ. കടയ - ഈ. (സ്ത്രീ. സ. ഏ. മുക്താഹാരം - അ. പു. ദ്വി. ഏ. ഉരോജയോഃ - അ. പു. സ. ദ്വി.. അനുപമാം. ആ. (സ്തീ. ദ്വി. ഏ. നക്ഷത്രമാലാം - ആ. (സ്തീ. ദ്വി. ഏ. ഗളേ - അ. പു. സ. ഏ. കേയുരാണി - അ. ന. ദ്വി. ബ. ഭുജേഷു - അ. പു. സ. ബ. രത്൦നവാലയശ്രേണീം - ഈ. (സ്ത്രീ. ദ്വി. ഏ. കരേഷു - അ. പു. സ. ബ. ക്രമാല്‍ - അവ്യ.

താടങ്കേ - അ. ന. ദ്വി..

തവ - യുഷ്മ. ദ. ഷ. ഏ. കര്‍ണ്ണയോഃ - അ. പു. സ. ദ്വി. വിനിദധേ - ലട്ടു. ആ. ഉ. ഏ. ശീര്‍ഷേ - അ. ന. സ. ഏ.

- അവ്യ.

ചുൂഡാമണീം - ഇ. പു. ദ്വി. ഏ.

അന്വയം - ഹേ ദേവി! അഹം (തേ) പദയോഃ മഞ്ചീരേ നിധായ കടന രുചിരാം കാഞ്ചീം, ഉരോജയോഃ, മുക്താഹാരം, ഗളേ അനുപമാം നക്ഷത്രമാലാം, ഭുജേഷു കേയൂരാണി, കരേഷു രത്൦തവലയശ്രേണിീം, കര്‍ണ്ണയോഃ താടങ്കേ, ക്രമാല്‍ വിന്യസ്യ ശീര്‍ഷേ ചൂടാമണീം വിദധേ.

31

ദേവീമാനസപൂജാ സ്സോഗ്രം

അന്വയാര്‍ത്ഥം - അല്ലയോ ദേവി!'ഞാന്‍ ഭവതിയുടെ പദങ്ങളില്‍ മഞ്ജീരങ്ങളെ നിധാനം ചെയ്തിട്ട്‌ കടിയില്‍ രുചിരയായിരിക്കുന്ന കാഞ്ചിയേയും ഉരോജങ്ങളില്‍ മുക്താഹാരത്തെയും ഗളത്തിങ്കല്‍ അനുപമയായിരിക്കുന്ന നക്ഷ്രമാലയേയും ഭുജങ്ങളില്‍ കേയൂര ങ്ങളേയും കരങ്ങളില്‍ രത്നതവലയശ്രേണിയേയും കര്‍ണ്ണങ്ങളില്‍ താടങ്കങ്ങളെയും ക്രമേണ വിനൃസിച്ചിട്ട്‌ ശീര്‍ഷത്തിങ്കല്‍ ചൂഡാമണിയെ വിധാനം ചെയ്യുന്നു

പരിഭാഷ - മഞ്ജീരങ്ങള്‍ - കാല്‍ച്ചിലമ്പുകള്‍. നിധാനം ചെയ്യുക - ഇടുക. കടി - അരപ്രദേശം. രുചിര - മനോഹര. കാഞ്ചി - അരഞ്ഞാണ്‍. ഉരോജങ്ങള്‍ - മുലകള്‍. മുക്താഹാരം - മുത്തു മാല. ഗളം - കഴുത്ത്‌. അനുപമം - സാദൃശ്യമില്ലാത്തത്‌. നക്ഷത്രമാല - ശ്രേഷ്ഠങ്ങളായ ഇരുപത്തേഴു രത്നങങ്ങളെകൊണ്ടു ണ്ടാക്കിയിട്ടുള്ള മാല. (നക്ഷത്രങ്ങള്‍ പോലെ ശോഭിക്കുന്ന മാലയെന്നും, നക്ഷത്രങ്ങളാകുന്ന മാലയെന്നും പറയാം.) ഭുജങ്ങള്‍ - തോളുകള്‍. കേയുരങ്ങള്‍ - തോള്‍വളകള്‍. കരങ്ങള്‍ - കയ്യുകള്‍. രത്൦നതവലയശ്രേണീ - രത്നവലയങ്ങളുടെ ശ്രേണീ. രത്നവലയങ്ങള്‍ - രത്നക്കടകങ്ങള്‍. ശ്രേണീ - കൂട്ടം. കര്‍ണ്ണങ്ങള്‍ - കാതുകള്‍. താടങ്കുങ്ങള്‍ - തോടകള്‍. വിന്്യസിക്ക - ചാര്‍ത്തുക. ശീര്‍ഷകം - തല. ചൂഡാമണി - ചുൂഡാരത്നം. വിധാനം ചെയ്ക - ചാര്‍ത്തുക.

ഭാവം - അല്ലയോ ദേവി! ഞാന്‍ ഭവതിയുടെ കാലുകളില്‍ ചിലമ്പുകളെ ചാര്‍ത്തി അരയില്‍ അരഞ്ഞാണം മുലകളില്‍ മുത്തുമാല്യവും കഴുത്തില്‍ നിസ്തുല്യമായ നക്ഷരത്രമാലയും തോളുകളില്‍ തോള്‍വളകളും കൈകളില്‍ രത്നക്കടകങ്ങളും കാതുകളില്‍ തോടകളും ഗ്രമം പോലെ ചാര്‍ത്തിയിട്ടു ശിരസ്സില്‍ ചൂഡാമണിയെയും (രത്തത്തെ) ചാര്‍ത്തുന്നു

മാതഃ ഫാലതലേ തവാതിവിമലേ കാശ്മീരകസ്തൂരികാ.

32

ദേവീമാനസപൂജാ സ്തോശ്രം

കര്‍പ്പൂരാഗരുഭിഃ കരോമി തിലകം

ദേഹേംഗരാഗം തതഃ വക്ഷോജാദിഷു ലക്ഷ്മകര്‍ദമകലൈ-

സ്ലിക്ത്വാ ചപുഷ്പദ്രവൈഃ പദ ചന്ദനലേപനാദിഭിരഹം

സമ്പൂജയാമി ക്രമാല്‍. (18)

വിഭക്തി -

മാതഃ - ടൂ. (ത്രീ. സം്ര. ഏ. ഫാലതലേ - അ. ന. സ. ഏ.

തവ - യുഷ്മ. ഷ. ഏ.

അതിവിമലേ - അ. ന. സ. ഏ. കാശ്മീരകസ്തൂരികാകര്‍പ്പൂരാഗരുഭിഃ - ഉ. ഗ്ത്രീ. തൃ. ബ. കരോമി - ലട്ട. പ. ഉ. ഏ.

തിലകം - അ. ന. ദ്വി. ഏ.

ദേഹേ - അ. പു. സ. ഏ.

അംഗരാഗം - അ. പു. ദ്വി. ഏ.

തതഃ - അവ്യ.

വക്ഷോജാദിഷു - ഇ. ന. സ. ബ. ലക്ഷ്മകര്‍ദ്ദുമകലൈഃ - അ. പു. തൃ. ബ. സിക്ത്വാ - ത്വാപ്ര. അവ്യ. പുഷ്പദ്രവൈഃ - അ. പു. തൃ. ബ. പാദ - അ. പൂ. ദ്വി. ദ്വി. ചന്ദനലേപനാദിഭിഃ - ഇ. ന. തൃ. ബ. അഹം - അസ്മ. ഗ്ര. ഏ.

സംപൂജയാമി - ലട്ട്‌. പ. ഉ. ഏ.

ക്രമാല്‍ - അവ്യയം.

അന്വയം - ഹേ മാതഃ അഹം അതിവിമലേ തവ ഫാലതലേ കാശ്മീരകസ്തൂരികാകര്‍പ്പൂരാഗരുഭി!$ തിലകം കരോമി. തതഃ

ദേഹേ അംഗരാഗം കരോമി. വക്ഷോജാദിഷു ലക്ഷ്മകര്‍ദമ

33

ദേവീമാനസപൂജാ സ്സോഗ്രം

കലൈഃ പുഷ്പ്പഗ്രവൈഃ ചന്ദനലേപനാദിഭിഃ സിക്ത്വാ ്രമാല്‍ പാദ സംപൂജയാമി.

അന്വയാര്‍ത്ഥം - അല്ലയോ മാതാവേ! ഞാന്‍ നിന്തിരുവടിയുടെ അതിവിമലമായിരിക്കുന്ന ഫാലതലത്തിങ്കല്‍ കാശ്മീരകസ്തൂരികാ കര്‍പ്പൂരാഗരുകളെക്കൊണ്ട്‌ തിലകത്തെ ചെയ്യുന്നു. അനന്തരം ദേഹത്തില്‍ അംഗരാഗത്തെ ചെയ്യുന്നു. വക്ഷോജാദികളില്‍ ലക്ഷ്മ കര്‍ദ്ദമങ്ങളായിരിക്കുന്ന പുഷ്പദ്രവങ്ങളെകൊണ്ടും ചന്ദനലേപനാദികളെകൊണ്ടും സേചനം ചെയ്തിട്ട്‌ ക്രമേണ പാദങ്ങളെ സംപൂജിക്കുന്നു.

പരിഭാഷ - അതിവിമല - ഏറ്റവുംനിര്‍മ്മലംഫാലതലം - നെറ്റിത്തടം. കാശ്മീരകസ്തൂരികാകര്‍പ്പൂരാഗുകള്‍ - കാശ്മീരം, കസ്തൂരിക, കര്‍പ്പൂരം, അഗരു, ഇവ. കാശ്മീരം - കുങ്കമം. കസ്തൂരിക - കസ്തൂരി. അഗരു - അകില്‍. തിലകം - കുറി. അംഗരാഗം - കുറിക്കൂട്ട്‌. വക്ഷോജാദികള്‍ - വക്ഷോജങ്ങള്‍

തുടങ്ങിയുള്ളവ. വക്ഷോജങ്ങള്‍ - മുലകള്‍. ലക്ഷ്മകര്‍ദ്ദമങ്ങള്‍ - കുങ്കമച്ചാറുകള്‍. കളങ്ങള്‍ - മനോഹരങ്ങള്‍. പുഷ്പ്രദവങ്ങള്‍ - പനിനീരുകള്‍. ചന്ദനലേപാദികള്‍ - ചന്ദനലേപനം തുടങ്ങി യുളളവ. ചന്ദനലേപനം - കളഭച്ചാര്‍ത്ത്‌. സേചനം ചെയ്യുക - നല്ലവണ്ണം പുരട്ടുക. പാദങ്ങള്‍ - കാലുകള്‍.

ഭാവം - അല്ലയോ അംബേ! ഞാന്‍ നിന്തിരുവടിയുടെ ഏറ്റവും നിര്‍മ്മലമായ നെറ്റിത്തടത്തിങ്കല്‍ കുങ്കമം, കസ്തൂരി, കര്‍പ്പൂരം, അകില്‍, ഇവ കൊണ്ടുണ്ടാക്കിയ തിലകത്തെ ചാര്‍ത്തുന്നു. അനന്തരം ഭവതിയുടെ ദേഹത്തില്‍ കുറിക്കൂട്ടണിയിക്കുന്നു. സ്തനങ്ങള്‍ മുതലായ അവയവങ്ങളില്‍ ചിഹങ്ങളായിത്തീരുന്ന കുങ്കമച്ചാറു കൊണ്ട്‌ മനോഹരമായിരിക്കുന്ന പനിനീരും ചന്ദന കുറിക്കൂട്ടു മുതലായവയും നല്ലപോലെ അണിയിച്ചിട്ട്‌ ക്രമേണ പാദങ്ങളെ പൂജിക്കുന്നു.

34

ദേവീമാനസപൂജാ സ്തോശ്രം

രത്നാക്ഷതൈസ്ത്വാം പരിപൂജയാമി മുക്താഫലൈര്‍വ്വാ രുചിരൈരവിദ്ധൈഃ അഖണ്ഡിതൈര്‍ ദേവിയവാദിഭിര്‍വ്വാ കാശ്മീരപങ്കാങ്കിത തണ്ഡുലൈര്‍പ്വാ. (19)

വിഭക്തി -

രത്നാക്ഷതൈഃ - അ. പു. തൃ. ബ. ത്വാം - യുഷ്മ. ദ. ദ്വി. ഏ. പരിപൂജയാമി - ലട്ടു്‌. പ. ഉ. ഏ. മുക്താഫലൈഃ - അ. ന. തൃ. ബ. വാ - അവ്യ.

രുചിരൈഃ - അ. ന. തൃ. ബ. അവിദ്ദവൈഃ - അ. ന. തൃ. ബ. അഖണ്ഡിതൈഃ - അ. ന. തൃ. ബ. ദേവി - ഇ. (സ്തീ. സം (പ. ഏ. യവാദിഭിഃ - ഇ. ന. തൃ. ബ..

വാ - അവ്യ. കാശ്മീരപങ്കാങ്കിതതണ്ഡുലൈഃ - അ. ന. തൃ. ബ. വാ - അവ്യ.

അന്വയം - ഹേ ദേവി! അഹം രത്നാക്ഷതൈഃ രുചിരൈഃ അവി ദ്ധൈഃ മുക്താഫലൈഃ വാ അഖണ്ഡിതൈഃ യവാദിഭിഃ വാ കാശ്മീരപങ്കാങ്കിതതണ്ഡുലൈഃ വാ ത്വം പരിപൂജയാമി.

അന്വയാര്‍ത്ഥം - അല്ലയോ ദേവി! ഞാന്‍ രത്നാക്ഷതങ്ങളെ ക്കൊണ്ടും രുചിരങ്ങളായും അവിദ്ധങ്ങളായുമിരിക്കുന്ന മുക്താ ഫലങ്ങളെക്കൊണ്ടും അഖണ്ഡിതങ്ങളായിരിക്കുന്ന യവാദികളെ ക്കൊണ്ടും കാശ്മീരപങ്കാങ്കിതങ്ങളായിരിക്കുന്ന തണ്ഡുലങ്ങളെ ക്കൊണ്ടും നിന്തിരുവടിയെ പൂജിക്കുന്നു.

35

ദേവീമാനസപൂജാ സ്തോഗ്രം

പരിഭാഷ - രത്നാക്ഷതങ്ങള്‍ - രത്ങ്ങളും, അക്ഷതങ്ങളും. അക്ഷതങ്ങള്‍ - ഉണക്കലരികള്‍. രുചിരങ്ങള്‍ - മനോഹരങ്ങള്‍. അവിദ്ധങ്ങള്‍ - വേധിക്കാത്തവ. വേധിക്കുക - തുളയ്ക്കുക. മുക്താഫലങ്ങള്‍ - മുത്തുകള്‍. അഖണ്ഡിതങ്ങള്‍ - മുറിയ്ക്കാ ത്തവ. യവാദികള്‍ - യവം മുതലായ ധാന്യങ്ങള്‍. കാശ്മീര പങ്കാങ്കിത തണ്ഡുലങ്ങള്‍ - കാശ്മീര പങ്കത്താലങ്കിതങ്ങളാ യിരിക്കുന്ന തണ്ഡൂലങ്ങള്‍. കാശ്മീരപങ്കാ - കുങ്കമച്ചാര്‍.

അങ്കിതം - അടയാളപ്പെട്ടത്‌. തണ്ഡുലങ്ങള്‍ - ഉണക്കലരികള്‍.

ഭാവം -അല്ലയോ ദേവി! ഞാന്‍ രത്തങങ്ങള്‍, ഉണക്കലരി, ഇവ കൊണ്ടും, മനോഹരങ്ങളും ,തുളയ്ക്കാത്തവയുമായ രത്നങ്ങളെ ക്കൊണ്ടും മുറിയാത്ത യവം മുതലായ ധാന്യങ്ങളെക്കൊണ്ടും കുങ്കമച്ചാറില്‍ നനച്ച ഉണക്കലരികൊണ്ടും നിന്തിരുവടിയെ പൂജിക്കുന്നു.

ജനനി! ചമ്പകതൈലമിദം പുരോ മൃഗമദോപയുതം പടവാസകം സുരഭിഗന്ധമിദം ചതുസ്സമം

സപടി സര്‍വ്വമിദം പരിഗൃഹൃതാം. (20)

വിഭക്തി -

ജനനി - ഈ. (സ്തീ. സം രപ. ഏ. ചമ്പകതൈലം - അ. ന. പ്ര. ഏ. ഇദം - ഇദം ശ. മ. ന. പ്ര. ഏ. പുരഃ - അവ്യ.

മൃഗമദോപയുതം - അ. ന. പ്ര. ഏ. പടവാസകം - അ. ന. പ്ര. ഏ. സുരഭിഗന്ധം -. ന. പ്ര. ഏ. ഇദം - ഇദം ശ. മ. ന. പ്ര. ഏ. ചതുസ്സമം - അവ്യ.

സപദി - അവ്യ.

36

ദേവീമാനസപൂജാ സ്തോശ്രം

സര്‍വ്വം - അ. ന. രര. ഏ. പരിഗൃഹൃതാം - ലോട്ട്‌. ആ. പ്ര. പു. ഏ.

അന്വയം - ഹേ ജനനീ! മൃഗമദോപയുതം പടവാസകം പുരഃ (സ്ഥിതം) ഇദം ചമ്പകതൈലം ചതുസ്സമം ഇദം സുരഭിഗന്ധം സപദി ഇദം സര്‍വ്വം പരിഗ്യഹൃതാം.

അന്വയാര്‍ത്ഥം - അല്ലയോ ജനനി! മൃഗമദോപയുതമായി പടവാസകമായി പുരോഭാഗത്തില്‍ സ്ഥിതമായിരിക്കുന്ന ചമ്പകതൈലവും ചതുസ്സമമായിരിക്കുന്ന സുരഭിഗന്ധവും ഉടനെ തന്നെ ഇവയെല്ലാം ഭവതിയാല്‍ പരിഗ്രഹിക്കപ്പെടേണമേ.

പരിഭാഷ - മൃഗമദോപയുതം - മൃഗമദത്തോടു കൂടിയത്‌. മൃഗമദം - കസ്തൂരി. പടവാസകം - പടങ്ങളെ വാ സിക്പിക്കുന്നത്‌. പടങ്ങള്‍ - വസ്ത്രങ്ങള്‍. വാസിപ്പിക്ക - സുഗന്ധീകരിക്ക.

പുരോഭാഗം - മുന്‍പ്‌. സ്ഥിതി ചെയ്യുക - ഇരിക്ക. ചതുസ്സതമം - നാലുകളോടു കൂടിയത്‌. നാലുകള്‍ - കസ്തൂരി, ഗോരോചനം, ചന്ദനം, പനിനീര്‍. സുരഭിഗന്ധം - സുരഭിയായിരിക്കുന്ന സുരഭി - സനരഭ്യമുള്ളത്‌. പരിഗ്രഹിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ അംബേ! കസ്തൂരി ചേര്‍ത്തിട്ടുള്ളതും വസ്ത്രങ്ങളെ സനരഭ്യമുള്ളതാക്കിത്തീര്‍ക്കുന്നതും മുന്‍പില്‍ ഇരിക്കുന്നതുമായ ചനമ്വകപുഷ്പത്തിന്റെ തൈലത്തേയും കസ്തൂരി, ഗോരോചനം, ചന്ദനം, പനിനീരു ഇവ ചേര്‍ത്തുണ്ടാ ക്കിയ സനരഭ്യകളഭത്തേയും ഇവയെല്ലാം തന്നെയും ഭവതി പരിഗ്രഹിക്കേണമേ.

സീമന്തേ തേ ഭഗവതി! മയാ സാദരം ന്യസ്തമേത- ത്സിന്ദൂരം മേ ഹൃദയകമലേ ഹര്‍ഷവര്‍ഷം തനോതി ബാലാദിതൃദ്യുതിരിവ സദാ ലോഹിതാ യസ്യ കാന്തിഃ അന്തര്‍ദ്ധ്വാന്തം ഹരതി സകലം ചേതസാ ചിന്തയൈവ. (21)

37

ദേവീമാനസപൂജാ സ്സോഗ്രം

വിഭക്തി -

സീമന്തേ - അ. പു. സ. ഏ. തേ - യുഷ്മ. ഷ. ഏ.

ഭഗവതി - ഈ. സ്ത്രീ. സം പ്ര. ഏ. മയാ - അസ്മ. തൃ. ഏ. സാദരം - അവ്യ.

ന്യസ്തം - അ. ന. ്ര. ഏ. ഏതല്‍ - ഏതച്ഛ. ദ. രപ. ഏ. സിന്ദൂരം - അ. ന. പ്ര. ഏ.

മേ - അസ്മ. ഷ. ഏ. ഹൃദയകമലേ - അ. ന. സ. ഏ, ഹര്‍ഷവര്‍ഷം - അ. ന. ദ്വി. ഏ. തനോതി - ലട്ടു. പര. പ്ര. ഏ. ഇവ - അവ്യയം.

സദാ - അവ്യൃം.

ലോഹിതാ - ആ. സ്ത്രീ. ്ര. ഏ. യസ്യ - യച്ഛ. ദ. ന. ഷ. ഏ. കാന്തിഃ - ഇ. (സ്ത്രീ. ്ര. ഏ. അന്തഃ - അവ്യ.

ധ്വാന്തം - അ. ന. ദ്വി. ഏ. ഹരതി - ലട്ട്‌. പര. പ്ര.

സകലം - അ. ന. ദ്വി. ഏ. ചേതസാ - സ. ന. ത്യ. ഏ. ചിന്തയാ - ആ. സ്ത്രീ. തൃ. ഏ. ഏവ - അവ്യ.

അന്വയം - ഹേ ഭഗവതി! മയാ സാദരം തേ സീമന്തേ ന്ൃസ്തം ഏതല്‍ സിന്ദൂരം മേ ഹൃദയകമലേ ഹര്‍ഷവര്‍ഷം തനോതി യസ്യ കാന്തിൽ ബാലാദിതൃദ്യുതി&$ ഇവ സദാ ലോഹിതാ ചേതസാ ചിന്തയാ ഏവ മേ അന്തഃ ധ്വാന്തം സകലം ഹരതി.

38

ദേവീമാനസപൂജാ സ്തോഗ്രം

അന്വയാര്‍ത്ഥം - അല്ലയോ ഭഗവാതി! എന്നാല്‍ ആദരവോടു കൂടെ ഭവതിയുടെ സീമന്തത്തിങ്കല്‍ ന്യസ്തമായിരിക്കുന്ന സിന്ദൂരം എന്റെ ഹൃദയകമലത്തിങ്കല്‍ ഹര്‍ഷവര്‍ഷത്തെ ചെയ്യുന്നു. യാതൊന്നിന്റെ കാന്തി ബാലാദിതൃദ്യുതിയെന്ന പോലെ എല്ലായ്പോഴും ലോഹിതയായിട്ട്‌ ചേതസ്സുകൊണ്ടുള്ള ചിന്തകൊണ്ടുതന്നെ എന്റെ അന്തര്‍ഭാഗത്തിലുള്ള ധ്വാന്തത്തെ എല്ലാം ഹരിക്കുന്നു.

പരിഭാഷ - സീമന്തം - സീമന്തരേഖ (തലമുടി ഇരുവശ ത്തേയ്ക്കും പകുത്തിടുമ്പോള്‍ തലയുടെ മുന്‍ഭാഗത്തു നടുവില്‍ കാണുന്ന രേഖയ്ക്ക്‌ സീമന്തരേഖയെന്നു പേര്‍) ന്യസ്തം - നൃസിക്കപ്പെട്ടത്‌. ന്യസിക്ക വെയ്ക്കുക, സിന്ദൂരം കുങ്കുമം. ഹൃദയ കമലം - ഹൃദയമാകുന്ന കമലം. ഹൃദയം - മനസ്സ്‌. കമലം - താമരപ്പൂവ്‌. ഹര്‍ഷവര്‍ഷം - സന്തോഷവര്‍ഷം. യാതൊന്ന്‌ - സിന്ദൂരം. കാന്തി - ശോഭ. ബാലാര്‍ക്കദ്യുതി - ബാലസൂര്യശോഭ. ലോഹിതാ - ചുവപ്പ്‌. ചേതസ്സ്‌ - മനസ്സ്‌. ചിന്ത - വിചാരം. അന്തര്‍ഭാഗം - ഉള്ള്‌, ധ്വാന്തം - ഇരുട്ടു. ഹരിക്ക - നശിപ്പിക്ക.

ഭാവം - അല്ലയോ ഭഗവതി! ഞാന്‍ ആദരവോടുകൂടി നിന്തിരുവടിയുടെ സീമന്തരേഖയില്‍ തൊടുവിച്ചിട്ടുളള സിന്ദൂരക്കുറി എന്റെ മനസ്സാകുന്ന താമരപ്പൂവില്‍ സന്തോഷ വര്‍ഷത്തെ ഉണ്ടാക്കുന്നു. സിന്ദുരക്കുറിയുടെ ശോഭ ബാലാദിതൃര്രഭപോലെ എപ്പോഴും ചുവപ്പുള്ളതായിട്ട്‌ എന്റെ മനസ്സുകൊണ്ടു വിചാരിക്കുമ്പോൾ തന്നെ ഉള്ളിലുള്ള എല്ലാ ഇരുട്ടുകളേയും നശിപ്പിക്കുന്നു.

മന്ദാരകുന്ദകരവീരലവംഗപുഷ്പൈഃ

ത്വാം ദേവി! സന്തതമഹം പരിപൂജയാമി ജാതീജപാബകുളചമ്പകകേതകാദി നാനാവിധാനി! കുസുമാനി തേഴ്‌ര്‍പ്പയാമി. (22)

39

ദേവീമാനസപൂജാ സ്സോഗ്രം

വിഭക്തി -

മന്ദാരകുന്ദകരവീരലവംഗപുഷ്പൈഃ - അ. ന. തൃ. ബ. ത്വാം - യുഷ്‌.മ ദ. ദ്വി. ഏ.

ദേവി - ഈ. (സ്ത്രീ. സംരപ. ഏ.

സന്തതം - അവ്യ.

അഹം - അസ്മ. (രപ. ഏ.

പരിപൂജയാമി - ലട്ട. പ. ഉ. പു. ഏ. ജാതീജപാബകുളചമ്പകകേതകാദി നാനാവിധാനി-അ.ന.ദ്വി.ബ. കുസുമാനി - അ. ന.ദ്വി. ബ.

- അവ്യ.

തേ - യുഷ്മ. ചതു. ഏ.

അര്‍പ്പയാമി - ലട്ടു. പര. ഉത്ത. പു. ഏ.

അന്വയം - ഹേ ദേവി! അഹം ത്വാം മന്ദാരകുന്ദകരവീരലവംഗ പുഷ്പൈഃ സന്തതം പരിപൂജയാമി. ജാതീജപാബകുളചമ്പക കേതകാദി നാനാവിധാനി കുസുമാനി തേ അര്‍പ്പയാമി.

അന്വയാര്‍ത്ഥം - അല്ലയോ ദേവീ! ഞാന്‍ നിന്തിരുവടിയെ മന്ദാര കുന്ദകരവീരലവംഗപുഷ്പങ്ങളെക്കൊണ്ട്‌ എല്ലായ്പ്പോഴും പൂജി ക്കുന്നു. ജാതിജപാബകുളചമ്പകകേതകാദി നാനാവിധങ്ങളാ യിരിക്കുന്ന കുസുമങ്ങളേയും ഭവതിക്കയ്ക്കൊണ്ട്‌ അര്‍പ്പിക്കുന്നു.

പരിഭാഷ - മന്ദാരകുന്ദകരവീരലവംഗപുഷ്പങ്ങള്‍ - മന്ദാര പുഷ്പവും കുന്ദപുഷ്പവും കരവീരപുഷ്പവും ലവംഗപുഷ്പ വും. കുന്ദപുഷ്പം - കുരുക്കുത്തിമുല്ലപ്പൂവ്‌. കരവീരപുഷ്പം - ചുവന്നരളിപ്പൂവ്‌. ലവംഗപുഷ്പം - ഇലവര്‍ണബപ്പൂവ്‌. ജാതീ ജപാബകുളചമ്പകകേതകാദി നാനാവിധങ്ങള്‍ - ജാതിയും ജപയും ചമ്പകവും ബകുളവും കേതകവും തുടങ്ങിയുള്ള പലവിധങ്ങള്‍. ജാതീ - പിച്ചകപ്പൂവ്‌. ജപാ - ചെമ്പരത്തി പ്പൂവ്‌. ബകുളം - ഇലഞ്ഞിപ്പൂവ്‌. ചമ്പകം - ചമ്പകപ്പൂവ്‌. കേതകം - കൈതപ്പൂവ്‌. അര്‍പ്പിക്ക - പൂജിക്കുക.

40

ദേവീമാനസപൂജാ സ്തോഗ്രം

ഭാവം - അല്ലയോ ദേവി! മന്ദാരം, ചുവന്നരുളി, കുരുക്കുത്തി മുല്ല, എലവര്‍ങം ഇവയുടെ പുഷ്പങ്ങളെക്കൊണ്ട്‌ ഞാന്‍ ഭവതിയെ പൂജിക്കുന്നു. ചെമ്പരത്തിപ്പൂവ്‌, പിച്ചകപ്പൂവ്‌, ഇലഞ്ഞി പ്പൂവ്‌ കൈതപ്പൂവ്‌ മുതലായ അനേകവിധപുഷ്പങ്ങളെക്കൊണ്ടും ഞാന്‍ ഭവതിയെ അര്‍ച്ചിക്കുന്നു.

പാരിജാതശതപത്രപാടലാ മല്ലികാബകുളചമ്പകാദിഭിഃ

അംബുജൈശ്ചവ കമലൈശ്ച സാദരം പൂജയാമി ജഗദംബ! തേ വപുഃ (23)

വിഭക്തി - പാരിജാതശതപത്രപാടലാമല്ലികാബകുളചമ്പകാദിഭിഃ - ഇ. ന. തൃ. ബ.

അംബുജൈഃ - അ. ന. തൃ. ബ. കമലൈഃ - അ. ന. തൃ. ബ.

- അവ്യ.

സാദരം - അവ്യ.

പൂജയാമി - ലട്ടു. പ. ഉ. ഏ. ജഗദംബ - സ്ത്രീ. സം. ര്ര. ഏ. തേ - യുഷ്മ. ഷ. ഏ.

വപുഃ - സ. ന. ദ്വി. ഏ.

അന്വയം - ഹേ ജഗദംബ! (അഹം) സാദരം പാരിജാതശതപത്ര പാടലാ മല്ലികാബകുള ചമ്പകാദിഭിഃ അംബുജൈഃ കമലൈഃ തേ വപുഃ പൂജയാമി.

അന്വയാര്‍ത്ഥം - അല്ലയോ ജഗദംബ! ഞാന്‍ ആദരവോടു കൂടെ

പാരിജാതശതപത്ര പാടലാ മല്ലികാബകുള ചമ്പകാദികളെ

41

ദേവീമാനസപൂജാ സ്തോശ്രം

ക്കൊണ്ടും അംബുജങ്ങളെക്കൊണ്ടും കമലങ്ങളെക്കൊണ്ടും നിന്തിരുവടിയുടെ ശരീരത്തെ പൂജിക്കുന്നു.

പരിഭാഷ - പാരിജാതശതപശത്രപാടലാ മല്ലികാബകുള ചമ്പകാദികള്‍ - പാരിജാതങ്ങള്‍, ശതപത്രങ്ങള്‍, പാടലകള്‍, മല്ലികകള്‍, ബകുളങ്ങള്‍, ചമ്പകങ്ങള്‍ തുടങ്ങിയുള്ളവ. പാരിജാതങ്ങള്‍ - പാരിജാതപുഷ്പങ്ങള്‍. ശതപത്രങ്ങള്‍ - താമരപ്പൂക്കള്‍. പാടലങ്ങള്‍ - കുങ്കുമപുഷ്പങ്ങള്‍. മല്ലികകള്‍ - മുല്ലപ്പൂക്കള്‍. ബകുളങ്ങള്‍ - ഇലഞ്ഞിപ്പൂക്കള്‍. ചമ്പകങ്ങള്‍ - ചമ്പകപ്പൂക്കള്‍. അംബുജങ്ങള്‍ - താമരപ്പൂക്കള്‍. കമലങ്ങള്‍ - താമരപ്പൂക്കള്‍.

ഭാവം - അല്ലയോ ലോകമാതാവേ! ഞാന്‍ ആദരവോടു കൂടി പാരിജാതപുഷ്പങ്ങള്‍, താമരപ്പൂക്കള്‍, കുങ്കുമപ്പൂക്കള്‍, മുല്ല പ്പുക്കള്‍, ഇലഞ്ഞിപ്പൂക്കള്‍, ചമ്പകപ്പൂക്കള്‍ മുതലായവകൊണ്ടും താമരപ്പൂക്കളെക്കൊണ്ടും നിന്തിരുവടിയുടെ ശരീരത്തെ പൂജിക്കുന്നു. ഇവിടെ താമരയെ മൂന്നിടത്ത്‌ ആവര്‍ത്തിച്ചത്‌, ചെന്താമര, വെള്ളത്താമര, നീലത്താമര എന്ന മൂന്നിനത്തെ സംബന്ധിച്ചാകുന്നു.

ലാക്ഷാസമ്മിളിതൈസ്സിതാഭ്രസഹിതൈഃ ശ്രീവാസസമ്മിശ്രിതൈഃ കര്‍പ്പൂരാകലിതൈശ്ലിരൈര്‍മ്മധുയുതൈര്‍- ഗ്ലോസര്‍പ്പിഷാ ലോഡിതൈഃ ശ്രീഖണ്ഡാഗരുഗുല്‍ഗുലുപ്രഭ്യതിഭിര്‍- ന്നാനാവിധൈര്‍വ്വസ്തുഭിര്‍

ദ്ധൂപം തേ പരികല്ലയാമി ജനനി! സ്നേഹാത്ത്വമംഗീകുരു. (24)

വിഭക്തി - ലാക്ഷാസമ്മിളിതൈഃ - അ. ന. തൃ. ബ.

42

ദേവീമാനസപൂജാ സ്സോഗ്രം

സിതാശ്രസഹിതൈഃ - അ. ന. ത്യ. ബ. ശ്രീവാസസമ്മിശ്രിതൈഃ - അ. ന. തൃ. ബ. കര്‍പ്പൂരാകലിതൈഃ - അ. ന. തൃ. ബ. ശിരൈഃ - അ. ന. തൃ. ബ.

മധുയുതൈഃ - അ. ന. തൃ. ബ. ഗോസര്‍പ്പിഷാ - സ. ന. തൃ ഏ. ലോഡിതൈഃ - അ. ന. തൃ. ബ. ശ്രീഖണ്ഡാഗരുഗുല്‍ഗുലുപ്രഭ്യതിഭിഃ - ഇ. ന. തൃ. ബ.. നാനാവിധൈഃ - അ. ന. തൃ. ബ.

വസ്തുഭിഃ - ഉ. തൃ. ബ.

ധൂപം - അ. ന. ദ്വി. ഏ.

തേ - യുഷ്മ. ച. ഏ.

പരികല്പയാമി - ലട്ട്‌. പ. ഉ. ഏ.

ജനനീ - ഈ. സ്ത്രീ. സംര. ഏ. സ്നേഹാല്‍ - ആ. പു. പ. ഏ.

ത്വം - യുഷ്മ. (പ. ഏ.

അംഗീകുരു - ലോട്ട്‌. പ. മദ്ധ്യ. പു. ഏ.

അന്വയം - ഹേ ജനനി! അഹം ലാക്ഷാസമ്മിളിതൈഃ സിതാശ്രസഹിതൈഃ ശ്രീവാസസമ്മിശ്രിതൈഃ കര്‍പ്പൂരാകലിതൈഃ ശിരൈഃ മധുയുതൈഃ ഗോസര്‍പ്പിഷാ ലോഡിതൈഃ

ശ്രീഖണ്ഡാഗരുഗുല്‍ഗുലുപ്രഭൃതിഭി$ നാനാവിധൈഃ വസ്തുഭിഃ തേ ധൂപം പരികല്പയാമി സ്നേഹാല്‍ ത്വം അംഗീകുരു.

അന്വയാര്‍ത്ഥം - അല്ലയോ ജനനി! ഞാന്‍ ലാക്ഷാസമ്മിളിത ങ്ങളായി സിതാശഭ്രസഹിതങ്ങളായി ശ്രീവാസസമ്മിശ്രിതങ്ങളായി കര്‍പ്പൂരാകലിതങ്ങളായി ശിരൈഃ മധുയുതങ്ങളായി ഗോ സര്‍പ്പിസ്സിനോട്‌ ലോഡിതങ്ങളായി ശ്രീഖണ്ഡാഗരു ഗുല്‍ഗുലു ്രഭ്ൃതികളായി നാനാവിധങ്ങളായിരിക്കുന്ന വസ്തുക്കളെക്കൊണ്ടു ഭവതിക്കായിട്ടു ധൂപത്തെ പരികല്ിക്കുന്നു. സ്നേഹത്തോടുകൂടി നിന്തിരുവടി അംഗീകരിച്ചാലും.

43

ദേവീമാനസപൂജാ സ്തോഗ്രം

പരിഭാഷ - ജനനി - അംബ. ലാക്ഷാസമ്മിളിതങ്ങള്‍ - ലാക്ഷയാല്‍ സമ്മിളിതങ്ങള്‍. ലാക്ഷാ - അരക്ക്‌ സമ്മിളിതങ്ങള്‍ - സമ്മേളനം ചെയ്യപ്പെട്ടവ. സമ്മേളനംചെയ്ക - കൂട്ടിക്കലര്‍ ത്തുക. സിതാഭ്രസഹിതങ്ങള്‍ സിതാഭ്രത്തോടുകൂടിയവ. സിതാഭ്രം - വെളുത്ത അഭ്രം. ശ്രീവാസ സമ്മിശ്രിതങ്ങള്‍ - ശ്രീവാസത്തോടു സമ്മീശ്രിതങ്ങള്‍. ശ്രീവാസം - കുന്തിരിക്കം. സമ്മിശ്രിതങ്ങള്‍ - കുട്ടിക്കലര്‍ന്നവ. കര്‍പ്പൂരാകലിതങ്ങള്‍ - കര്‍പ്പൂരത്തോടുകൂടിയവ. ശിരൈഃ - ശിരങ്ങളോട. ശിര - രാമച്ചം. മധുയുതങ്ങള്‍ - മധുവിനോടുകൂടിയവ. മധു - തേന്‍. ഗോസര്‍പ്പിസ്റ്‌ - പശുവിന്‍ നെയ്‌. ലോഡിതങ്ങള്‍ - കൂട്ടിക്കലര്‍ത്തപ്പെട്ടവ. ്രീഖണ്ഡാഗരു - ഗുല്‍ഗുലുപ്രഭ്ൃയതികള്‍ ശ്രീഖണ്ഡം, അഗരു, ഗുല്‍ഗുലു തുടങ്ങിയുളളവ. ശ്രീഖണ്ഡം - ചന്ദനം. അഗരു - അകില്‍. നാനാവിധങ്ങള്‍ - പലവിധങ്ങള്‍. ധൂപം - പുക. അംഗീകരിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ അമ്മേ! ഞാന്‍ അരക്ക്‌, വെളുത്ത അരം, കുന്തിരിക്കം, കര്‍പ്പൂരം, രാമച്ചം, ചന്ദനം, ഗുല്‍ഗുലു, അകില്‍ തുടങ്ങിയുള്ള പലവിധ സുഗന്ധവസ്തുക്കളില്‍ നെയ്‌, തേന്‍ മുതലായവ ചേര്‍ത്ത്‌ ധൂപിച്ച ധൂപം കല്ിക്കുന്നു. നിന്തിരുവടി സ്നേഹത്തോടുകൂടി സ്വീകരിച്ചാലും.

രത്നാലംകൃതഹേമപാത്രനിഹിതൈര്‍- ഗ്ലോസര്‍പ്പിഷാ ലോഡിതൈര്‍- ദീര്‍ഘൈര്‍ദ്ദീര്‍ഘതരാന്ധകാരഭിദുരൈര്‍ ബ്വാലാര്‍ക്കകോടിപ്രഭൈഃ ആതാശ്രജ്വലദുജ്ജവലപ്രവിലസ- ഗ്രത്പ്രദീപ്തൈസ്തഥാ മാതസ്തവാമഹമാദരാദനുദിനം നീരാജയാമ്യുച്ചകൈഃ (25)

44

ദേവീമാനസപൂജാ സ്സോഗ്രം

വിഭക്തി -

രത്നാലംകൃതഹേമപാത്രനിഹിതൈഃ - അ. പു. തൃ. ബ. ഗോസര്‍പ്പിഷാ - സ. ന. തൃ ഏ.

ലോഡിതൈഃ - അ. പു. തൃ. ബ.

ദീര്‍ഘൈഃ - അ. പു. തൃ. ബ. ദീര്‍ഘതരാന്ധകാരഭിദുരൈഃ - അ. പു. തൃ. ബ. ബാലാര്‍ക്കകോടിപ്രഭൈഃ - അ. പു. തൃ. ബ. ആതാഗ്രജ്വലദുജ്ജവല്രവിലസ്രദത്പ്രദീപ്തൈഃ-അ.പു.തൃ.ബ. തഥാ - അവ്യ.

മാതഃ - പു. സംപ്ര. ഏ.

ത്വാം - യുഷ്മ. ദ്വി ഏ.

അഹം - അസ്മ. ഗ്ര. ഏ.

ആദരാല്‍ - അവ്യ.

നീരാജയാമി - ലട്ടു. പര. ഉ. ഏ.

ഉചചകൈഃ - അവ്യ.

അന്വയം - ഹേ മാതഃ രത്നാലംകൃതഹേമപാത്രനിഹിതൈഃ ഗോസര്‍പ്പിഷാ ലോഡിതൈഃ ദീര്‍ഘൈഃ ദീര്‍ഘതരാന്ധ കാരഭിദുരൈം ബാലാര്‍ക്കകോടി പ്രഭൈഃ തഥാ ആതാഗ്ര ജ്വലദുജ്ജ്വല്രവിലസദ്രത്പ്രദീപ്തൈഃ അഹം ആദരാല്‍ ത്വാം അനുദിനം ഉച്ചകൈഃ നീരാജയാമി.

അന്വയാര്‍ത്ഥം - അല്ലയോ മാതാവേ! രത്നാലംകൃത ഹേമപാത്ര നിഹതങ്ങളായി, ഗോസര്‍പ്പിസ്സുകൊണ്ട്‌ ലോഡിതങ്ങളായി, ദീര്‍ഘങ്ങളായി, ദീര്‍ഘതരാന്ധകാരഭിദുരങ്ങളായി, ബാലാര്‍ക്ക കോടി ്രഭങ്ങളായി, അപ്രകാരം ആതാഗ്രജ്വലദുജ്വല ്രവിലസ്ദ്രത്ത പ്രദീപ്തങ്ങളായിരിക്കുന്ന ദീപങ്ങളെക്കൊണ്ട്‌ ആദരത്തോടുകൂടി ഭവതിയ ദിവസംതോറും വഴിപോലെ നീരാജനം ചെയ്യുന്നു.

45

ദേവീമാനസപൂജാ സ്സോഗ്രം

പരിഭാഷ - രത്നാലംകൃതഹേമപാത്രനിഹിതങ്ങളായ - രത്ന ത്താല്‍ അലംകൃതമായിരിക്കുന്ന ഹേമപാത്രത്തില്‍ നിഹിത ങ്ങള്‍. അലംകൃതം - അലങ്കരിക്കപ്പെട്ടത്‌. ഹേമപാത്രം. - സ്വര്‍ണ്ണ പാത്രം. നിഹിതങ്ങള്‍ - വെയ്ക്കപ്പെട്ടവ. ഗോസര്‍പ്പിസ്റ്‌ - പശുവിന്‍നെയ്‌. ലോഡിതങ്ങള്‍ - നനയ്ക്കപെട്ടവ. ദീര്‍ഘങ്ങള്‍ - നീളമുളളവ. ദീര്‍ഘതരാന്ധകാരഭിദൂരങ്ങള്‍ - ദീര്‍ഘതരങ്ങ ളായ അന്ധകാരങ്ങളെ ഭേദിക്ക ശീലമായിട്ടുളളവ. ദീര്‍ഘതര ങ്ങള്‍ - ഏറ്റവും ദീര്‍ഘങ്ങള്‍ (വളരെ അകലെയുള്ളവയെക്കൂടി) എന്നര്‍ത്ഥം. ഭിദൂരങ്ങള്‍ - ഭേദിക്ക ശീലമായിട്ടുളളവ. ഭേദിക്ക - നശിപ്പിക്ക. ബാലാര്‍ക്കകോടിപ്രഭങ്ങള്‍ - ബാലര്‍ക്കകോടി യുടെ ്രഭപോലുള്ള പ്രഭയോടുകൂടിയത്‌. ബാലാര്‍ക്കകോടി - ബാലാര്‍ക്കന്മാരുടെ കോടി. ബാലാര്‍ക്കന്‍മാര്‍ - ബാലസൂര്യ ന്മാ. പ്രഭ - ശോഭ. ആതാഗ്രജ്വലദുജ്ജവല്രവിലസ്ര്രത്ത ്രദീപ്തങ്ങള്‍ - ആതാഗ്രജ്വലദുജ്ജ്വലര്രവിലസത്തുകളായിരി ക്കുന്ന രത്നാങ്ങളാല്‍ പ്രദീപ്തങ്ങള്‍. അതാഗ്രജ്വലദുജ്ജ്വല ്രവിലസത്തുകള്‍ - ആതാഗ്രജ്വലത്തുകളായിട്ടു ഉജ്ജ്വലങ്ങ ളെന്നുപോലെ വപ്രവിലസത്തുകള്‍. ആതാഗ്രജ്വലത്തുകള്‍ - ചുറ്റും താഗ്രമായി ജ്വലിക്കുന്നവ. താര്മം - ചുവപ്പ്‌. ജ്വലിക്ക - ്രകാശിക്ക, ഉജ്ജ്വലങ്ങള്‍ - കത്തുന്നവ. ്രവിലസത്തുകള്‍ - ഏറ്റവും ശോഭിക്കുന്നവ. പ്രദീപ്തങ്ങള്‍ ്രദീപിക്കപ്പെട്ടവ. ്രദീപിക്ക - ദീപംപോലെ ശോഭിക്ക. ദീപങ്ങള്‍ - വിളക്കുകള്‍. നീരാജനം ചെയ്ക - ഉഴിയുക. ദീപം കൊണ്ടുഴിയുന്നതിന്‌ നീരാജനമെന്ന പേര്‍.

ഭാവം - അല്ലയോ അമ്മേ! രത്നങ്ങള്‍ പതിച്ചിട്ടുള്ള സ്വര്‍ണ്ണപാത്ര ത്തില്‍ വച്ചിട്ടുളളതും പശുവിന്‍നെയ്യൊഴിച്ചു, കത്തിച്ചിട്ടുളളതും നീണ്ടുനില്‍ക്കുന്നതും അകല ഗ്രദേശങ്ങളിലുള്ള ഇരുട്ടിനെ പ്പോലും കോടി ബാലസൂര്യരപഭയുള്ളതും അര്രകാരംതന്നെ ചുറ്റും ചുവന്നു പ്രകാശിക്കുന്നതും കത്തുന്നവയെന്നപോലെ ഏറ്റവും പ്രകാശിക്കുന്നവവ്യുമായ രത്തദീപങ്ങളെക്കൊണ്ട്‌ ആദര

46

ദേവീമാനസപൂജാ സ്തോഗ്രം

വോടുകൂടി ഭഗവതിയെ ദിവസംതോറും വഴിപോലെ ഞാന്‍ നീരാജനം ചെയ്യുന്നു.

മഹതി കനകപാത്രേ സ്ഥാപയിത്വാ വിശാലാന്‍ ഡമരുസദൃശരൂപാന്‍ പക്വഗോധൂമദീപാന്‍ ബഹുഘൃതമഥ തേഷു ന്യസ്യ ദീപാന്‍ പ്രകൃഷ്ടാന്‍ ഭുവനജനനി! കൂര്‍വ്വേ നിതൃമാരാത്രികം തേ (26)

വിഭക്തി -

മഹതി - ത. ന. സ. ഏ.

കനകപാത്രേ - അ. ന. സ. ഏ. സ്ഥാപയിത്വാ - ത്വാര്ര. അവ്യ. വിശാലാന്‍ - അ. പു. ദ്വി. ബ. ഡമരുസദൃശരൂപാന്‍ - അ. പു. ദ്വി. ബ. പക്വഗോധുമദീപാന്‍ - അപു. ദ്വി. ബ. ബഹുഘൃതം - അ. ന. ദ്വി. ഏ.

അഥ - അവ്യ.

തേഷു - തച്ഛ. പു. സ. ബ.

ന്ൃസ്്യ - ല്യബ. അവ്യ,

ദീപാന്‍ - അ. പു. ദ്വി. ബ. ഭുവനജനനി - ഈ. സ്ത്രീ. സംഗ്ര. കൂര്‍വ്വേ - ലട്ട. ആ. ഉത്ത. ഏ.

നിത്യം - അവ്യ.

ആരാത്രികം - അ. ന. ദ്വി. ഏ.

തേ - യുഷ്മ. ച. ഏ.

അന്വയം - ഹേ ഭുവനജനനി! മഹതി കനകപാത്രേ വിശാലാന്‍ ഡമരുസദ്യശരൂപാന്‍ പക്വഗോധുൂമദീപാന്‍ സ്ഥാപയിത്വാ തേഷു ബഹുഘ്ൃതം അഥ ന്യസ്യ പ്രകൃഷ്ടാന്‍ (കൃത്വാ) നിത്യം തേ ആരാത്രികം കുര്‍വ്വേ.

47

ദേവീമാനസപൂജാ സ്തോശ്രം

അന്വയാര്‍ത്ഥം - അല്ലയോ ഭുവനജനനീ! മഹത്തായിരിക്കുന്ന കനകപാത്രത്തില്‍ വിശാലങ്ങളായി ഡമരുസദൃശരുപങ്ങളായിരി ക്കുന്ന പക്വഗോധ്വുമദീപങ്ങളെ സ്ഥാപിച്ചിട്ട്‌ അനന്തരം അവ യില്‍ ബഹുഘ്യതത്തെ ന്ൃസിച്ചിട്ട ദീപങ്ങളെ പ്രകൃഷ്ടങ്ങ ളാക്കിച്ചെയ്തിട്ട്‌ ഭവതിക്കായിക്കൊണ്ടു ഞാന്‍ ദിവസവും ആരാത്രികത്തെ ചെയ്യുന്നു.

പരിഭാഷ - മഹത്ത്‌ - വലിയത്‌. കനകപാത്രം - സ്വര്‍ണ്ണപ്പാത്രം. വിശാലങ്ങള്‍ - വിസ്ത്ൃതങ്ങള്‍. ഡമരുസദൃശരൂപങ്ങള്‍ - ഡമരുവിനോട്‌ സദൃശമായിരിക്കുന്ന രൂപത്തോടുകൂടിയവ. ഡമരു - ഉടുക്ക്‌. പക്വഗോധൂമദീപങ്ങള്‍ - പക്വഗോധൂമം കൊണ്ടുണ്ടാ ക്കിയിട്ടുള്ള ദീപങ്ങള്‍. പക്വഗോധുമം - ഗോതമ്പുപൊടി. ദീപങ്ങള്‍ - വിളക്കുകള്‍. സ്ഥാപിക്ക - വെക്കുക. ബഹുഘൃൃതം. - വളരെ നൈയ്‌, ന്യസിക്ക - വെക്കുക (ഒഴുക്കുക). ദീപങ്ങള്‍

തിരികള്‍. ്രകൃഷ്ടങ്ങള്‍ - ഉജ്ജ്വലങ്ങള്‍. ആരാത്രികം - നീരാജനകര്‍മ്മം. ഭാവം - അല്ലയോ ലോകമാതാവേ! ഗോതനമ്പുപൊടികൊണ്ട്‌

ഉടുക്കിന്റെ ആകൃതിയില്‍ വിസ്താരമായി ഉണ്ടാക്കിയിട്ടുള്ള വിളക്കുകള്‍ വലുതായ സ്വര്‍ണ്ണപ്പാ്രത്തില്‍ വച്ചിട്ട്‌ അവയില്‍ ധാരാളം നെയ്യൊഴിച്ച്‌ കത്തിച്ച്‌ വര്‍ദ്ധിപ്പിച്ച്‌ ഞാന്‍ ഭവതിക്കായിട്ട ആരാത്രികമെന്ന നീരാജനകര്‍മ്മത്തെ ചെയ്യുന്നു.

സവിനയമഥ ദത്വാ ജാനുയുഗ്മം ധരണ്യാം സപദി ശിരസി ധൃത്വാ പാത്രമാരാത്രികസ്യ മുഖകമലസമീപേ തേംബ സാര്‍ദ്ധം ത്രിവാരം. ശ്രമയതി മയി ഭൂയാത്തേകൃപാര്‍ദഗ്ഃ കടാക്ഷഃ (27)

വിഭക്തി - സവിനയം - അവ്യ.

അഥ - അവ്യ.

48

ദേവീമാനസപൂജാ സ്സോഗ്രം

ദത്വാ - ത്വാ. പ്ര. അവ്യ. ജാനുയുഗ്മം - അ. ന. ദ്വി. ഏ. ധരണ്യാം - ഈ. സ്ത്രീ. സ. ഏ. സപദി - അവ്യ.

ശിരസി - സ. ന. സ. ഏ.

ധൃത്വാ - ത്വാ. പ്ര. അവ്യ.

പാത്രം - അ. ന. ദ്വി. ഏ. ആരാത്രികസ്ധ്യ - അ. ന. ഷ. ഏ. മുഖകമലസമീപേ - അ. പു. സ. ഏ. തേ - യുഷ്മദ്‌. ഷ. ഏ.

അംബ - ആ. സ്ത്രീ. സംര. ഏ. സാര്‍ദ്ധം - അവ്യ.

ത്രിവാരം - അവ്യ.

ശ്രമയതി - ത. പു. സ. ഏ.

മയി - അസ്മ. സപ്ത. ഏ.

ഭൂയാല്‍ - ആ. ലിങ്‌. പര. പ്ര. ഏ. തേ - യുഷ്മ. ഏ.

കൃപാര്‍ദഗ്രഃ - അ. പു. ്ര. ഏ. കടാക്ഷഃ - അ. പൂ. (പ. ഏ.

അന്വയം - ഹേ അംബ! സവിനയം ജാനുയുഗ്മം ധരണ്യാം ദത്വാ അഥ സപദി ആരാത്രികസ്യ പാത്രം ശിരസി ധൃത്വാ തേ മുഖകമലസമീപേ ത്രിവാരം ശ്രമയതി മയി തേ കൃപാര്‍ദ്രഃ കടാക്ഷഃ ഭൂയാല്‍.

അന്വയാര്‍ത്ഥം - അല്ലയോ അംബേ! വിനയത്തോടുകൂടി ജാനു യുഗ്മത്തെ ധരണിയില്‍ ദാനം ചെയ്തിട്ട്‌ അനന്തരം, ഉടന്‍ ആരാത്രികത്തിന്റെ പാര്തത്തെ ശിരസ്സിങ്കല്‍ ധരിച്ചിട്ട ഭവതിയുടെ മുഖകമലസമീപത്തിങ്കല്‍ ത്രിവാരം ശ്രമയന്നായിരിക്കുന്ന എന്നില്‍ നിന്തിരുവടിയുടെ കൃപാര്‍ദ്രമായിരിക്കുന്ന കടാക്ഷം ഭവിക്കണമേ.

49

ദേവീമാനസപൂജാ സ്തോശ്രം

പരിഭാഷ - ജാനുയുഗ്മം - ജാനുക്കളുടെ യുഗ്മം. ജാനുക്കള്‍ - മുട്ടുകള്‍. യുഗ്മം - രണ്ട്‌. ധരണി - ഭൂമി. ദാനംചെയ്ക കൊടുക്കുക. ആരാത്രികം - നീരാജനകര്‍മ്മം, മുഖകമലം - കമലംപോലുള്ള മുചം. കമലം - താമര. ത്രിവാരം - മുന്നു പ്രാവശ്യം. ശ്രമയന്‍ - ശ്രമിപ്പുക്കുന്നവന്‍. ശ്രമിപ്പിക്ക - ചുറ്റിക്ക. കൃപാര്‍ദ്രം - കൃപകൊണ്ടലിഞ്ഞത്‌. കടാക്ഷം - കടക്കണ്‍ നോട്ടം.

ഭാവം - അല്ലയോ അംബേ! വിനയത്തോടുകൂടി നിലത്തു മുട്ടു കുത്തിനിന്ന്‌ ആരാത്രികദീപപാത്രത്തെ തലയില്‍വെച്ച്‌ നിന്തിരു വടിയുടെ താമരപ്പുപോലുള്ള മുഖത്തിന്‌ സമീപത്തില്‍ മുന്നു പ്രാവശ്യം ഉഴിയുന്നു. കരുണകൊണ്ടലിഞ്ഞിരിക്കുന്ന നിന്തിരു വടിയുടെ കടാക്ഷം എന്നില്‍ ഉണ്ടാകണമേ.

മാതസ്തവം ദധി ദുഗ്ധ പായസമഹാ - ശാല്യന്നസന്താനികാ സൂപാപൂപസിതാഘ്യതൈസ്സവടകൈ - സ്തക്ഷദ്രരംഭാഫലൈഃ ഏലാജീരകഹിംഗുനാഗരനിശാ - കുസ്തുംഭരീസംസ്കൃതൈഃ ശാകൈസ്സാകമഹം സുധാദികരസൈ - സ്തംതൃപ്തയാമ്യര്‍പയന്‍ (28)

വിഭക്തി -

മാതഃ - ടൂ. ത്രീ. സംര്പ. ഏ.

ത്വാം. യുഷ്മ. ദ്വി. ഏ. ദധിദുശ്ധപായസമഹാശാല്യന്നസന്താനികാ- സൂപാപുപസിതാഘ്യതൈഃ - അ. ന. തൃ. ബ. സവടകൈഃ - അ. ന. തൃ. ബ. സക്ഷാദ്രരംഭാഫലൈഃ - അ. ന. തൃ. ബ.

50

ദേവീമാനസപൂജാ സ്സോഗ്രം

ഏലാജീരകഹിംഗുനാഗരനിശാകുസ്തുംഭരീ സംസ്കൃതൈഃ - അ. ന. തൃ. ബ.

ശാകൈഃ - അ. ന. തൃ. ബ.

സാകം - അവ്യ.

അഹം - അസ്മ. (രര. ഏ.

സുധാദികരസൈഃ - അ. പു. തൃ. ബ.

സംതൃപ്തയാമി - ലട്ട. പ. ഏ.

അര്‍പ്പയന്‍ - ത. പു. ്ര. ഏ.

അന്വയം - ഹേ മാതഃ ത്വാം അഹം ദധിദുശ്ധപായസമഹാ ശാല്യന്നസന്താനികാ സൂപാപൂപസിതാഘ്യതൈഃ സവടകൈഃ സക്ഷനദ്രംഭാഫലൈഃ ഏലാജീരകഹിംഗുനാഗരനിശാകുസ്തും- ഭരീസംസ്കൃതൈഃ സുധാധികരസൈഃ ശാകൈഃ അര്‍പ്പയന്‍ സംതൃപ്തയാമി.

അന്വയാര്‍ത്ഥം - അല്ലയോ മാതാവേ! നിന്നേ ഞാന്‍ ദദധിദുശ്ധ പായസമാഹാശാല്യന്നസന്താനികാ സൂപാപൂപസിതാഘൃതങ്ങ ളെക്കൊണ്ടും വടകങ്ങളെക്കൊണ്ടും ക്ഷദ്രരംഭാഫലങ്ങളെ ക്കൊണ്ടും ഏലാജീരകഹിംഗുനാഗരനിശാകുസ്തുംഭരീസംസ്കൃത ങ്ങളായി സുധാധികരസങ്ങളായിരിക്കുന്ന ശാകങ്ങളെക്കൊണ്ടും അര്‍പ്പയന്നായിട്ട സംതൃപ്തിപ്പെടുത്തുന്നു.

പരിഭാഷ 2 ദധിദുശ്ധപായസമഹാശാല്യന്നസന്താനികാ സൂപാപൂപസിതാഘ്യതങ്ങള്‍ - ദധി, ദുശ്ധം, പായസം, മഹാ ശാല്യന്നസന്താനികം, സൂപം, അപൂര്‍വും, സിതാ, ഘൃതം ഇവ കള്‍. ദധി - തൈര്‍. ദുശ്ധം - പാല്‍, മഹാശാല്യന്നസന്താനികം - മഹത്തായ പലവിധ ശാല്യന്നങ്ങള്‍. സൂപം - പരിപ്പ്‌. അപൂപം - അപ്പം. സിതാ - പഞ്ചസാര. ഘൃതം - നെയ്യ്‌. വടകങ്ങള്‍ - വടകള്‍. ക്ഷൌാദ്രരംഭാഫലങ്ങള്‍ - ക്ഷദ്രവും രംഭാഫലങ്ങളും ക്ധാദ്ദം - തേന്‍. രംഭാഫലങ്ങള്‍ - കദളിപ്പഴങ്ങള്‍. ഏലാജീരകഹിംഗുനാഗരനിശാകുസ്തുംഭരീസംസ്കൃതങ്ങള്‍ 2

51

ദേവീമാനസപൂജാ സ്തോഗ്രം

ഏലം, ജീരകം, ഹിംഗു, നാഗരം, നിശാകുസ്തുംഭരീ ഇവയാല്‍ സംസ്കൃതങ്ങള്‍. ഹിംഗു - കായം, നാഗരം - ചുക്ക്‌. നിശാ -

മഞ്ഞള്‍. കുസ്തുംഭരീ - കുസുംഭയില. സംസ്കൃതങ്ങള്‍ - സംസ്കരിക്കപ്പെട്ടവ. സംസ്കരിക്ക - വഴിപോലെയുണ്ടാക്കുക. സുധാധികരസങ്ങള്‍ - സുധയേക്കാള്‍ അധികം രസമുള്ളവ.

സുധാ - അമൃത്‌. രസം - സ്വാദ്‌. ശാകങ്ങള്‍ - ഇലക്കറികള്‍. അര്‍പ്പയന്‍ - അര്‍പ്പിക്ക - വെയ്ക്കുക.

ഭാവം - അല്ലയോ അംബേ, ഞാന്‍ തയിര്‍, പാല്‍, പായസം, വരിപ്പ്‌, അപ്പം, പഞ്ചസാര, നൈ, തേന്‍, വട, കഭഭളിപ്പഴം ഇതുകളെക്കൊണ്ടും ഏലം, ജീരകം, കായം, ചുക്ക്‌, മഞ്ഞള്‍, കുസുംഭയില ഇതുകളാലുണ്ടാക്കപ്പെട്ടവയും അമൃതത്തേക്കാള്‍ രുചിയുളളവയുമായ ഇലക്കറിക്കളെക്കൊണ്ടും മഹാശാല്യന്ന ങ്ങളെക്കൊണ്ടും ഭവതിയെ തൃപ്തിപ്പെടുത്തുന്നു.

സാപുപസുപദധിദുശ്ധസിതാഘൃതാനി സുസ്വാദുഭക്തപരമാന്നപുരസ്സരാണി ശാകോല്ലസന്‍മരിചിജീരകബാഹ്‌ളികാനി ഭക്ഷ്യാണിഭുങ്കുഷവ ജഗദംബ! മായര്‍പ്പിതാനി. (29)

വിഭക്തി -

സാപൂപസൂപദധിദുശ്ധസിതാഘൃതാനി - അ. ന. ദ്വി. ബ. സുസ്വാദുഭക്തപരമാന്നപുരസ്സരാണി - അ. ന. ദ്വി. ബ. ശാകോല്ലസന്‍മരിചിജീരകബാഹ്്‌ളികാനി - അ. ന.ദ്വി. ബ. ഭക്ഷ്യാണി - അ. ന. ദ്വി. ബ.

ഭുങ്കക്ഷവ - ലോട്ട്‌. ആ. ഏ.

ജഗദംബ - ആ. (സ്തീ. സം(പ. ഏ.

അര്‍പ്പിതാനി - അ. ന. ദ്വി. ബ.

അന്വയം - ഹേ അംബേ! (ത്വം) സാപൂപസൂപദധിദുശ്ധ സിതാഘൃതാനി സുസ്വാദുഭക്തപരമാന്നപുരസ്സരാണി ശാകോല്ല-

52

ദേവീമാനസപൂജാ സ്സോഗ്രം

സന്മരിചിജീരകബാഹ്്‌ളികാനി മയാ അ!പ്പിതാനി ഭക്ഷ്യാണി ഭുങ്കക്ഷവ.

അന്വയാര്‍ത്ഥം - അല്ലയോ അംബ! (നിന്തിരുവടി) സാപൂപസൂപ ദധിദുശ്ധസിതാഘൃതങ്ങളായി സുസ്വാദുഭക്തപരമാന്ന പുരസ്സര ങ്ങളായി ശാകോല്ലസന്മരിചിജീരകബാഹ്‌ളികങ്ങളായി എന്നാല്‍ അര്‍പ്പിതങ്ങളായിരിക്കുന്ന ഭക്ഷ്യങ്ങളെ ഭുജിച്ചാലും.

പരിഭാഷ- സാപുപസുപദധിദുഗ്ധസിതാഘ്യതങ്ങള്‍ - അപൂപം, സൂപം, ദധി, ദുശ്ധം, സിതാു, ഘൃതം ഇവയോടുകൂടിയവ. അപൂപം - അപ്പം. സൂപം - പരിപ്പ്‌, ദധി - തൈര്‍. ദുഗ്ധം - പാല്‍. സിതാ - പഞ്ചസാര. ഘൃതം - നൈയ്‌, സുസ്വാദു ഭക്തപരമാന്നപുരസ്സരങ്ങള്‍ - സുസ്വാദുക്കളായിരിക്കുന്ന ഭക്തങ്ങ ളോടും പരമാന്നത്തോടും കൂടിയവ. സുസ്വാദുകള്‍ - ഏറ്റവും സ്വാദുള്ള. ഭക്തങ്ങള്‍ - കറികള്‍. പരമാന്നം - ശ്രേഷ്ഠമായ അന്നം. ശാകോല്ലസന്മരിചിത്ധിരകബാഹ്‌ളികങ്ങള്‍ - ശാക ത്തോടുകൂടെ ഉല്ലസത്തുകളായിരിക്കുന്ന മരിചങ്ങളോടും ജീരക ങ്ങളോടും ബാഹ്‌ളികങ്ങളോടുംകുടിയവ. ശാകം - ഇലക്കറി. ഉല്ലസത്ത്‌ - ഉല്ലസിക്കുന്നത്‌. ഉല്ലസിക്കുക - ചേരുക. മരിചങ്ങള്‍ - മുളകുകള്‍. ബാഹ്്‌ളികങ്ങള്‍. - കടുകുകള്‍. ഭക്ഷ്യങ്ങള്‍. - ഭക്ഷണര്ദവ്യങ്ങള്‍. അര്‍പിതങ്ങള്‍ - സമര്‍പ്പിക്കപ്പെട്ടവ.

ഭാവം - അല്ലയോ ലോകമാതാവേ! അപ്പം, വരിപ്പ്‌, തയിര്‍, പാല്‍, പഞ്ചസാര, നെയ്യ്‌, വളരെ സ്വാദുള്ള കറികളോടുകൂടിയ ശ്രേഷ്ഠമായ അന്നം, മുളക്‌, ജീരകം തുടങ്ങിയുള്ളവ ചേര്‍ത്തു ണ്ടാക്കിയിട്ടുള്ള ഇലക്കറി ഇങ്ങിനെ എന്നാല്‍ സമര്‍പ്പിക്കപ്പെടുന്ന ഭക്ഷണരദ്രവ്യങ്ങളെ ഭുജിക്കണമേ.

ക്ഷീരമേതദിദമുത്തമോത്തമം

്രാജ്യമാജ്യമിദമുജ്ജ്വലം മധു

മാതരേതദമൃതോപമം പയഃ

സംശ്രമേണ പരിപീയതാം മുഹുഃ (30)

53

ദേവീമാനസപൂജാ സ്സോഗ്രം

വിഭക്തി -

ക്ഷീരം - അ. ന. ഗ്ര. ഏ. ഏതല്‍ - ഏതച്ഛബ്ും. ദ. (പ. ഏ. ഉത്തമോത്തമം - അ. ന. ഗ്ര ഏ. പ്രാജ്യം - അ. ന. പ്ര. ഏ. ആജ്യം - അ. ന. പ്ര. ഏ.

ഇദം - ഇദംശ. മ. ന. (പ. ഏ. ഉജ്ജ്വലം - അ. ന. പ്ര. ഏ.

മധു - ഉ. ന. പ്ര. ഏ.

മാതഃ - ടൂ. സ്ത്രീ. സംര. ഏ. അമ്ൃയതോപമം - അ. ന. (പ. ഏ. പയഃ - സ. ന. ഗ്ര. ഏ. സംശ്രമേണ - അ. പു. തൃ. ഏ. പരിപീയതാം - ലോട്ടു്‌. ആ. ഗ്ര. പു. ഏ. മുഹുഃ - അവ്യ.

അന്വയം - ഹേ മാതഃ! ഉത്തമോത്തമം ഏതല്‍ ക്ഷീരം (്ാജ്യം ഇദം ആജ്യം ഉജ്ജ്വലം ഇദം മധു അമൃതോപമം ഏതല്‍ പയഃ (ച) സംശ്രമേണ (ത്വയാ) മുഹുഃ പരിപീയതാം.

അന്വയാര്‍ത്ഥം - അല്ലയോ മാതാവേ! ഉത്തമോത്തമമായിരി ക്കുന്ന ക്ഷീരത്തേയും പ്രാജ്യമായിരിക്കുന്ന ആജ്യ ത്തേയും ഉജ്ജ്വലമായിരിക്കുന്ന മധുവിനേയും അമ്ൃതോപമ മായിരിക്കുന്ന പയസ്സിനേയും ഭവതിയാല്‍ സംരഭഭമത്തോടു കൂടി പിന്നേയും പിന്നേയും പാനംചെയ്യപ്പെട്ടാലും.

പരിഭാഷ - ഉത്തമോത്തമം - ഏറ്റവും ഉത്തമം. ക്ഷീരം - പാല്‍.

പ്രാജ്യം - ശ്രേഷ്ഠം. ആജ്യം - നെയ്യ്‌. ഉജ്ജ്വലം - ശോഭിക്കു ന്നത്‌. മധു - തേന്‍. അമ്ൃതോപമം. അമൃതുപോലെയുള്ളത്‌.

പയസ്സ്‌ - വെള്ളം. പാനംചെയ്ക - കുടിക്കുക.

54

ദേവീമാനസപൂജാ സ്തോഗ്രം

ഭാവം - അല്ലയോ അമ്മേ! ഏറ്റവും ഉത്തമമായിരിക്കുന്ന പാലും ശ്രേഷ്ഠമായിരിക്കുന്ന നെയ്യും നിര്‍മ്മലമായ തേനും അമൃതുപോലെയുള്ള വെള്ളവും നിന്തിരുവടി പിന്നേയും പിന്നേയും കുടിക്കണമേ.

ഉഷ്ണോദകൈഃ പാണിയുഗം മുഖം ്രക്ഷാള്യ മാതഃ കളധനതപാത്രേ കര്‍പ്പൂരമിശ്രേണ സകുങ്കുമേന ഹസ്ത സമുദ്വര്‍ത്തയ ചന്ദനേന. (31)

വിഭക്തി -

ഉഷ്ലോദകൈഃ - അ. ന. തൃ. ബ. പാണിയുഗം - അ. ന. ദ്വി. ഏ. മുചം - അ. ന. ദ്വി. ഏ.

പ്രക്ഷാള്യ - ല്യബ. അവ്യ.

മാതഃ - ടൂ. സ്തീ. സംര്ര. ആ. കളധനതപാത്രേ - അ. ന. സ. കര്‍പ്പൂരമിശ്രേണ - അ. ന. തൃ. ഏ. സകുങ്കുമേന - അ. ന. തൃ. ഏ. ഹസ്ത - അ. പു. ദ്വി.

ചന്ദനേന - അ. ന. തൃ. ഏ. സമുദ്വര്‍ത്തയ - ലോട്ട. ആ. (പ. പു. ഏ.

അന്വയം - ഹേ മാതഃ കളധൌതപാത്രേ ഉഷ്ണോദകൈഃ പാണി യുഗം മുഖം പ്രക്ഷാള്യ കര്‍പ്പുരമിശ്രേണ സകുങ്കുമേന ചന്ദനേന ഹസ്ത സമുദ്വര്‍ത്തയ.

അന്വയാര്‍ത്ഥം - അല്ലയോ മാതാവേ! കളധനതപാത്രത്തില്‍

ഉള്ള ഉഷ്ണോദകങ്ങളെക്കൊണ്ട്‌ പാണിയുഗത്തേയും മുഖത്തേ യും പ്രക്ഷാളനം ചെയ്തിട്ട്‌ കര്‍പ്പൂരമിശ്രമായി സകുങ്കുമമാ

55

ദേവീമാനസപൂജാ സ്തോശ്രം

യിരിക്കുന്ന ചന്ദനംകൊണ്ട്‌ ഹസ്തങ്ങളെ സമുദ്വര്‍ത്തനം ചെയ്താലം.

പരിഭാഷ - കളധൌതപാത്രം - കളമായിരിക്കുന്ന ധതപാത്രം. കളം - മനോഹരം. ധൌതപാത്രം. - വെള്ളിപ്പാര്രം. ഉഷ്ണോദക

ങ്ങള്‍ - ചൂടുള്ള ജലങ്ങള്‍. പാണിയുഗം. - രണ്ട്‌ കയ്യ്‌ ്രക്ഷാളനംചെയ്ക - കഴുകുക. കര്‍പ്പൂരമിശ്രം - കര്‍പ്പൂരം.

കലര്‍ന്നത്‌. സകുങ്കുമം - കുങ്കുമത്തോടുകൂടിയത്‌. ഹസ്തങ്ങള്‍ - കൈകള്‍. സമുദ്വര്‍ത്തനംചെയ്ക - നല്ലപോലെ തുടയ്ക്കുക.

ഭാവം - അല്ലയോ അമ്മേ! നിന്തിരുവടി മനോഹരമായ വെള്ളിപ്പാത്രത്തില്‍ ഇരിക്കുന്ന ചൂടുവെള്ളംകൊണ്ട്‌ കൈകളും മുഖവും കഴുകി കര്‍പ്പൂരകുങ്കുമങ്ങള്‍ ചേര്‍ത്ത ചന്ദനംകൊണ്ട്‌ കൈകള്‍ തുടയ്ക്കേണമേ.

അതിശീതമുശിരവാസിതം തപനീയേ കലശേ നിവേശിതം പടപൂതമിദം ജലാമൃതം ശുചിഗംഗാജലമംബ പീയതാം. (32)

വിഭക്തി -

അതിശീതം - അ. ന. ഗ്ര. ഏ. ഉശീരവാസിതം - അ. ന. (്ര. ഏ. തപനീയേ - അ. ന. സ. ഏ. കലശേ - അ. ന. സ. ഏ. നിവേശിതം - അ. ന. പ്ര. ഏ. പടപൂതം - അ. ന. പ്ര. ഏ.

ഇദം - ഇദംശ. മ. ന. (പ. ഏ. ജലമൃതം - അ. ന. (പ. ഏ. ശുചിഗംഗാജലം - അ. ന. (പ ഏ. അംബ - സ്ത്രീ. സംര. (ത്വയാ)

56

ദേവീമാനസപൂജാ സ്തോശ്രം

പീയതാം - ലോട്ടു. ആ. പ്ര. ഏ.

അന്വയം - ഹേ അംബ! അതിശീതം ഉശീരവാസിതം തപനീയേ കലശേ നിവേശിതം പടപൂതം ശുചിഗംഗാജലം ഇദം ജലാമൃതം ത്വയാ പീയതാം.

അന്വയാര്‍ത്ഥം - അല്ലയോ അംബേ! അതിശീതളമായി ഉശീര വാസിതമായി തപനീയമായിരിക്കുന്ന കലശത്തില്‍ നിവേശിത മായി പടപൂതമായി ശുചിഗംഗാജലമായിരിക്കുന്ന ജലാമൃതം (നിന്തിരുവടിയാല്‍) പാനംചെയ്യപ്പെടണമേ.

പരിഭാഷ - അതിശീതളം - ഏറ്റവും തണുപ്പുള്ളത്‌. ഉശീര വാസിതം - ഉശീരത്താല്‍ വാസിക്കപ്പെട്ടത്‌. ഉശീരം - രാമച്ചം. വാസിക്ക - വാസനയുളളതാക്കിത്തീര്‍ക്ക. തപനീയം - തപന ത്തെ സംബന്ധിച്ചത്‌. തപനം - സ്വര്‍ണ്ണം (സ്വര്‍ണ്ണം കൊണ്ടു ണ്ടാക്കിയത്‌) കലശം. - കുടം. പടപുതം പടത്താല്‍ ശുദ്ധമാക്ക പ്പെട്ടത്‌. പടം. - വസ്ത്രം. (വസ്ത്രത്തില്‍ അരിച്ചത്‌). ശുചിഗംഗാ ജലം. - ശുചിയായിരിക്കുന്ന ഗംഗാജലം. (വേനല്‍ക്കാലത്തെ) ഗംഗാജലം. ജലാമൃതം. - അമൃതുപോലെയിരിക്കുന്ന ജലം. പാനംചെയ്ക - കുടിക്കുക.

ഭാവം - അല്ലയോ അംബേ! ഏറ്റവും തണുപ്പുള്ളതും രാമച്ചം കൊണ്ട്‌ വാസനയുളളതാക്കിത്തിര്‍ത്തതും വസ്ത്രംകൊണ്ടരിച്ചു പൊന്‍കുടത്തില്‍ വെച്ചിരിക്കുന്നതും വേനല്‍ക്കാലത്തെ ഗംഗാ ജലവുമായ അമൃതുപോലുള്ള ശുദ്ധജലത്തെ നിന്തിരുവടി പാനം ചെയ്താലും.

താഗ്രാഗ്മരംഭാഫലസംയുതാനി ദാക്ഷാഫലക്ഷരദഗ്ദസമന്വിതാനി സനാളികേരാണി സദാഡിമാനി ഫലാനി തേ ദേവി! സമര്‍പ്പയാമി (33)

57

ദേവീമാനസപൂജാ സ്സോഗ്രം

വിഭക്തി -

താ്രാഗ്രരംഭാഫലസംയുതാനി - അ. ന. ദ്വി. ബ. ദാക്ഷാഫലക്ഷരദ്രസമന്വിതാനി - അ. ന. ദ്വി. ബ. സനാളികേരാണി - അ. ന. ദ്വി. ബ.

തേ - യുഷ്മ. ച. ഏ.

ദേവി - ഈ. (സ്ത്രീ. സംഗ. ഏ.

സമര്‍പ്പയാമി - ലട്ടു. പ. ഉ. ഏ.

അന്വയം - ഹേ ദേവി! താത്രാഗ്രരംഭാഫലസംയുതാനി ദ്രാക്ഷാ ഫലക്ഷരദ്രസമന്വിതാനി സനാളികേരാണി സദാഡിമാനി ഫലാനി തേ സമര്‍പ്പയാമി.

അന്വയാര്‍ത്ഥം - അല്ലയോ ദേവി! താഗ്രാഗമരംഭാഫലസംയുത ങ്ങളായി ദ്രാക്ഷാഫലക്ഷാദ്രസമന്വിതങ്ങളായി സനാളികേരങ്ങ ളായി സദാഡിമങ്ങലായിരിക്കുന്ന ഫലങ്ങളേ ഭവതിക്കായി ക്കൊണ്ടു സമര്‍പ്പിക്കുന്നു.

പരിഭാഷ - താ(്മാഗ്രരംഭഫലസംയുതങ്ങള്‍ - താ്രാഗ്രങ്ങള്‍, രംഭാഫലങ്ങള്‍, ഇവയോട്‌ സംയോജിച്ചവ. താഗ്രാഗ്രങ്ങള്‍ - പഴുത്തു ചുവന്നിരിക്കുന്ന മാമ്പഴങ്ങള്‍. രംഭാഫലങ്ങള്‍ - കദളിപ്പഴങ്ങള്‍. ദ്രാക്ഷഫലക്ഷാദ്രസമന്വിതങ്ങള്‍ - ദ്രാക്ഷാഫല ങ്ങളോടും ക്ഷാദ്രത്തോടും കുടിയവ. ദ്രാക്ഷാഫലങ്ങള്‍ - മുന്തിരിങ്ങാപ്പഴങ്ങള്‍. ക്ഷ്ദ്രം - തേന്‍, സനാളികേരങ്ങള്‍, നാളി കേരങ്ങളോടുകൂടിയവ. ദാഡിമങ്ങള്‍ മാതളപ്പഴങ്ങള്‍, ഫലങ്ങള്‍ - പഴങ്ങള്‍.

ഭാവം - അല്ലയോ ദേവി! പഴുത്തു ചുവന്നിരിക്കുന്ന മാമ്പഴങ്ങള്‍, കദളിപ്പഴങ്ങള്‍, മുന്തിരിങ്ങാപ്പഴങ്ങള്‍, തേന്‍, നാളികേരങ്ങള്‍, മാതളപ്പഴങ്ങള്‍ ഇവയോടുകൂടിയ അനേകം ഫലങ്ങളെ നിന്തിരുവടിയായിക്കൊണ്ടു സമര്‍പ്പിക്കുന്നു.

58

ദേവീമാനസപൂജാ സ്തോഗ്രം

കൂശ്മാണ്ഡകോശാതകിസംയുതാനി ജംബീരനാരംഗസമനമ്വിതാനി സബീജപൂരാണി സജാംബവാനി ഫലാനി തേ ദേവി! സമര്‍പ്പയാമി (34)

വിഭക്തി -

കൂശ്മാണ്ഡകോശാതകിസംയുതാനി - അ. ന. ദ്വി. ബ. ജംബീരനാരംഗസമന്വിതാനി - അ. ന. ദ്വി. ബ. സബീജപൂരാണി - അ. ന. ദ്വി. ബ.

സജാംബവാനി - അ. ന.ദ്വി.ബ

ഫലാനി - അ. ന.ദ്വി. ബ. വ.

തേ - യുഷ്മ. ച. ഏ.

സമര്‍പ്പയാമി - ലട്ട. പ. ഉ. ഏ.

അന്വയം - ഹേ ദേവി! കൂശ്മമാണ്ഡകോശാതകിസംയുതാനി ജംബീരനാരംഗസമമ്പിതാനി സബീജപുൂരാണി സജാംബവാനി ഫലാനി തേ അഹം സമര്‍പ്പയാമി.

അന്വയാര്‍ത്ഥം - അല്ലയോ ദേവി! കുശ്മാണ്ഡകോശാതകി സംയുതങ്ങളായി ജംബീരനാരംഗസമന്വിതങ്ങളായി സബീജപൂര ങ്ങളായി സജാംബവങ്ങളായിരിക്കുന്ന ഫലങ്ങളെ നിന്തിരുവടി ക്കായിക്കൊണ്ട്‌ ഞാന്‍ സമര്‍പ്പിക്കുന്നു.

പരിഭാഷ - കൂശ്മാണ്ഡകോശാതകിസംയുതങ്ങള്‍ - കൂശ്മാ ണ്ഡം, കോശാതകി ഇവയോടുകൂടിയവ കൂശ്മാണ്ഡം - കുമ്പ ളങ്ങ. കോശാതകി - പടവലക്കായ. ജംബീരനാരംഗ സമന്വിത ങ്ങള്‍ - ജംബീരങ്ങളോടും നാരംഗകളോടും കൂടിയവ. ജംബീര ങ്ങള്‍ - ചെറുനാരങ്ങകള്‍. നാരംഗകള്‍ - നാരങ്ങകള്‍. ബീജപൂര ങ്ങള്‍ - വെളളിനാരങ്ങകള്‍. സജാംബവങ്ങള്‍ - ജാംബവ ങ്ങളോടുകൂടിയവ. ജാംബവങ്ങള്‍ - ഞാവല്പഴങ്ങള്‍.

59

ദേവീമാനസപൂജാ സ്തോശ്രം

ഭാവം - അല്ലയോ ദേവി! കുമ്പളങ്ങ, കോശാതകി (പടവലങ്ങ), പലതരത്തിലുള്ള അനേകം നാരങ്ങകള്‍, ഞാവല്ലഴം ഇപ്രകാര മുള്ള പഴങ്ങളെ ഞാന്‍ നിന്തിരുവടിക്കായി സമര്‍പ്പിക്കുന്നു.

കര്‍പ്പൂരേണയുതൈര്‍ ലവംഗസഹിതൈ - സ്കക്കോലചൂര്‍ണ്ണാന്പിതൈഃ സുന്വാദുക്രമുകൈസ്സഗരരഖചിതൈ സ്സുസ്ലിശ്ധജാതീഫലൈഃ മാതഃ കൈതകപത്രപാണ്ഡുരുചിഭി- സ്കാംബുലവല്ലീദളൈഃ സ്താനന്ദം മുഖമണ്ഡനാര്‍ത്ഥമതുലം താംബൂലമംഗീകുരു. (35)

വിഭക്തി -

കര്‍പ്പൂരേണ - അ. ന. തൃ. ഏ.

യുതൈഃ - ന. തൃ. ബ. ലവംഗസഹിതൈഃ - അ. ന. തൃ. ബ. തക്കോലചൂര്‍ണ്ണാന്പിതൈഃ - അ. ന. തൃ. ബ. സുസ്വാദുര്രമുകൈഃ - അ. ന. തൃ. ബ. സഗനരഖചിതൈഃ - അ. ന. തൃ. ബ. സുസ്തിശ്ധജാതീഫലൈഃ - അ. ന. തൃ. ബ. മാതഃ - ടൂ. സ്തീ. സംര. ഏ. കൈതപത്രപാണ്ഡൂരുചിഭിഃ - ഇ. ന. തൃ. ബ. താംബൂലവല്ലീദളൈഃ - അ. ന. തൃ. ബ. സാനന്ദം - അവ്യ.

മുഖമണ്ഡനാര്‍ത്ഥം. അവ്യ.

അതുലം - അ. ന. ദ്വി. ഏ.

താംബൂലം - അ. ദ്വി. ഏ.

അംഗീകുരു - ലോട്ട്‌. പ. മ. പു. ഏ.

60

ദേവീമാനസപൂജാ സ്സോഗ്രം

അന്വയം - ഹേ മാതഃ കര്‍പ്പൂരേണ യുതൈഃ ലവംഗസഹിതൈഃ സുസ്തിശ്ധജാതീഫലൈഃ തക്കോലചൂര്‍ണ്ണാന്പിതൈഃ സുന്വാദു ക്മുകൈട സഗാൌരഖചിതൈഃ കൈതകപത്രപാണ്ഡുരുചിഭിഃ താംബൂലവല്ലീദളൈഃ അതുലം താംബൂലം സാനന്ദം (ത്വം) മുഖമണ്ഡനാര്‍ത്ഥം അംഗീകുരു.

അന്വയാര്‍ത്ഥം - അല്ലയോ അംബ! കര്‍പ്പൂരത്തോടുകൂടിയതായി ലവംഗസഹിതങ്ങളായി സുസ്തിശ്ധജാതീഫലങ്ങളായി തക്കോല ചൂര്‍ണ്ണാന്വിതങ്ങളായി സുസ്വാദുക്രമുകങ്ങളായി സഗൌരഖചിത ങ്ങളായി കൈതകപത്രപാണ്ഡുരുചികളായിരിക്കുന്ന താംബൂല വല്ലീദളങ്ങളെക്കൊണ്ട്‌ അതുലമായിരിക്കുന്ന താംബൂലത്തെ ആനന്ദത്തോടുകൂടെ നിന്തിരുവടി മുഖമണ്ഡനത്തിനായ്ക്കൊണ്ട്‌ അംഗീകരിച്ചാലും.

പരിഭാഷ - ലവംഗസഹിതങ്ങള്‍ - ലവംഗത്തോടുകൂടിയവ. ലവംഗം - ഇലവര്‍ങ്ങം. സുസ്തിശ്ധജാതീഫലങ്ങള്‍ - സുസ്നിശ്ധ ങ്ങളായിരിക്കുന്ന ജാതീഫലങ്ങളോടുകൂടിയവ. സുസ്തിശ്ധങ്ങള്‍. ഏറ്റവും മനോഹരങ്ങള്‍. ജാതീഫലങ്ങള്‍ - ജാതിക്കകള്‍. തക്കോലചൂര്‍ണ്ണാന്പിതങ്ങള്‍ - തക്കോലചൂര്‍ണ്ണത്തോടുകൂടിയവ. തക്കോലചൂര്‍ണ്ണം. തക്കോലപ്പൊടി. സ്വദുക്രമുകങ്ങള്‍. സ്വദുള്ള ക്രമുകങ്ങള്‍. ക്രമുകങ്ങള്‍. അടയ്ക്കകള്‍. ഗരഖചിതങ്ങള്‍. ഗരത്താല്‍ ഖചിതങ്ങള്‍. ഗരം വെളുപ്പുനിറം. ഖചിതം. - നിര്‍മ്മിതം. കൈതകപത്രപാണ്ഡുരുചികള്‍ - കൈതകപത്രം പോലെ പാണ്ഡുവായിരിക്കുന്ന രുചിയോടുകുടിയവ. കൈതക പ്രതം കയ്തപ്പൂവിന്റെ ഇതള്‍. പാണ്ഡു - വെളുപ്പ്‌ രൂചി - ശോഭ. താംബുലവല്ലീദളങ്ങള്‍ - വെറ്റിലകള്‍. അതുലം - തുല്യ മില്ലാത്തത്‌. താംബൂലം - താംബൂലചര്‍വണം. മുഖമണ്ഡനം - മുഖാലങ്കാരം. അംഗീകരിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ ജനനി! കര്‍പ്പൂരം, ഇലവര്‍ങം, നല്ലജാതിക്ക, തക്കോലപ്പൊടി, സ്വദുള്ള അടയ്ക്ക, ഏറ്റവും വെളുത്തു

കൈതപ്പുപോലെ ശോഭയുള്ള വെറ്റിലകള്‍ ഇവകളെക്കൊണ്ട്‌

61

ദേവീമാനസപൂജാ സ്തോഗ്രം

സാദൃശ്യമില്ലാത്തതായ താംബൂലത്തെ നിന്തിരുവടിയുടെ മുഖാലങ്കാരത്തിനായി സ്വീകരിച്ചാലും.

ഏലാലവംഗാദിസമനമ്വിതാനി തക്കോലകര്‍പ്പുരവിമിശ്രിതാനി താംബൂലവല്ലീദളസംയുതാനി പൂഗാനി തേ ദേവി! സമര്‍പ്പയാമി! (36)

വിഭക്തി -

ഏലാലവംഗാദിസമന്വിതാനി - അ. ന. ദ്വി. ബ. തക്കോലകര്‍പ്പൂരവിമിശ്രിതാനി - അ. ന. ദ്വി. ബ. താംബൂലവല്ലീദളസംയുതാനി - അ. ന. ദ്വി. ബ. പൂഗാനി - അ. ന. ദ്വി. ബ.

തേ - യുഷ്മ. ച. ഏ.

ദേവി - ഈ. സ്ത്രീ. സംര. ഏ.

സമര്‍പ്പയാമി - ലട്ടു. പ. ഉ. ഏ.

അന്വയം - ഹേ ദേവി! അഹം ഏലാലവംഗാദിസമന്വിതാനി തക്കോലകര്‍പ്പൂരവിമിശ്രിതാനി താംബൂലവല്ലീദളസംയുതാനി

പൂഗാനി തേ സമര്‍പ്പയാമി.

അന്വയാര്‍ത്ഥം - അല്ലയോ ദേവി! ഞാന്‍ ഏലാലവംഗാദി സമന്വിതങ്ങളായി തക്കോലകര്‍പ്പൂരവിമിശ്രിതങ്ങളായി താംബൂല വല്ലീദളസംയുതങ്ങളായിരിക്കുന്ന പൂഗങ്ങളെ നിന്തിരുവടിക്കായി ക്കൊണ്ട്‌ സമര്‍പ്പിക്കുന്നു.

പരിഭാഷ - ഏലാലവംഗാദിസമമ്വിതങ്ങള്‍ - ഏലാലവംഗങ്ങ ഭളോടുകൂടിയവ. ഏലാലവംഗങ്ങള്‍ - ഏലവും ഇലവര്‍ങവും. തക്കോലകര്‍പ്പൂരവിമിശ്രിതങ്ങള്‍ - തക്കോലത്തോടും കര്‍പ്പൂര ത്തോടും കൂടിയവ. താംബൂലവല്ലീദളസംയുതങ്ങള്‍ - തംബൂല

62

ദേവീമാനസപൂജാ സ്തോശ്രം

വല്ലിദളങ്ങളോടുകൂടിയവ. താംബൂലവല്ലീദളങ്ങള്‍ - വെറ്റിലകള്‍. പൂഗങ്ങള്‍ അടയ്ക്കകള്‍.

ഭാവം - അല്ലയോ ദേവി! ഞാന്‍ ഏലം, ഇലവര്‍ങം, തക്കോലം, കര്‍പ്പൂരം ഇവയോടും വെറ്റിലകളോടുകൂടി അടയ്ക്കകളെ നിന്തിരുവടിക്കായ്ക്കൊണ്ട്‌ സമര്‍പ്പിക്കുന്നു. താംബൂലനിര്‍ജ്ജിതസുതപ്തസുവര്‍ണ്ണവര്‍ണ്ണം സ്വര്‍ണ്ണാക്ഷപൂഗഫലമക്തികചൂര്‍ണ്ണയുക്തം സരൌവര്‍ണപാത്രനിഹിതം ഖദിരേണസാര്‍ദ്ധം

താംബൂലമംബ! വദനാംബുരുഹേ ഗൃഹാണ. (37)

വിഭക്തി -

താംബൂലനിര്‍ജ്ജിതസുതപ്തസുവര്‍ണ്ണവര്‍ണ്ണം - അ. ന. ദ്വി. ഏ. സ്വര്‍ണ്ണാക്ഷപൂഗഫലമരക്തികചൂര്‍ണ്ണയുക്തം - അ. ന. ദ്വി. ഏ. ഖദിരേണ - അ. പു. ത്യ. ഏ.

സാര്‍ദ്ധം - അവ്യ.

താംബൂലം - അ. ന. ദ്വി ഏ.

അംബ - ആ. സ്ത്രീ. സംര. ഏ.

വദനാംബുരുഹേ - അ. ന. സ. ഏ.

ഗൃഹാണ - ലോട്ട്‌. പ. മ. ഏ.

അന്വയം - ഹേ അംബ! താംബൂലനിര്‍ജ്ജിതസുതപ്തസുവര്‍ണ്ണ വര്‍ണ്ണം സ്വര്‍ണ്ണാക്ഷപൂഗഫലമരക്തികചൂര്‍ണ്ണയുക്തം ഖദിരേണ സാര്‍ദ്ധം സാവര്‍ണ്ണപാത്രനിഹിതം താംബൂലം ത്വം വദനാംബു രുഹേ ഗൃഹാണ.

അന്വയാര്‍ത്ഥം - അല്ലയോ അംബ! താംബൂലനിര്‍ജ്ജിത സുതപ്തസുവര്‍ണ്ടവര്‍ണ്മായി സ്വര്‍ണ്ണാക്ഷപൂഗഫലമക്തിക ചൂര്‍ണ്ണയുക്തമായി ഖദിരത്തോടുകൂടെ സനവര്‍ണ്ണപാത്രത്തില്‍ നിഹിതമായിരിക്കുന്ന താംബൂലത്തെ നിന്തിരുവടി വദനാംബുരു ഹത്തില്‍ ഗ്രഹിച്ചാലും.

63

ദേവീമാനസപൂജാ സ്തോശ്രം

പരിഭാഷ - താംബൂലനിര്‍ജ്ജിതസുതപ്തസുവര്‍ണ്ണവര്‍ണ്ണം - താംബൂലത്താല്‍ നിര്‍ജ്ജിതമായിരിക്കുന്ന സുതപ്തസുവര്‍ണ്ണ വര്‍ണ്ണത്തോടുകൂടിയത്‌. താംബൂലം - വെറ്റില. നിര്‍ജ്ജിതം തോല്ലിക്കപ്പെട്ടത്‌. സുതപ്തസുവര്‍ണ്ണവര്‍ണ്ണം സുതപ്ത സുവര്‍ണ്ണത്തിന്റെ വര്‍ണ്ണം. സുതപ്തം - നല്ലപോലെ ചുട്ടുപഴു പ്പിച്ചത്‌. സുവര്‍ണ്ണം - സ്വര്‍ണ്ണം വര്‍ണ്ണം. - നിറം. സ്വര്‍ണ്ണാക്ഷ പൂഗഫലമരക്തികചൂര്‍ണ്ണയുക്തം സ്വര്‍ണ്ണാക്ഷം - കരയാമ്പു. പൂഗഫലം - അടയ്ക്ക. മക്തികചൂര്‍ണ്ണം - മുത്തുപ്പൊടി. ഖദിരം - കരിങ്ങാലിക്കാതല്‍. സാര്‍ദ്ധം. - കൂടെ. സവര്‍ണ്ണ പാത്രനിഹിതം. - സനവര്‍ണ്ണപാത്രത്തില്‍ നിധാനംചെയ്യപ്പെട്ടത്‌. സാവര്‍ണ്ണപാത്രം. - സ്വര്‍ണ്ണപാത്രം. നിധാനംചെയ്കു - വയ്ക്കുക. വദനാംബുരുഹം - അംബുരുഹം പോലെ ഇരിക്കുന്ന വദനം. അംബുരുഹം - താമര, വദനം - മുഖം. ഗ്രഹിക്ക - സ്വീകരിക്ക.

ഭാവം - അല്ലയോ അമ്മേ! പഴുപ്പിച്ച തങ്കത്തിന്റെ നിറത്തെ തോല്ലിക്കുന്ന നിറത്തിലുള്ള വെറ്റിലകളും കരയാമ്പു, അടയ്ക്ക, മുത്തുപ്പൊടി, കരിങ്ങാലിക്കാതല്‍ ഇവയുംകൂട്ടി സ്വര്‍ണ്ണപ്പാര്ര ത്തില്‍ വെച്ചിരിക്കുന്ന താംബൂലത്തെ താമരപ്പൂപോലെ ഇരിക്കുന്ന നിന്തിരുവടിയുടെ മുഖത്തില്‍ സ്വീകരിച്ചാലും.

അഥ ബഹുമണിമിശ്രെര്‍മ്മക്തികൈസ്ത്വാം വികീര്യ ്രിഭുവനകമനീയൈഃ പൂജയിത്വാ വസ്ത്്രെഃ മിളിതവിവിധയുക്താം ദിവ്യമാണിക്യയുക്താം

ജനനി, കനകവൃഷ്ടിം ദക്ഷിണാന്തേര്‍പ്പയാമി. (38)

വിഭക്തി -

അഥ - അവ്യ.

ബഹുമണിമിശശെ - അ. ന. തൃ. ബ. മരക്തികൈഃ - അ. ന. തൃ. ബ.

ത്വാം - യുഷ്മ. ദ്വി. ഏ.

64

ദേവീമാനസപൂജാ സ്സോഗ്രം

വികീര്യ - ല്യബ. അവ്യ. ത്രിഭുവനകമനീയൈഃ - അ. ന. തൃ. ബ. പൂജയിത്വാ - ത്വാ. അവ്യ.

- അവ്യ.

വസ്ത്രെഃ - അ. ന. തൃ. ബ. മിളിതവിവിധയുക്താം - ആ. സ്ത്രീ.. ദ്വി. ഏ. ജനനി - ഈ. സ്ത്രീ. സ്ര ഏ. കനകവൃഷ്ടിം - ഈ. (ത്രീ. ദ്വി. ഏ. ദക്ഷിണാ - ആ. സ്ത്രീ. ്ര. ഏ.

അന്തേ - അ. പു. സ. ഏ.

അര്‍പ്പയാമി - ലട്ടു. പ. ഗ്ര. ഏ.

അന്വയം - ഹേ ജനനി അഥ ത്വാം ബഹുമണിമിശ്ശെഃ മനക്തികൈഃ വികീര്യ ത്രിഭുവനകമനീയൈഃ വസ്ക്രെഃ പൂജയിത്വാ മിളിതവിവിധയുക്താം ദിവ്യമാണിക്യയുക്താം കനകവൃഷ്ടിം ദക്ഷിണാ അന്തേ അര്‍പ്പയാമി.

അന്വയാര്‍ത്ഥം. അല്ലയോ അംബേ, അനന്തരം ഞാന്‍ ഭവതിയെ ബഹുമണിമിശ്രങ്ങളായിരിക്കുന്ന മനക്തികങ്ങളെക്കൊണ്ട്‌ വികരണം ചെയ്തിട്ട്‌ ത്രിഭുവനകമനീയങ്ങളായിരിക്കുന്ന വസ്ത്രങ്ങളെക്കൊണ്ട്‌ പൂജിച്ചിട്ട്‌ മിളിത വിവിധയുക്തയായി ദിവ്യമാണിക്യ യുക്തയായിരിക്കുന്ന കനകവൃഷ്ടിയെ ദക്ഷിണയായിട്ട്‌ അന്തത്തില്‍ അര്‍പ്പിക്കുന്നു.

പരിഭാഷ - ബഹുമണിമിശ്രങ്ങള്‍ - വളരെ രത്നങ്ങള്‍ കലര്‍ന്നവ. മനക്തികങ്ങള്‍ - മുത്തുകള്‍. വികരണം ചെയ്ക - ആരാധിക്ക. ത്രിഭുവനകമനീയങ്ങള്‍ - ത്രെലോക്യസുന്ദരങ്ങള്‍ (അതിമനോ ഹരങ്ങള്‍). മിളിതവിവിധയുക്താ - മിളിതമായിരിക്കുന്ന വിവിധ ത്തോടുകൂടിയത്‌. മിളിതം. - കൂട്ടിക്കലര്‍ന്നത്‌. വിവിധം - പല വിധം. ദിവ്യമാണിക്ൃയുക്താ - ദിവ്യങ്ങളായിരിക്കുന്ന മാണിക്യ

65

ദേവീമാനസപൂജാ സ്തോശ്രം

ങ്ങളോടുകൂടിയത്‌. കനകവൃഷ്ഠി - കനകവര്‍ഷം. അന്തം - അവസാനം. അര്‍പ്പിക്ക - സമര്‍പ്പിക്ക.

ഭാവം - അല്ലയോ അംബ! അനന്തരം ഞാന്‍ അനേകരത്നങങ്ങള്‍ കലര്‍ന്ന മുത്തുകളെക്കോണ്ടു നിന്തിരുവടിയെ ആരാധിച്ച്‌ ത്തെെലോക്യസുന്ദരങ്ങളായ വസ്ത്രങ്ങളെക്കൊണ്ടു പൂജിച്ച മാണിക്യാദി രത്നങ്ങള്‍ ചേര്‍ന്ന കനകവര്‍ഷത്തെ നിന്തിരുവടിക്കു ദക്ഷിണയായി സമര്‍പ്പിക്കുന്നു.

മാതഃ കാഞ്ചനദണ്ഡമണ്ഡിതമിദം പൂര്‍ണ്ണേന്ദുബിംബര്പഭം നാനാരത്൦തവിശോഭിഹേമകലശം. ലോകത്രയാഹ്ലാദകം ഭാസ്വന്‍മരക്തികമാലികാപരിവൃതം പ്രീത്യാത്മഹസ്തേ ധൃതം ഛത്രം തേ പരികല്ലയാമി ശിരസഃ ത്വഷ്ട്രാ സ്വയം നിര്‍മ്മിതം. (39)

വിഭക്തി -

മാതഃ. ടൂ. സ്തീ. സംര. ഏ. കാഞ്ചനദണ്ഡമണ്ഡിതം. അ. ന. ദ്വി. ഏ. ഇദം. ശ. ന. ദ്വി. ഏ. പൂര്‍ണ്ണേന്ദുബിംബ്രപഭം. അ. ന. ദ്വി. ഏ. നാനാരത്൦നവിശോഭിഹേമകലശം. അ. ന. ദ്വി. ഏ. പ്രീത്യാ. ഈ. സ്ത്രീ. തൃ. ഏ. ആത്മഹസ്അതേ. അ. പൂ. സ. ഏ.

ധൃതം - അ. ന. ദ്വി. ഏ.

കല്പയാമി. ലട്ടു. പ. ഉ. പു. ഏ.

ശിരസഃ. സ. ഷ. ഏ.

ത്വഷ്ടാ. ടൂ. പു. തൃ. ഏ.

സ്വയം. അവ്യ.

66

ദേവീമാനസപൂജാ സ്സോഗ്രം

നിര്‍മ്മിതം. അ. ന. ദ്വി. ഏ.

അന്വയം - ഹേ മാതഃ കാഞ്ചനദണ്ഡമണ്ഡിതം പൂര്‍ണ്ണേന്ദു ബിംബ്രപഭം നാനാരത്നവിശോഭിഹേമകലശം ലോകത്രയാഹ്ലാ ദകം ഭാസ്വന്‍മരക്തികമാലികാപരിവ്ൃയതം ത്വാ സ്വയം നിര്‍മ്മിതം ഇദം ഛത്രം പ്രീത്യാ ആത്മഹസ്തേ ധൃതം തേ ശിരസഃ പരികല്പയാമി.

അന്വയാര്‍ത്ഥം - അല്ലയോ മാതാവേ! കാഞ്ചനദണ്ഡമണ്ഡിത മായി പൂര്‍ണ്ണേന്ദുബിംബര്പഭമായി നാനാരത്൦നവിശോഭിഹേമ കലശമായി ലോകത്രയാഹ്്ാദകമായി ഭാസ്വന്‍മക്തികമാലികാ പരിവൃതമായി ത്വഷ്ടാവിനാല്‍ത്തന്നെ നിര്‍മ്മിതമായിരിക്കുന്ന ഛ്രത്തെ ആത്മഹസ്തത്തില്‍ ധൃതമായിട്ട്‌ ഞാന്‍ ഭവതി യുടെ ശിരസ്സിനു പരികല്ലിക്കുന്നു.

പരിഭാഷ - കാഞ്ചനദണ്ഡമണ്ഡിതം - കാഞ്ചനദണ്ഡത്താല്‍ മണ്ഡിതം. കാഞ്ചനദണ്ഡം ൦- സ്വവര്‍ണ്ണദണ്ഡം. മണ്ഡിതം - അലങ്കരിക്കപ്പെട്ടത്‌. പൂര്‍ണ്ണേന്ദുബിംബ്പഭം - പൂര്‍ണ്ണേന്ദു ബിംബത്തിന്റെ ്രഭപോലുളള ്രഭപോലുളള ്രഭയോടു കൂടിയത്‌. പൂര്‍ണ്ണേന്ദുബിംബം.. - പൂര്‍ണ്ണ ചന്ദ്രബിംബം. പ്രഭ - ശോഭ. നാനാരത്നവിശോഭിഹേമകലശം - നാനാരത്നവിശോഭി യായിരിക്കുന്ന ഹേമകലശത്തോടുകൂടിയത്‌. നാനാരത്നവിശോഭി - നാനാ രതങ്ങളെക്കൊണ്ട്‌ ഏറ്റവും ശോഭിക്കുന്നത്‌. ഹേമ കലശം. - സ്വര്‍ണ്ണക്കുടം. ലോകത്രയാഹ്ലാദകം - ലോകത്രയ ത്തെ ആഹ്‌ളാദിപ്പിക്കുന്നത്‌. ലോക്ത്രയം - മൂന്നു ലോകം. ഭാസ്വന്മക്തികമാലികാപരിവ്ൃതം - ഭാസ്വത്തുകളായിരിക്കുന്ന മനക്തികമാലികകളാല്‍ പരിവൃതം. ഭാസ്വത്തുകള്‍ - ശോഭിക്കു ന്നവ. മരക്തികമാലികകള്‍ - മുത്തുമാലകള്‍ പരിവൃതം - പൂറ്റും ചാര്‍ത്തപ്പെട്ടത്‌. ത്വഷ്ടാവ്‌ - വിശ്വകര്‍മ്മാവ്‌. ഛത്രം - കുട. പ്രീതി - സന്തോഷം. ആത്മഹസ്തം - എന്റെ കൈ ധൃതം - പിടിക്ക

പ്പെട്ടത്‌.

67

ദേവീമാനസപൂജാ സ്തോശ്രം

ഭാവം - അല്ലയോ അംബേ: സ്വര്‍ണ്ണക്കാല്‍കൊണ്ട്‌ അലങ്കരിക്ക പ്പെട്ട പൂര്‍ണ്ണചന്ദനെപ്പോലെ ശോഭിക്കുന്നതും അനേകവിധരത്ത ങ്ങള്‍ പതിച്ചിരിക്കുന്ന സ്വര്‍ണ്ണത്താഴികക്കുടങ്ങളോടുകുടിയതും മൂന്നു ലോകത്തേയും ആഹ്ദാദിപ്പിക്കുന്നതും നാലുഭാഗത്തും ശോഭിക്കുന്ന മുത്തുമാലകളോടുകൂടിയതും. വിശ്വകര്‍മ്മാവിനാല്‍ ത്തന്നെ നിര്‍മ്മിക്കപ്പെട്ുതുമായ കുടയെ ഞാന്‍ വഹിച്ചു സന്തോഷത്തോടുകൂടി ഭവതിയുടെ ശിരസ്സിനായി സമര്‍പ്പി ക്കുന്നു.

ശരദിന്ദുമരീചിഗയരവര്‍ണ്ലൈര്‍- മമണിമുക്താവിലസത്സുവര്‍ണ്ടദണ്ഡൈഃ ജഗദംബ! വിചിത്രചാമരൈസ്ത്വാ- മഹമാനന്ദഭരേണ വീജയാമി (40)

വിഭക്തി -

ശരദിന്ദുമരീചിഗയരവര്‍ണ്ടൈഃ - അ. ന. ത്യ. ബ. മണിമുക്താവിലസത്സുവര്‍ണ്ണദണ്ഡൈഃ - അ. ന. തൃ. ബ. ജഗദംബ - സ്ത്രീ. സംര. ഏ.

വിചിര്രചാമരൈഃ - അ. ന. തൃ. ബ.

ത്വാം - യുഷ്മ. ദ്വി ഏ.

അഹം - അസ്മ. ഗ്ര. ഏ.

ആനന്ദഭരേണ - അ. പൂ. തൃ. ഏ.

വീജയാമി -ലടു. പ. ഉ. ഏ.

അന്വയം - ഹേ ജഗദംബ! ശരദിന്ദുമരീചിഗയരവര്‍ണ്ണൈ മണി മുക്താവിലസത്സുവര്‍ണ്ുദണ്ഡൈഃ വിചിത്രചാമരൈഃ ആനന്ദ

ഭരേണ അഹം ത്വാം വീജയാമി.

അന്വയാര്‍ത്ഥം - അല്ലയോ ജഗദംബേ! ശരദിന്ദുമരീചിഗനര വര്‍ണ്ണങ്ങളായി മണിമുക്താവിലസത്സുവര്‍ണ്ണദണ്ഡങ്ങളായിരി

68

ദേവീമാനസപൂജാ സ്തോശ്രം

ക്കുന്ന വിചിത്രചാമരങ്ങളെക്കൊണ്ട്‌ ആനന്ദഭരത്തോടുകൂടി, ഞാന്‍ നിന്തിരുവടിയെ വീശുന്നു.

പരിഭാഷ - ജഗദംബ - ലോകമാതാവ്‌. ശരദിന്ദുമരീചിഗനര വര്‍ണ്ണങ്ങള്‍ - ശരദിന്ദുമരീചികള്‍പോലെ ഗരവര്‍ണ്ണമായിരി ക്കുന്ന വര്‍ണ്ണത്തോടുകൂടിയവ. ശരദിന്ദുമരീചികള്‍ - ശരല്‍ ക്കാലത്തിലെ ചന്ദ്രന്റെ രശ്മികള്‍. ഗനരവര്‍ണ്ണങ്ങള്‍ - വെള്ള നിറങ്ങള്‍. മണിമുക്താവിലസത്നുവര്‍ണ്ണദണ്ഡങ്ങള്‍ - മണിമുക്ത ങ്ങളെക്കൊണ്ട്‌ ശോഭിക്കുന്ന സുവര്‍ണ്ണ ദണ്ഡങ്ങളോടു കൂടിയവ. മണിമുക്തങ്ങള്‍ - രത്നങ്ങളും മുത്തുകളും, സുവര്‍ണ്ണദണ്ഡങ്ങള്‍ - സ്വര്‍ണ്ണപ്പിടികള്‍. വിചിത്രചാമരങ്ങള്‍. വിചിത്രങ്ങളായിരി ക്കുന്ന ചാമരങ്ങള്‍. വിചി്രങ്ങള്‍ - മനോഹരങ്ങള്‍. ആനന്ദഭരം - അത്യാനന്ദം.

ഭാവം - അല്ലയോ ലോകജനനീ! ശരച്ചന്ദരശ്മികള്‍പോലെ വെളുത്തിരിക്കുന്നവയും മുത്തുകളും രത്നങ്ങളും പതിചിരിക്കുന്ന സ്വര്‍ണ്ണപ്പിടികളുള്ളവയും ഏറ്റവും മനോഹരങ്ങളുമായ വെണ്‍ ചാമരങ്ങളെക്കൊണ്ടു ഞാന്‍ പരമാനന്ദത്തോടുകൂടി നിന്തിരുവടി യെ വീശുന്നു.

മാര്‍ത്താണ്ഡമണ്ഡലനിഭോ ജഗദംബ! യോയം ഭക്ത്യാ മയാ മണിമയോ മുകുരോഴര്‍പ്പിതസ്തേ പൂര്‍ണ്ണേന്ദുബിംബരുചിരം വദനം സ്വകീയ- മസ്മിന്‍ വിലോകയ വിലോലവിലോചനേ! ത്വം (41)

വിഭക്തി -

മാര്‍ത്താണ്ഡമണ്ഡലനിഭഃ - അ. പു. ഗ്ര. ഏ. ജഗദംബ - അ. (സ്ത്രീ. സംര. ഏ.

യഃ - യച്ഛ. പു. ര. ഏ.

അയം - ഇദം. ശ. മ. പു. ഗ്ര ഏ.

ഭക്ത്യാ - ഇ. (സ്തീ. തൃ. ഏ.

69

ദേവീമാനസപൂജാ സ്സോഗ്രം

മയാ - അസ്മ തൃ. ഏ.

മണിമയഃ - അ. പൂ. പ്ര. ഏ.

മുകുരഃ - അ. പു. (പ. ഏ.

അര്‍പ്പിതഃ - അ. പു. ര്ര. ഏ.

തേ - യുഷ്മ. ച. ഏ. പൂര്‍ണ്ണേന്ദുബിംബരുചിരം - അ. ന. ദ്വി. ഏ. വദനം - അ. ന. പ്ര ഏ.

സ്വകീയം - അ. ന. പ്ര. ഏ.

അസ്മിന്‍ - ഇദം. മ. പു. ഏ. വിലോകയ - ലോട്‌. പ. ഏ. വിലോലവിലോചനേ - ഏ. സ്ത്രീ. സംര. ഏ. ത്വം - യുഷ്മ. ദ. ര്ര. ഏ.

അന്വയം - ഹേ ജഗദംബ! മാര്‍ത്താണ്ഡമണ്ഡലനിഭഃ മണിമയഃ യഃ അയം മുകുരഃ മയാ ഭക്ത്യാ തേ അര്‍പ്പിതഃൻ ഹേ വിലോലവിലോചനേ! ത്വം പൂര്‍ണ്ണേന്ദുബിംബരുചിരം സ്വകീയം വദനം അസ്മിന്‍ വിലോകയ.

അന്വയാര്‍ത്ഥം - അല്ലയോ ജഗദംബ! മാര്‍ത്താണ്ഡമണ്ഡല നിഭനായി മണിമയമായിരിക്കുന്ന യാതൊരു മുകുരം എന്നാല്‍ ഭക്തിയോടുകൂടി ഭവതിക്കായിക്കൊണ്ട്‌ അര്‍പ്പിതമായി. അല്ലയോ വിലോലവിലോചനേ! നിന്തിരുവടി പൂര്‍ണ്ണേന്ദു ബിംബരുചിരമായി സ്വകീയമായിരിക്കുന്ന വദനത്തെ ഇതില്‍ വിലോകനം ചെയ്താലും.

പരിഭാഷ - മാര്‍ത്താണ്ഡമണ്ഡലനിഭം - മാര്‍ത്താണ്ഡ മണ്ഡലതുല്യം. മാര്‍ത്താണ്ഡമണ്ഡലം - സൂര്യബിംബം. മണിമയം - രത്നംകൊണ്ടുണ്ടാക്കിയിട്ടുള്ളത്‌. മുകുരം - കണ്ണാടി. അര്‍പ്പിതം - അര്‍പ്പിക്കപ്പെട്ടത്‌. അര്‍പ്പിക്ക - വെയ്ക്കുക. വിലോലവിലോചനാ - വിലോലങ്ങളായിരിക്കുന്ന വിലോചന ങ്ങളോടുകൂടിയവള്‍. വിലോലങ്ങള്‍ - ഇളകിക്കൊണ്ടിരിക്കുന്നവ.

70

ദേവീമാനസപൂജാ സ്തോശ്രം

വിലോചനങ്ങള്‍ - കണ്ണൂകള്‍. പൂര്‍ണ്ണേന്ദുബിംബരുചിരം പൂര്‍ണ്ണേന്ദുബിംബംപോലെ രുചിരം. പൂര്‍ണ്ണേന്ദുബിംബം - പൂര്‍ണ്ണചന്ദ്രബിംബം. രുചിരം - മനോഹരം. സ്വകീയം - തന്റേത്‌. വദനം - മുഖം. വിലോകനം ചെയ്ക - നോക്കുക.

ഭാവം - അല്ലയോ ലോകമാതാവേ! സുര്യബിംബംപോലെ ്രകാശിക്കുന്നതും രത്തങ്ങളാല്‍ ഉണ്ടാക്കപ്പെട്ടതുമായ കണ്ണാടി ഞാന്‍ ഭക്തിയോടുകൂടി നിന്തിരുവടിക്കായി സമര്‍പ്പി ക്കുന്നു. ഇളകിക്കൊണ്ടിരിക്കുന്ന കണ്ണോടുകൂടിയ ഹേ ദേവി! പൂര്‍ണ്ണചന്്രനെപ്പോലെ മനോഹരമായ നിന്തിരുവടിയുടെ മുഖ ത്തെ കണ്ണാടിയില്‍ നോക്കേണമേ!

ഇന്ദ്രാദയോ നതിശതൈര്‍മ്മകുട്രപദീപൈര്‍- ന്നീരാജയന്തി സതതം തവ പാദപീഠം തസ്മാദഹം തവ സമസ്തശരീരമേത - ന്നീരാജയാമി ജഗദംബ! സഹ്സ്രദീപൈഃ (42)

വിഭക്തി

ഇന്ദ്രാദയഃ - ഇ. പു.പ്ര.ബ നതിശതൈഃ - അ. പു. തൃ. ബ. മകുട്രപദീപൈഃ - അ. പു. തൃ. ബ. നീരാജയന്തി - ലട്ട്‌. പ. പ്ര. പു. ബ. സതതം - അവ്യ.

തവ - യുഷ്മ. ഏ.

പാദപീഠം - അ. ന. ദ്വി. ഏ. തസ്മാല്‍ - തച്ഛ. ദ. ന. പ. ഏ. അഹം - അസ്മ. ദ. ഗ്ര. ഏ.

തവ - യുഷ്മ. ദ. ശ. ഏ. സമസ്തശരീരം - അ. ന. ദ്വി ഏ. ഏതല്‍ - ഏത. ദ. ന. ദ്വി ഏ. നീരാജയാമി - ലട്ടു. പ. ഉത്ത. ഏ.

71

ദേവീമാനസപൂജാ സ്സോഗ്രം

ജഗദംബ - (ഗ്ത്ീ. സംര. ഏ. സഹ്ര്രദീപൈഃ - അ. പൂ. തൃ. ബ.

അന്വയം - ഹേ ജഗദംബ! ഇന്ദ്രാദയഃ നതിശതൈഃ മകുട ്രദീപൈഃ തവ പാദപീഠം സതതം നീരാജയന്തി. തസ്മാല്‍ അഹം തവ ഏതല്‍ സമസ്തശരീരം സഹ്രദീപൈഃ നീരാജയാമി.

അന്വയാര്‍ത്ഥം - അല്ലയോ ജഗദംബേ! ഇന്ദ്രാദികള്‍ നതിശതങ്ങ ളായിരിക്കട്യുന്ന മകുട്രപദീപങ്ങളെക്കൊണ്ട്‌ എല്ലയ്‌പ്പോഴും നിന്തിരുവടിയുടെ പാദപീഠത്തെ നീരാജനംചെയ്യുന്നു. അതു ഹേതുവായിട്ട്‌ ഞാന്‍ ഭവതിയുടെ സമസ്തശരീരത്തെ സഹ്രസദീപങ്ങളെക്കൊണ്ട്‌ നീരാജനംചെയ്യുന്നു.

പരിഭാഷ - ഇന്ദ്രദികള്‍ - ഇന്ദ്രന്‍ തുടങ്ങിയുള്ളവര്‍. നതിശതങ്ങള്‍ - നുറു നമസ്ക്കാരങ്ങള്‍, മകുട്രപദീപങ്ങള്‍ മകുടങ്ങളാകുന്ന പ്രദീപങ്ങള്‍. മകുടങ്ങള്‍ - കിരീടങ്ങള്‍.

്രദീപങ്ങള്‍ - വിളക്കുകള്‍. പാദപീഠം - പാദം വെച്ചിരിക്കുന്ന പീഠം. നീരാജനം ചെയ്ക - ഉഴിയുക. സമസ്തശരീരം - എല്ലാ ശരീരം. സഹസദീപങ്ങള്‍ - ആയിരം വിളക്കുകള്‍. നീരാജനം ചെയ്ക - ഉഴിയുക.

ഭാവം - അല്ലയോ ലോകമാതാവേ! ഇന്ദ്രന്‍ തുടങ്ങിയുള്ള ദേവന്മാര്‍ അനേകം നമസ്കാരങ്ങളോടുകൂടിയ കിരീടരത്ത്ഭ കളാകുന്ന വിളക്കുകളെക്കൊണ്ട്‌ നിന്തിരുവടിയുടെ പാദം വെച്ചിട്ടുള്ള പീഠത്തെ ഉഴിയുന്നു. അല്ലയോ ദേവി! ഭവതിയുടെ എല്ലാ ശരീരത്തിലും (അംഗങ്ങളിലും) ആയിരം ദീപങ്ങള്‍ കൊണ്ട്‌ ഞാന്‍ നീരാജനം ചെയ്യുന്നു.

്രിയഗതിരതിതുംഗോ രത്നകല്യാണയുക്തഃ കനകമയവിഭൂഷസ്തിശ്ധഗംഭീരഘോഷഃ

72

ദേവീമാനസപൂജാ സ്സോഗ്രം

ഭഗവതി! കലിതോയം വാഹനാര്‍ത്ഥം മയാ തേ തുരഗശതസമേതാ വായുവേഗസ്തുരംഗഃ (43)

വിഭക്തി -

്രിയഗതിഃ - ഇ. പൂ. പ്ര. ഏ. അതിതുംഗഃ - അ. പൂ. ര്ര. ഏ. രത്നകല്യാണയുക്തഃ - അ. പൂ. പ്ര. ഏള്‍. കനകമയവിഭൂഷസ്തിശ്ധഗംഭീരഘോഷഃ - അ. പൂ. രര. ഏ. ഭഗവതി - ഈ. (സ്ത്രീ. സം. ഏ. കലിതഃ - അ. പൂ. പ്ര. ഏ.

അയം - ഇദം. മ. പൂ. പ്ര. ഏ. വാഹനാര്‍ത്ഥം - അവ്യയം.

മയാ - അസ്മ. തൃ. ഏ.

തേ - യുഷ്മ. ഏ. തുരഗശതസമേതഃ - അ. പു. പ്ര. ഏള്‍. വായുവേഗഃ - അ. പു. പ്ര. ഏ. തുരംഗഃ - അ. പൂ. പ്ര. ഏ.

അന്വയം - ഹേ ഭഗവതി! പ്രിയഗതിഃ അതിതുംഗഃ രത്നകല്യാണ യുക്തഃ കനകമയവിഭൂഷസ്തിശ്ധഗംഭീരഘോഷഃ തുരഗശത സമേതഃ വായുവേഗഃ അയം തുരംഗഃ മയാ തേ വാഹനാര്‍ത്ഥം കലിതഃ.

അന്വയാര്‍ത്ഥം - അല്ലയോ ഭവതി പ്രിയഗതിയായി അതി തുംഗമായി രത്തകല്യാണയുക്തമായി കനകമയവിഭൂഷസ്നിശ്ധ ഗംഭീരഘോഷമായി തുരഗശതസമേതമായി വായുവേഗമായി രിക്കുന്ന തുരംഗം എന്നാല്‍ ഭവതിയുടെ വാഹനത്തി നായിക്കൊണ്ട്‌ കല്‍പിതമായി.

പരിഭാഷ - പ്രിയഗതി - പ്രിയം പോലെയുള്ള ഗതിയോടു കൂടിയത്‌. പ്രിയം - ഇഷ്ടം. ഗതി - വേഗം. അതിതുംഗം -

73

ദേവീമാനസപൂജാ സ്സോഗ്രം

ഏറ്റവും പൊക്കമുള്ളത്‌. രത്തകല്യാണയുക്തം - രത്കകല്യാണ ങ്ങളോടുകൂടിയത്‌. രത്ന കല്യാണങ്ങള്‍ - മംഗളരത്നങ്ങള്‍ കനകമയ വിഭുഷസ്തിശ്ധ ഗംഭീരഘോഷം - കനകമയവിഭൂഷ മായും സ്തിശ്ധഗംഭീരഘോഷമായും ഇരിക്കുന്നത്‌. കനകമയ വിഭുഷം - കനകമയം കൊണ്ട്‌ വിഭുഷിച്ചത്‌. കനകമയം - സ്വര്‍ണ്ണാഭരണം. വിഭുഷിക്ക - അലങ്കരിക്ക. സ്തിശ്ധഗംഭീര ഘോഷം ൦- സ്തിശ്ധമായും ഗംഭീരമായും ഇരിക്കുന്ന ഘോഷ ത്തോടുകൂടിയത്‌. സ്ലിഗദ്ധം - മനോഹരം. ഘോഷം - ശബ്ദം. തുരഗശതസമേതം - നൂറ്‌ കുതിരകളോടുകൂടിയത്‌. വായുവേഗം - കാറ്റുപോലെ വേഗമുള്ളത്‌. തുരംഗം - കുതിര. കലിതം - കല്‍പിക്കപ്പെട്ടത്‌.

ഭാവം - അല്ലയോ ഭഗവതി, അവിടുത്തെ ഇഷ്ടംപോലെ പോകു ന്നതും അല്‍പം പൊക്കമുള്ളതും രത്ങങ്ങളാല്‍ അലങ്കരിക്ക പ്പെട്ടുതും അല്‍പം പൊക്കമുള്ളതും രത്ങങ്ങളാല്‍ അലങ്കരിക്ക പ്പെട്ടതും സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞു മനോഹര ഗംഭീര ശബ്ദം പുറപ്പെടുവിക്കുന്നതും നൂറ്‌ കുതിരകള്‍ അനുഗമിക്കു ന്നതും വായുവേഗമുള്ളതുമായ കുതിരയെ ഞാന്‍ അവിടു ത്തേയ്ക്ക്‌ തരുന്നു.

മധുകരവൃതകുംഭന്യസ്തസിന്ദൂരരേണുഃ കനകകലിതഘണ്ടാകിങ്കിണീശോഭികണ്ഠഃ ശ്രവണയുഗളചഞ്ചച്ചാമരോ മേഘതുല്യോ ജനനി! തവ മുദേ സ്യാന്മത്തമാതംഗ ഏഷഃ (44)

വിഭക്തി -

മധുകരവൃതകുംഭന്യസ്തസിന്ദൂരരേണുഃ - ഉ. പു. രര. ഏ. കനകലിത ഘണ്ടാകിങ്കിണീ ശോഭികണ്ഠഃ - അ. പു. ഗ്ര. ശ്രവണയുഗളചഞ്ചച്ചാമരഃ - അ. പു. ഗ്ര. ഏ.

മേഘതുല്യഃ - അ. പു. (പ. ഏ.

ജനനി - ഈ. സ്ത്രീ. സംര. ഏ.

74

ദേവീമാനസപൂജാ സ്സോഗ്രം

തവ - യുഷ്മ. ഷ. ഏ.

മുദേ - ദ. സ്ത്രീ. ച. ഏ.

സ്യാല്‍ - ലിങ്‌. പ. പ്ര. ഏ.

മത്തമാതംഗഃ - അ. പു. (പ. ഏ.

ഏഷഃ - ഏത. പു. പ്ര. ഏ.

അന്വയം ജനനി! മധുകരവൃതകുംഭന്യസ്ത സിന്ദൂരരേണുഃ കനകകലിതഘണ്ടാകിങ്കിണീ ശോഭികണ്ഠഃൻ ശ്രവണയുഗള ചഞ്ചച്ചാമരഃ മേഘതുല്യ ഏഷഃ മത്തമാതംഗഃ തവ മുദേ സ്യാല്‍.

അന്വയാര്‍ത്ഥം - ഹേ ജനനി! മധുകരവൃതകുംഭന്യസ്ത സിന്ദൂര രേണുവായി കനകലിത ഘണ്ടാകിങ്കിണീശോഭികണ്ഠമായി ശ്രവണയുഗളചഞ്ചച്ചാമരമായി മേഘതുല്യമായിരിക്കുന്ന മത്തമാതംഗം നിന്തിരുവടിയുടെ മുത്തിനായി ഭവിക്കട്ടെ.

പരിഭാഷ - മധുകരവൃതകുംബന്യസ്തസിന്ദൂര രേണു- മധുകരവൃതമായിരിക്കുന്ന കുംഭത്തില്‍ ന്യസ്തമായിരിക്കുന്ന സിന്ദൂര രേണുവോടുകൂടിയത്‌. മധുകരവ്യതം - വണ്ടിനാല്‍ ചുറ്റപ്പെട്ടത്‌. കുംഭം - മസ്തകരപദേശം ന്യസ്തം - വെയ്ക്കപ്പെട്ടത്‌. സിന്ദൂരരേണു - സിന്ദൂരപ്പൊടി. കനകകലിത ഘണ്ടാകിങ്കിണീ

ശോഭികണ്ഠം - കനകത്താല്‍ ഉണ്ടാക്കപ്പെട്ട ഘണ്ടകളോടും കിങ്കിണികളോടും കൂടി ശോഭിക്കുന്ന കണ്ഠത്തോടുകൂടിയത്‌. ഘണ്ടകള്‍ - മണികള്‍. കണ്ഠം - കഴുത്ത്‌. ശ്രവണയുഗള ചഞ്ചച്ചാമരം - ശ്രവണയുഗള ചഞ്ചത്തുകളാകുന്ന ചാമരങ്ങ ഭളോടുകൂടിയത്‌. ശ്രവണയുഗളചഞ്ചത്തുകള്‍ - ശ്രവണയുഗളം കൊണ്ടുള്ള ആട്ടങ്ങള്‍ (ഇളക്കങ്ങള്‍) ചാമരങ്ങള്‍ - വെണ്‍ ചാമരങ്ങള്‍. മേഘതുല്യം - മേഘംപോലെയുള്ളത്‌. മത്ത

മാതംഗം - മദിച്ച ആന. മുത്ത്‌ - സന്തോഷം. ഭാവം - അല്ലയോ അമ്മേ! വണ്ടുകള്‍ ചുറ്റിക്കൊണ്ടിരിക്കുന്ന മസ്തകത്തില്‍ സിന്ദൂരപ്പൊടി ചാര്‍ത്തിയിട്ടുള്ളതും സ്വര്‍ണ്ണമണി

കളെക്കൊണ്ടും കിങ്ങിണികളെക്കൊണ്ടും ശോഭിക്കുന്ന

75

ദേവീമാനസപൂജാ സ്തോശ്രം

കഴുത്തോടുകൂടിയതും വെണ്‍ചാമരങ്ങള്‍പോലെ ആട്ടിക്കൊണ്ടി രിക്കുന്ന ചെവികളോടുകൂടിയതും മേഘംപോലെ ഇരിക്കുന്നതു മായ മത്തഗജം ഭവതിയുടെ സന്തോഷത്തിനായി ഭവിക്കട്ടെ.

ശ്രുതതരതുരഗൈര്‍വ്വിരാജമാനം മണിമയച്രകചതുഷ്ടയേന യുക്തം കനകമയമമും വിതാനവന്തം

ഭഗവതി! തേ ഹി രഥം സമര്‍പ്പയാമി. (45)

വിഭക്തി -

ദ്രുതതരതുരഗൈഃ - അ. പു. തൃ. ബ. വിരാജമാനം - അ. പു. തൃ. ദ്വി. ഏ. മണിമയച്രകചതുഷ്ടയേന - അ. പു. തൃ. ഏ. യുക്തം - അ. പു. ദ്വി. ഏ. കനകമയം - അ. പൂ. ദ്വി. ഏ.

അമും - അദ. സ. പു. ദ്വി. ഏ. വിതാനവന്തം - ത. പൂ. ദ്വി. ഭഗവതി - ഈ. സ്ത്രീ. സം്ര. ഏ. തേ - യുഷ്മ. ച. ഏ.

ഹി - അവ്യ.

രഥം - അ. പൂ. ദ്വി. ഏ.

സമര്‍പ്പയാമി - ലട്ട. പ. ഏ.

അന്വയം - ഹേ ഭഗവതി ദ്രുതതരതുരഗൈഃ വിരാജമാനം മണിമയച്രകചതുഷ്ടയേന യുക്തം കനകമയം വിതാനവന്തം അമും രഥം തേ ഹി സമര്‍പ്പയാമി.

അന്വയാര്‍ത്ഥം - ്രുതതരതുരഗങ്ങളെക്കൊണ്ട്‌ വിരാജമാനമായി മണിമയച്രകചതുഷ്ടയത്തോടുകൂടിയതായി കനകമയമായി വിതാനവത്തായിരിക്കുന്ന രഥത്തെ നിന്തിരുവടിക്കായി സമര്‍പ്പിക്കുന്നു.

76

ദേവീമാനസപൂജാ സ്തോശ്രം

പരിഭാഷ: ്രുതതരതുരഗങ്ങള്‍ - ഏറ്റവും വേഗമുള്ള കുതിരകള്‍. വിരാജമാനം - ശോഭിക്കുന്നത്‌. മണിമയചകചതുഷ്ഠയം - രത്ന മയങ്ങളായിരിക്കുന്ന നാല്‌ ചക്രങ്ങള്‍. വിതാനവത്ത്‌ - വിതാന ത്തോടുകൂടിയത്‌. വിതാനം - മേല്‍ക്കട്ടി. രഥം - തേര്‍.

ഭാവം - അല്ലയോ ഭഗവതി! ഏറ്റവും വേഗമുള്ള കുതിരകളെ ക്കൊണ്ട്‌ ശോഭിക്കുന്നതും രത്നമയമായ നാല്‌ ചക്രങ്ങളെ ക്കൊണ്ട്‌ ശോഭിക്കുന്നതും രത്നമയമായ നാല്‌ ച്രങ്ങളുള്ളതും സ്വര്‍ണ്ണമയവും മേല്‍ക്കട്ടിയോടുകൂടിയതുമായ തേരിനെ ഞാന്‍ നിന്തിരുവടിക്കായി സമര്‍പ്പിക്കുന്നു.

ഹയഗജരഥപത്തിശോഭമാനം ദിശി,ദിശി, ദുന്ദുഭിമേഘനാദയുക്തം അതിബഹുലതരംഗസൈന്യമേതല്‍ ഭഗവതി ഭക്തിഭരേണ തേര്‍പ്പയാമി. (46)

വിഭക്തി -

ഹയഗജരഥപത്തിശോഭമാനം - അ. ന. ദ്വി. ഏ. ദിശി ദിശി - ശ. സ്ത്രീ. സ. ഏ. ദുന്ദുഭിമേഘനാദയുക്തം - അ. ന. ദ്വി. ഏ. അതിബഹുലതരംഗസൈന്യം - അ. ന. തൃ. ഏ. ഏതല്‍ - ഏതച്ഛ. ന. ദ്വി.

ഭഗവതി - ഈ. സ്ത്രീ. സംഗ്ര. ഏ. ഭക്തിഭരേണ - അ. പൂ. ത്യ. ഏ.

തേ - യുഷ്മ. ച. ഏ.

അര്‍പ്പയാമി - ലട്ട. പ. ഉ. ഏ.

അന്വയം - ഹേ ഭഗവതി! ഹയഗരഥപത്തിശോഭമാനം ദിശിദിശി

ദുന്ദുഭിമേഘനാദയുക്തം ഏതല്‍ അതിബഹുലതരംഗസൈന്യം ഭക്തിഭരേണ തേ അര്‍പ്പയാമി.

77

ദേവീമാനസപൂജാ സ്തോഗ്രം

അന്വയാര്‍ത്ഥം - അല്ലയോ ഭഗവതി! ഹയഗജരഥപത്തിശോഭ മാനമായി ദിക്കുതോറും ദുന്ദുഭിമേഘനാദത്തോടുകൂടിയതായിരി ക്കുന്ന അതിബഹുലതരംഗസൈന്യത്തെ ഭക്തിഭരത്തോടു കൂടി നിന്തിരുവടിക്കായിക്കൊണ്ടു ഞാന്‍ സമര്‍പ്പിക്കുന്നു.

പരിഭാഷ - ഹയഗജരഥപത്തിശോഭമാനം - ഹയം, ഗജം, രഥം. പത്തി ഇവകളാല്‍ ശോഭിക്കുന്നത്‌. ഹയം - കുതിര. ഗജം - ആന. രഥം - തേര്‍. പത്തി - കാലാള്‍. ദുന്ദുഭിമേഘനാങ്ങള്‍ - മേഘനാദംപോലെയുള്ള ദുന്ദുഭിശബ്ദങ്ങള്‍. മേഘനാദം - ഇടി. ദുന്ദുഭി - പെരുമ്പറ. അതിബഹുലതരംഗസൈന്യം - അതി ബഹുലതരംഗങ്ങള്‍പോലെയുള്ള സൈന്യങ്ങള്‍. അതിബഹുല തരംഗങ്ങള്‍ - ഏറ്റവും വളരെ തിരമാലകള്‍.

ഭാവം - അല്ലയോ ഭഗവതി! കുതിര, ആന, തേര്‍, കാലാള്‍ ഇവയെക്കൊണ്ടു ശോഭിച്ചിരിക്കുന്നതും ജയഭേരികൊണ്ട്‌ അഖില ദിക്കുകളും മുഴക്കുന്നതും തിങ്ങിത്തള്ളി വരുന്ന തിരമാലകള്‍ പോലെയുള്ളവയുമായ സൈന്യങ്ങളെ ഞാന്‍ ഭക്തിഭര ത്തോടുകൂടി നിന്തുരുവടിക്കു സമര്‍പ്പിക്കുന്നു.

പരിഘീകൃതസപ്തസാഗരം ബഹുസമ്പത്സഹിതം മയാംബ! തേ ്രബലം ധരണീതലാഭിധം

ദൃഡദുര്‍ഗ്ഗം നിഖിലം സമര്‍പ്പയാമി (47)

വിഭക്തി -

പരിഘീകൃതസപ്തസാഗരം - അ. ന. ദ്വി. ഏ. ബഹുസമ്പത്സഹിതം - അ. ന. ദ്വി. ഏ.

മയാ - അസ്മ. തൃ ഏ.

അംബ - ആ. സ്ത്രീ. സംരപ. ഏ.

തേ - യുഷ്മ. ച. ഏ.

പ്രബലം - അ. ന. ദ്വി. ഏ.

78

ദേവീമാനസപൂജാ സ്തോഗ്രം

ധരണീതലാഭിധം - അ. ന. ദ്വി. ഏ. ദൃഡ്ദദുര്‍ഗ്ഗം - അ. ന. ദ്വി. ഏ. നിഖിലം - അ. ന. ദ്വി. ഏ. സമര്‍പയാമി - ലട്ട്‌. പ. ഉ. ഏ.

അന്വയം. ഹേ അംബ! പരിഘീകൃത സപ്തസാഗരം ബഹു സമ്പത്നഹിതം പ്രബലം ധരണീതലാഭിധം നിഖിലം ദ്ൃഡദുര്‍ഗ്ഗം മയാതേ സമര്‍പ്പയാമി.

അന്വയാര്‍ത്ഥം - അല്ലയോ! അംബേ! പരിഘീകൃതസപ്തസാഗര മായി ബഹുസമ്പത്സഹിതമായി പ്രബലമായി ധരണീതലാഭിധ മായിരിക്കുന്ന എല്ലാ ദ്ൃയഡ്ദദുര്‍ഗ്ഗൃത്തെയും ഭവതിക്കായി സമര്‍പ്പി ക്കുന്നു.

പരിഭാഷ - പരിഘീകൃത സപ്തസാഗരം - പരിഘീകൃതമായിരി ക്കുന്ന. സപ്തസാഗരത്തോടുകൂടിയത്‌. പരിഘീകൃതം - പരിഘ മാക്കിച്ചെയ്യപ്പെട്ടത്‌. പരിഘം - കിടങ്ങ്‌. സപ്തസാഗരം - ഏഴ്‌ സമുദ്രം. ബഹുസമ്പത്സഹിതം - ബഹുസമ്പത്തോടുകൂടിയത്‌. ബഹുസമ്വത്ത്‌ - വളരെ ധനം. ്രബലം - ഉറപ്പുള്ളത്‌. ധരണീ തലാഭിധം - ധരണീതലമെന്ന അഭിധയോടുകൂടിയത്‌. ധരണീ തലം - ഭൂമി. അഭിധം - പേര്‍. ദൃഡ്ദുര്‍ഗ്ഗം - ഉറപ്പുള്ള കോട്ടു.

ഭാവം - അല്ലയോ അമ്മേ! കിടങ്ങുകളാക്കിത്തീര്‍ത്തിട്ടുള്ള ഏഴുസമുദ്രങ്ങളോടുകൂടിയതും വളരെ സമ്പത്തുള്ളതും ഏറ്റവും ബലമുള്ളതുമായ ഭൂലോകമെന്നു പറയുന്ന ഉറപ്പുള്ള കോട്ടയെ മുഴുവനും നിന്തിരുവടിക്കായി സമര്‍പ്പിക്കുന്നു.

ശ്മവിലുളിതലോലകുന്തളാഗ്രാ വിഗളിതമാല്യവികീര്‍ണ്ണരംഗഭൂമി ഇയമതിരുചിരാ നടീ നടന്തീ തവഹൃദയേ മുദമാതനോതു മാതഃ (48)

79

ദേവീമാനസപൂജാ സ്സോഗ്രം

വിഭക്തി -

ശഭ്മവിലുളിത ലോലകുന്തളാഗ്രാ - ആ. സ്ത്രീ. പ്ര. വിഗളിതമാല്യവികീര്‍ണ്ണരംഗഭൂമി - ഈ. സ്ത്രീ. ്ര ഏ. ഇയം - ഇദംശ. സ്ത്രീ. ്ര.

അതിരുചിരാ - ആ. സ്ത്രീ. പ്ര.

നടീ - സ്ത്രീ. ര്ര. ഏ.

നടന്തീ - ഈ. സ്ത്രീ. ര്ര ഏ.

തവ - യുഷ്മ. ഷ. ഏ.

ഹൃദയേ - അ. ന. സ. ഏ.

മുദം - ദ. സ്ത്രീ. ദ്വി. ഏ.

ആതനോതു - ലോട്ട്‌. പര. പ്ര.

മാതഃ - ളൂ. സ്ത്രീ. സം. ഗ്ര. ഏ.

അന്വയം - ഭശ്രമവിലുളിതലോലകുന്തളാഗ്രാ വിഗളിതമാല്യ വികീര്‍ണ്ണരംഗഭൂമീ അതിരുചിരാ ഇയം നടീ നടന്തീ ഹേ മാതഃ തവ ഹൃദയേ മുദം ആതനോതു.

അന്വയാര്‍ത്ഥം - ്രമവിലുളിതലോലകുന്തളയായി വിഗളിതമാല്യ വികീര്‍ണ്ണരംഗഭൂമിയായി അതിരുചിരയായായിരിക്കുന്ന നടനം ചെയ്യുന്ന നടി അല്ലയോ അമ്മേ! നിന്തിരുവടിയുടെ ഹൃദയത്തില്‍ മുത്തിനെ ചെയ്യട്ടെ.

പരിഭാഷ - ്രമവിലുളിതലോലകുന്തള്ഗ്രാ - ശ്രവിലുളിതം ഹേതു വായിട്ടു ലോലങ്ങലായിരിക്കുന്ന കുന്തളാഗ്രങ്ങളോടു കൂടിയ വൾ. ശ്രമവിലുളിതം - ശ്രമത്താല്‍ വിലുളിതം. ശ്രമം - ചുറ്റല്‍. വിലുളിതം - അഴിയപ്പെട്ടത്‌. ലോലങ്ങള്‍ - ഇളകുന്നവ. കുന്തളാ ഗ്രങ്ങള്‍ - തലമുടികളുടെ അറ്റങ്ങള്‍. വിഗളിതമാല്യ വികീര്‍ണ്ണ രംഗഭൂമീ - വിഗിളിതമായിരിക്കുന്ന മാല്യങ്ങളാല്‍ വികീര്‍ണ്ണ മായിരിക്കുന്ന രംഗഭൂമിയോടുകൂടിയവള്‍. വിഗിളിതങ്ങള്‍ - അഴിയപ്പെട്ടവ. മാല്യങ്ങള്‍ - മാലകള്‍. വീകീര്‍ണ്ണം - വിതറിയത്‌. രംഗഭൂമി - രംഗ്രപദേശം. അതിരുചിരാ - അതിമനോഹരി. നടീ -

80

ദേവീമാനസപൂജാ സ്തോഗ്രം

നര്‍ത്തകി. നടന്തീ - നൃത്തം ചെയ്യുന്നവള്‍. ഹൃദയം - മനസ്സ്‌. മുത്ത്‌ - സന്തോഷം.

ഭാവം - അല്ലയോ ഭഗവതി! ചുറ്റുന്നതുകൊണ്ട്‌ (നൃത്തം ചെയ്യുന്നതുകൊണ്ട്‌) അഴിഞ്ഞിരിക്കുന്ന തലമുടികളുടെ അഗ്രങ്ങളോടുകൂടിയവളും അഴിഞ്ഞു വീണുകിടക്കുന്ന പൂമാല കള്‍ വീണു ചിതറികിടക്കുന്ന രംഗ്രപദേശത്തോടുകൂടിയവും അതിമനോഹരിയുമായ നൃത്തം ചെയ്യുന്ന നടി നിന്തിരുവടി യുടെ ഹൃദയത്തില്‍ സന്തോഷമുണ്ടാക്കണമേ.

ശതപത്രയുതൈസ്വഭാവശീതൈ- രതിസൌരഭ്യയുതൈഃ പരാഗപീതൈഃ ശ്രമരീമുഖരീകൃതൈരനന്തൈര്‍. വ്യജനൈസ്ത്വാം ജഗദംബ വീജയാമി (49)

വിഭക്തി -

ശതപുത്രയുതൈഃ - അ. ന. തൃ. ബ. സ്വഭാവശീതൈഃ - അ. അ. തൃ. ബ. അതിസൌരഭ്യയുതൈഃ - അ. ന. തൃ. ബി. പരാഗപീതൈഃ - അ. ന. തൃ. ബ. ശ്മരീമുഖരീക്യൃതൈഃ - അ. ന. തൃ. ബ. അനന്തൈഃ - അ. ന. തൃ. ബ. വ്യജനൈഃ - അ. ന. തൃ. ബ.

ത്വാം - യുഷ്മ. ദ്വി. ഏ.

ജഗദംബ - ആ. സ്ത്രീ. സംര. വീജയാമി - ലട്ടു. പ. ഉ.ഏ.

അന്വയം - ഹേ ജഗദംബ! സ്വഭാവശീതൈഃ അതിസൌരഭ്യ

യുതൈഃ പരാഗപീതൈഃ ശ്രമരീമുഖരീക്ൃതൈഃ അനന്നൈഃ ശതപത്രയുതൈഃ വ്യജനൈഃ ത്വാം വീജയാമി.

81

ദേവീമാനസപൂജാ സ്തോശ്രം

അന്വയാര്‍ത്ഥം - അല്ലയോ ജഗദംബേ! സ്വഭാവശീതങ്ങളായി അതിസൌരഭ്യയുതങ്ങളായി പരാഗപീതങ്ങളായി ഭ്രമരീമുഖരീ കൃതങ്ങളായി അനന്തങ്ങളായി ശതപത്രയുതങ്ങളായിരിക്കുന്ന വ്യജനങ്ങളെക്കൊണ്ട്‌ നിന്തിരുവടിയെ ഞാന്‍ വീശുന്നു.

പരിഭാഷ - സ്വഭാവശീതങ്ങള്‍ - സ്വതേ തണുപ്പുള്ളവ. അതി

സൌരഭ്യയുതങ്ങള്‍ - ഏറ്റവും സൌരഭ്യത്തോടുകൂടിയവ. പരാഗപീതങ്ങള്‍ - പരാഗംകൊണ്ടുളള പീതങ്ങള്‍. പരാഗം - പൂമ്പൊടി. പീതങ്ങള്‍ - മഞ്ഞനിറമുള്ളവ. അനന്തങ്ങള്‍ -

വളരെ. ശ്രമരീമുഖരീകൃതങ്ങള്‍ - ശ്രമരങ്ങള്‍ മുഖരിീകരിക്കുന്നവ. മുഖരീകരിക്ക - ശബ്ദിക്ക. ശതപത്രയുതങ്ങല്‍ - ശതപത്രങ്ങ ഭളോടുകൂടിയവ. ശതപത്രങ്ങള്‍ - താമരകള്‍. വ്യജനങ്ങള്‍ - വിശറികള്‍.

ഭാവം - അല്ലയോ ലോകമാതാവേ! സ്വതേതന്നെ തണുപ്പുള്ള വയും വളരെ പരിമളമുളളവയും പൂമ്പൊടികൊണ്ട്‌ മഞ്ഞനിറ മുള്ളവയും വണ്ടുകള്‍ ശബ്ദിക്കുന്നവയും ആയ അനേകം താമരപ്പൂവു ചാര്‍ത്തിയിട്ടുള്ള വിശറികളെക്കൊണ്ട്‌ ഞാന്‍ നിന്തിരുവടിയെ വീശുന്നു.

മുഖകമലവിലാസലോലവേണീ - വിലസിതനിര്‍ജ്ജിത ലോലഭ്യംഗമാലാഃ യുവജനസുഖകാരി ചാരുശീലാ

ഭഗവതി! തേ പുരതോ നടന്തി ബാലാഃ (50)

വിഭക്തി മുഖകമലവിലാസലോലവേണീവിലസിതനിര്‍ജ്ജികത- ലോലഭൃഗമാലാഃ - ആ. സ്ത്രീ. പ്ര. ബ. യുവജനസുഖകാരി ചാരുശീലാഃ - ആ. സ്ത്രീ. പ്ര. ബ. ഭഗവതി - ഈ. സ്ത്രീ. സംഗ്ര. ഏ.

തേ - യുഷ്മ. ഷ.ഏ

82

ദേവീമാനസപൂജാ സ്സോഗ്രം

പുരതഃ - അവ്യ. നടന്തി - ലട്ട്‌. പ. പ്ര. പു. ബ. ബാലാഃ - ആ. സ്ത്രീ. പ്ര. ബ.

അന്വയം - ഹേ ഭഗവതി! മുഖകമലവിലാസലോലവേണി- വിലസിതനിര്‍ജ്ജിതലോലഭ്യംഗമാലാഃ യുവജനസുഖകാരിചാരു- ശീലാഃ ബാലാഃ തേപുരതഃ നടന്തി.

അന്വയാര്‍ത്ഥം - അല്ലയോ ഭഗവതി! മുഖകമലവിലാസലോല വേണീ വിലസിത നിര്‍ജ്ജിതലോലഭ്യംഗമാലകളായി യുവജന സുഖകാരിചാരുശീലകളായിരിക്കുന്ന ബാലകള്‍ നിന്തിരുവടി യുടെ പുരോഭാഗത്തില്‍ നടനം ചെയ്യുന്നു.

പരിഭാഷ - മുഖകമലവിലാസലോലവേണീവിലസിതനിര്‍ജ്ജിത ലോലഭ്യംഗമാലകള്‍ - മുഖകമലവിലാസങ്ങളോടും ലോല വേണീവിലസിത നിര്‍ജ്ജിത ലോലഭ്യംഗമാലയോടും കൂടിയവള്‍. മുഖകമലവിലാസങ്ങള്‍ - മുഖകമലങ്ങളിലുള്ള വിലാസങ്ങള്‍. മുഖകമലങ്ങള്‍ - താമരപ്പൂപോലെയുള്ള മുഖങ്ങള്‍. വിലാസ ങ്ങള്‍ - ശൃംഖാരചേഷ്ടഖള്‍. ലോലവേണീവിലസിത നിര്‍ജ്ജിത ലോലഭ്യംഗമാല - ലോലവേണീവിലസിതക്കാല്‍ നിര്‍ജ്ജിത മായിരിക്കുന്ന ലോലഭ്യംഗമാല. ലോലവേണീ വിലസിതം - ലോലവേണികളുടെ വിലസിതം. ലോലവേണികള്‍ - ഇളകി ക്കൊണ്ടിരിക്കുന്ന തലമുടികള്‍. വിലസിതം - വിലസിക്കപ്പെട്ടത്‌. വിലസിക്ക - ശോഭിക്ക. നിര്‍ജ്ജിതം - തോല്ലിക്കപ്പെട്ടത്‌. ലോല ഭ്ൃയംഗമാലാ - ലോലങ്ങളായിരിക്കുന്ന ഭ്ൃംഗങ്ങളുടെ കൂട്ടം. ലോല ങ്ങള്‍ - ഇളകുന്നവ. ഭ്ൃയംഗങ്ങള്‍ - വണ്ടുകള്‍. യുവജന സുഖകാരി ചാരുശീലകള്‍ - യുവജനസുഖകാരികളായും ചാരു ശീലകളായും ഇരിക്കുന്നവര്‍. യുവജനസുഖകാരികള്‍ - യുവ ജനങ്ങള്‍ക്കു സുഖത്തെ ചെയ്യുവന്നവര്‍. യുവജനങ്ങള്‍ - യുവാക്കന്മാര്‍. ചാരുശീലകള്‍ നല്ല സ്വഭാവമുള്ളവര്‍. പുരോഭാഗം - മുന്‍ഭാഗം.

83

ദേവീമാനസപൂജാ സ്തോഗ്രം

ഭാവം - അല്ലയോ ഭഗവതി! മുഖപത്മങ്ങളില്‍ പ്രകാശിച്ചിരി ക്കുന്ന ശൃംഗാരചേഷ്ടകളോടുകൂടിയവും ഇളകിക്കൊണ്ടിരിക്കുന്ന തലമുടിയുടെ ശോഭയാല്‍ വണ്ടിന്‍കൂട്ടങ്ങളെ ജയിച്ചവരും യുവജനങ്ങൾക്കു സുഖത്തെ ഉണ്ടാക്കുന്നവരും സല്‍സ്വഭാവി കളുമായ ബാലസ്ത്രീകള്‍ നിന്തിരുവടിയുടെ മുന്‍ഭാഗത്തില്‍ നൃത്തം ചെയ്യുന്നു.

ശ്രമദളികുലതുല്യാ ലോലധമ്മില്ലഭാരാഃ സ്മിതമുഖകമലോദ്യദ്ദിഡ്യലലാവണ്യപൂരാഃ അനുപമിതസുവേഷാ വാരയോഷാ നടന്തി പരഭൃതികളകണ്ഠ്യോ ദേവി! ദൈന്യം ധുനോതു (57

വിഭക്തി -

ശ്രമദളികുല തുല്യലോലധമ്മില്ലഭാരാഃ - ആ. സ്ത്രീ. പ്ര. ബ. സ്മിതമുഖകമലോദ്യദ്ദിഡ്യലാവണ്യപൂരാഃ - ആ. സ്ത്രീ. പ്ര. ബ. അനുപമിതസുവേഷാ - ആ. സ്ത്രീ. പ്ര. ബ.

വാരയോഷാഃ - ആ. സ്ത്രീ. പ്ര. ബ.

നടന്തി - ലട്ട. പ. പ്ര. ബ.

പരഭൃതികളണ്ഠ്യഃ - ഈ. സ്ത്രീ. ഈ. പ്ര. ബ.

ദേവി - ഈ. സ്ത്രീ. സംര. ഏ.

ദൈന്യം - അ. ന. ദ്വി. ഏ.

ധുനോതു - ലോട്ട്‌. പ. പ്ര. ഏ.

അന്വയം - ഹേ ദേവി! ശ്രമദളികുലതുല്യാലോലധമ്മില്ലഭാരാഃ സ്മിതമുഖകമലോദ്യദ്ദിഡ്യലാവണ്ൃയപൂരാഃ അനുപമിതസുവേഷാഃ പരഭൃതികളണ്ഠ്യഃ വാരയോഷാഃ നടന്തി. ഹേ ദേവി! ഭവതീ ദൈന്യം ധുനോതു.

അന്വയാര്‍ത്ഥം - അല്ലയോ ദേവി ശ്രമദളികുലതുല്യലോലധമ്മില്ല ഭാരകളായി സ്മിതമുഖകമലോദ്യദ്ദിഡ്യലാവണ്യപൂരകളായി അനുപമിത സുവേഷകളായി പരഭ്യതികളണ്ഠികളായിരിക്കുന്ന

84

ദേവീമാനസപൂജാ സ്സോഗ്രം

വാരയോഷകള്‍ നടിക്കുന്നു. നിന്തിരുവടി ദൈന്യത്തെ ധൂനനം ചെയ്യേണമേ.

പരിഭാഷ - ശ്രമദളികുലതുല്യാലോലധമ്മില്ലഭാരകള്‍ - ഭ്രമദളി കുലംപോലെ ലോലങ്ങളായിരിക്കുന്ന ധമ്മില്ലഭാരങ്ങളോടുകൂടി

യവര്‍. ശ്രമദളികുലം - ഇളകിക്കൊണ്ടിരിക്കുന്ന വണ്ടിന്‍കൂട്ടം. ലോലങ്ങള്‍ - ഇളകുന്നവ. ധമ്മില്ലഭാരങ്ങള്‍ - തലമുടിക്കെട്ടു

കള്‍. സ്മിതമുഖകമലോദ്യദ്ദിവ്യലലാവണ്യപൂരകള്‍ - സ്മിതമുഖ കമലങ്ങളില്‍ ഉദ്യത്തായിരിക്കുന്ന ദിഡ്യലാവണ്യപൂരത്തോടുകൂടി

യവര്‍. സ്മിതമുഖമകലങ്ങള്‍ - സ്മിതങ്ങളായിരിക്കുന്ന മുഖ മകലങ്ങള്‍. സ്മിതങ്ങള്‍ - മന്ദസ്മിതത്തോടുകൂടിയവ. മുഖ

കമലങ്ങള്‍ - കമലങ്ങള്‍പോലെയുള്ള മുഖങ്ങള്‍. കമലങ്ങള്‍ - താമരപ്പൂക്കള്‍. ഉദ്യത്ത്‌ - പ്രകാശിക്കുന്നത്‌. ദിവ്യലാവണ്യപൂരം - ദിവ്യസൌന്ദര്യസമൂഹം. അനുപമിതസുവേഷകള്‍ - മനോഹര വേഷകള്‍. പരഭൃതികളകണ്ഠികള്‍ - പരഭൃതികളെപ്പോലെ കള ങ്ങളായിരിക്കുന്ന കണ്ഠങ്ങളോടുകൂടിയവര്‍. പരഭൃതികള്‍ - പെണ്‍കുയിലുകള്‍. കളങ്ങള്‍ - മധുരസ്വരങ്ങള്‍. കണ്ഠങ്ങള്‍ - കഴുത്തുകള്‍. വാരയോഷകള്‍ - വേശ്യാസ്ത്രീകള്‍. ദൈന്യം. ദീനഭാവം. ധൂനനംചെയ്ക - നശിപ്പിക്ക.

ഭാവം - അല്ലയോ ദേവീ! ഇളകിക്കൊണ്ടിരിക്കുന്ന വണ്ടിന്‍ കൂട്ടംപോലെ മനോഹരങ്ങളായ തലമുടിക്കെട്ടോടും മന്ദസ്മിത ത്തോടുകൂടിയ മുഖപത്മത്തില്‍ പ്രകാശിക്കുന്ന ദിവ്യസൌന്ദര്യ ത്തോടും സാദൃശ്യപ്പെടുത്താന്‍ പാടില്ലാത്ത മനോഹരവേഷ ത്തോടും പെണ്‍കുയിലുകളെപ്പോലെ അതിമധുരമായ ശബ്ദ ത്തോടും കൂടിയ വാരസ്ത്രീകള്‍ (വേശ്യാസ്ര്രീകള്‍) ഭഗവതി യുടെ മുന്‍പില്‍ നൃത്തം ചെയ്യുന്നു. അല്ലയോ ദേവി! എന്റെ ദീനഭാവത്തെ കളയണമേ.

വിപഞ്ചീഷു സപ്തസ്വരാന്‍ വാദയന്തൃ- സ്തവ ദ്വാരി ഗായന്തി ഗന്ധര്‍വ്വകന്യാഃ

85

ദേവീമാനസപൂജാ സ്തോഗ്രം

ക്ഷണം സാവധാനേന ചിത്തേന മാതഃ സമാകര്‍ണ്ണയ ത്വം മയാ പ്രാര്‍ത്ഥിതാസി (52)

വിഭക്തി -

വിപഞ്ചീഷു - ഈ. സ്ത്രീ.. സ. ബ. സപ്ത - സഖ്യാശ. ന. പൂ. ദ്വി. ബ. സ്വരാന്‍ - അ. പു. ത്വി. ബ. വാദയന്ത്യഃ - ഈ. സ്ത്രീ. പ്ര. ബ. തവ - യുഷ്മ. ഷ.ഏ.

ദ്വാരി - രേഫാ. സ്ത്രീ. സ.ഏ. ഗായന്തി - ലട്ട്‌. പ.പ്ര. ബ. ഗന്ധര്‍വ്വകന്യാഃ - ആ. സ്ത്രീ. പ്ര. ബ. ക്ഷണം - അ. ന. ദ്വി. ഏ. സാവധാനേന - അ. ന. തൃ. ഏ. ചിത്തേന - അ. ന. തൃ. ഏ.

മാതഃ - ടൂ. സ്ത്രീ. സംരപ. ഏ. സമാകര്‍ണയ - ലോട്ട്‌. പ. മദ്ധ്യ. ഏ. ത്വം - യുഷ്മ. ഗ്ര. ഏ.

മയാ - അസ്മ. തൃ. ഏ. ്രാര്‍ത്ഥിതാ - ആ. സ്ത്രീ. ഗ്ര. ഏ. അസി - ലട്ട്‌. പ. മദ്ധ്യ. പു. ഏ.

അന്വയം - ഹേ മാതഃ വിരഞ്ചീഷു സപ്തസ്വരാന്‍ വാദയന്ത്യഃ ഗന്ധവര്‍വ്ുകന്യാഃ തവ ദ്വാരി ഗായന്തി ത്വം സാവധാനേന ചിത്തേന ക്ഷണം (തല്‍ സമാകര്‍ണ്ണയ (ഇതി) മയാ പ്രാര്‍ത്ഥിതാ അസി.

അന്വയാര്‍ത്ഥം - അല്ലയോ മാതാവേ! വിപഞ്ചികളില്‍ സപ്ത ങ്ങളായിരിക്കുന്ന സ്വരങ്ങളെ വാദയന്തികളായിരിക്കുന്ന ഗന്ധര്‍വ്വ കന്യകള്‍ നിന്തിരുവടിയുടെ ഗോപുദ്വാരത്തില്‍ ഗാനം ചെയ്യുന്നു. നിന്തിരുവടി സാവധനമായിരിക്കുന്ന ചിത്തത്തോടുകൂടി ക്ഷണ

86

ദേവീമാനസപൂജാ സ്തോശ്രം

നേരം സമാകര്‍ണ്ണം ചെയ്താലും, എന്ന്‌ എന്നാല്‍ നിന്തിരുവടി ്രാത്ഥിതയായി ഭവിക്കുന്നു.

പരിഭാഷ - വിപഞ്ചികള്‍ - വീണകള്‍. സപ്തസ്വരങ്ങള്‍ - സപ്രങ്ങളായിരിക്കുന്ന സ്വരങ്ങള്‍. (നിഷാദ ൂഷഭ ഗാന്ധാരാദി) വാദന്തികള്‍ - വാദിക്കുന്നവര്‍, വദിക്ക - അഭ്യസിക്ക. ഗന്ധര്‍വ്വ

കന്യകള്‍ - ഗന്ധര്‍വ്വബാലികകള്‍. ഗാനംചെയ്ക - പാടുക. സാവധാനം - അവധാനത്തോടുകൂടിയത്‌. അവധാനം - ധാരണ. ചിത്തം - മനസ്സ്‌ സമാകര്‍ണ്ണനം ചെയ്ക - കേള്‍ക്കുക.

്രാത്ഥിതാ - പ്രാത്ഥിക്കപ്പെട്ടവള്‍.

ഭാവം - അല്ലയോ ദേവി! വീണകളില്‍ സപ്തസ്വരങ്ങളെ അഭ്യസിക്കുന്നവരായ ഗന്ധര്‍വുബാലികകള്‍ നിന്തിരുവടിയുടെ ഗോപുരദ്വാരങ്ങളില്‍ ഗാനം ചെയ്യുന്നു. നിന്തിരുവടി സ്വല്ലനേരം സാവധാനമനസ്സോടുകൂടി കേള്‍ക്കണമെന്നു ഞാന്‍ പ്രാര്‍ത്ഥി ക്കുന്നു.

അഭിനയകമനീയൈര്‍ന്നര്‍ത്തനൈര്‍ന്നര്‍ത്തകീനാം ക്ഷണമപി രചയിത്വാ ചേത ഏതത്ത്വദീയം സ്വയമഹമതിചിത്രതെര്‍ നൃത്തവാദിത്രഗീതൈര്‍- ഭഗവതി! ഭവദീയം മാനസം രഞ്ജയാമി. 63)

വിഭക്തി -

അഭിനയകമനീയൈഃ - അ. ന. തൃ. ബ. നര്‍ത്തനൈഃ - അ. ന. തൃ. ബ. നര്‍ത്തകീനാം - ഈ. സ്ത്രീ. ഷ. ബ. ക്ഷണം - അവ്യ.

രചയിത്വാ - ത്വാ. അവ്യ.

ചേതഃ - സ. ന. ദ്വി ഏ.

ഏതല്‍ - ഏതച്ഛ. ദ. ന. ദ്വി. ത്വദീയം - അ. ന. ദ്വി. ഏ.

87

ദേവീമാനസപൂജാ സ്തോശ്രം

സ്വയം - അവ്യ. അഹം - അസ്മ. ദ. ഗ്ര. ഏ. അതിചിത്രെഃ - അ. ന. തൃ. ബ. നൃത്തവാദിത്രഗീതൈഃ - അ. ന. തൃ. ബ. ഭഗവതി - ഈ. സ്ത്രീ. സം്ര. ഏ. ഭവദീയം - അ. ന. ദ്വി. ഏ.

മാനസം - അ. ന. ദ്വി. ഏ.

രഞ്ജയാമി - ല. പ. ഉ. പു. ഏ.

അന്വയം - ഹേ ഭഗവതി! അഭിനയകമനിീിയൈഃ നര്‍ത്തകിനാം നര്‍ത്തനൈഃ ത്വദീയം ഏതല്‍ ചേതഃ ക്ഷണം അപി രചയിത്വാ അഹം സ്വയം അതിചിത്രെഃ നൃത്തവാദിത്രഗീതൈഃ ഭവദീയം മാനസം രഞ്ജയാമി.

അന്വയാര്‍ത്ഥം - അല്ലയോ ഭഗവതി! അഭിനയകമനീയങ്ങളായി രിക്കുന്ന നര്‍ത്തകികളുടെ നര്‍ത്തനങ്ങള്‍ കൊണ്ട്‌ ത്വദീയമായി രിക്കുന്ന ചേതസ്സിനെ ക്ഷണനേരമെങ്കിലും രചിപ്പിച്ചിട്ടു ഞാന്‍ തന്നെ അതിചിത്രങ്ങളായിരിക്കുന്ന നൃത്തവാദിത്രഗീത ങ്ങളെക്കൊണ്ടു ഭവദീയമായിരിക്കുന്ന മാനസത്തെ രഞ്ചിപ്പി ക്കുന്നു.

പരിഭാഷ - അഭിനയകമനീയങ്ങള്‍ - അഭിനയംകൊണ്ടു കമനീ യങ്ങള്‍. കമനീയങ്ങള്‍ - മനോഹരങ്ങള്‍. നര്‍ത്തകികള്‍ - നൃത്തത്തെ ചെയ്യുന്നവര്‍. നര്‍ത്തനം - നാട്യം. ത്വദീയം - നിന്തിരുവടിയെ സംബന്ധിച്ചത്‌. ചേതസ്സു - മനസ്സു. രചിപ്പിക്ക - സന്തോഷിപ്പിക്ക. നൃത്തവാദിത്രഗീതങ്ങള്‍ - നൃത്തവും വാദിത്ര വും, ഗീതവും. വാദിത്രം - വാദ്യവിശേഷം, ഗീതം - ഗാനം. ഭവദീയം - നിന്തിരുവടിയെ സംബന്ധിച്ചത്‌.

ഭാവം - അല്ലയോ ഭഗവതി! നര്‍ത്തകികളുടെ അഭിനയം കൊണ്ടു മനോഹരങ്ങളായ നൃത്തത്താല്‍ നിന്തിരുവടിയുടെ മനസ്സിനെ

88

ദേവീമാനസപൂജാ സ്തോശ്രം

കുറച്ചൊന്നു വിനോദിപ്പിച്ചിട്ടു ഞാന്‍ തന്നെ അതിമനോഹര ങ്ങളായ നൃത്തം, വാദ്യവിശേഷം, ഗാനം ഇവകൊണ്ടു നിന്തിരുവടിയുടെ മനസ്സിനെ രഞ്ചിപ്പിക്കുന്നു.

തവ ദേവി ഗുണാനുവര്‍ണ്ണനേ ചതുരാ നോ ചതുരാനനാദയഃ തദിഹൈകമുഖേഷു ജന്തുഷു സ്വനം കസ്തവ കര്‍ത്തുമീശ്വരഃ (54)

വിഭക്തി -

തവ - യുഷ്മ. ഷ.ഏ

ദേവി - ഈ. സ്ത്രീ. സംര. ഏ. ഗുണാനുവര്‍ണ്ണനേ - അ. ന. സ.ഏ. ചതുരാനനാദയഃ - ഇ. പു. പ്ര. ബ. ചതുരാഃ - അ. പൂ. പ്ര. ബ.

നോ - അവ്യ.

ഇഹ - അവ്യ.

ഏകമുഖേഷു - അ. ന. ദ്വി. കഃ - കിംശ. മ. പു. ര. ഏ.

തവ - യുഷ്മ. ഷ. ഏ.

കര്‍ത്തും - തുമു. അവ്യ.

ഈശ്വരഃ - അ. പു. ര്ര. ഏ.

അന്വയം - ദേവി! തവഗുണാനുവര്‍ണ്ണനേ ചതുരാനനാദയഃ നോ ചതുരാൻ തല്‍ ഇഹ ഏകമുഖേഷു ജന്തുഷു തവ സ്തകവനം കര്‍ത്തും കഃ ഈശ്വരഃ

അന്വയാര്‍ത്ഥം - അല്ലയോ ദേവി! നിന്തിരുവടിയുടെ ഗുണാനു

വര്‍ണ്ണത്തില്‍ ചതുരാനനാദികളും ചതുരന്മാരാകുന്നില്ല. അതു ഹേതുവായിട്ടു നിന്തിരുവടിയുടെ സ്തവനത്തെ ചെയ്വാനായി

89

ദേവീമാനസപൂജാ സ്തോഗ്രം

ക്കൊണ്ട്‌ ഏകമുഖങ്ങളായിരിക്കുന്ന ജന്തുക്കളില്‍ ഏത്‌ ഒരുത്തന്‍ ഈശ്വരനാകുന്നു.

പരിഭാഷ - ഗുണാനുവര്‍ണ്ണം - ഗുണസങ്കീര്‍ത്തനം. ചതുരാ നനാദികള്‍ - ബ്രഹ്മാവു തുടങ്ങിയ ഒന്നിലധികം മുഖമുള്ള ദേവന്മാര്‍. ചതുരന്മാര്‍ - സമര്‍ത്ഥന്മാര്‍. സ്തവനം - സ്തുതി.

ഏകമുഖങ്ങള്‍ - ഒരുമുഖമുള്ളവ. ഈശ്വരന്‍ - സമര്‍ത്ഥന്‍.

ഭാവം - അല്ലയോ ദേവീ! നിന്തിരുവടിയുടെ ഗുണങ്ങളെ കീര്‍ത്തി ക്കുന്നതിനു ബ്രഹ്മാവു തുടങ്ങിയ ഒന്നിലധികം മുഖമുള്ള ദേവന്മാര്‍ പോലും സമര്‍ത്ഥരാകുന്നില്ല. അങ്ങിനെയുള്ള ഭവതി യുടെ ഗുണവര്‍ണ്ണനത്തിന്‌ ഒരു മുഖമുള്ള ജന്തുക്കളില്‍ ഏതൊരുത്തന്‍ സമര്‍ത്ഥനാകും.?

പദേപദേ യത്‌ പരിപൂജകേഭ്യഃ സദ്യോശ്വമേധാദിഫലം ദദാതി തല്‍സര്‍വ്വപാപക്ഷയഹേതുഭൂതം പ്രദിക്ഷണം തേ പരിതഃ കരോമി (55)

വിഭക്തി -

പദേ - അ.. ന. സ. ഏ.

പദേ - അ. ന. സ. ഏ.

യല്‍ - അവ്യ.

പരിപൂജകേഭ്യഃ - അ. പു. ച. ഏ. സദ്യഃ - അവ്യ.

അശ്വമേധാദി - ഇ. ന. ദ്വി. ഏ. ഫലം - അ. ന.ദ്വി.

ദദാതി - ലട്ടു. പ. ്ര. ഏ.

തല്‍ - അവ്യ. സര്‍വ്വപാപക്ഷയഹേതുഭൂതം - അ. ന. ദ്വി. ഏ. പ്രദക്ഷിണം - അ. ന.ദ്വി. ഏ.

90

ദേവീമാനസപൂജാ സ്തോഗ്രം

തേ - യുഷ്മ. ദ. ഷ. ഏ. പതിതഃ - അവ്യ. കരോമി - ലട്ടു്‌. പര. ഉ. പു. ഏ.

അന്വയം - യല്‍ പരിപൂജകേഭ്യഃ പദേപദേ സദ്യഃ അശ്വമേധാദി ഫലം ദദാതി തല്‍ (അഹം) തേ പരിതഃ സര്‍വ്വപാപ ക്ഷയഹേതുഭൂതം പ്രദക്ഷിണം കരോമി!

അന്വയര്‍ത്ഥം - യല്‍പരിപൂജകന്മാര്‍ക്കു പദം തോറും ഉടനെ അശ്വമേധാദിയായിരിക്കുന്ന ഫലത്തെ ദാനം ചെയ്യുന്നു അതു ഹേതുവായിട്ടു ഞാന്‍ നിന്തിരുവടിയുടെ ചുറ്റും സര്‍വ്വപാപക്ഷയ ഹേതുഭൂതമായിരിക്കുന്ന പ്രദിക്ഷിണത്തെ ചെയ്യുന്നു.

പരിഭാഷ - യല്‍പരിപൂജകന്മാര്‍ - യാതൊരുപാദങ്ങളെ ചുറ്റി പൂജിക്കുന്നവര്‍. പദം - അടി. അശ്വമേധാദിഫലം - അശ്വമേധം തുടങ്ങിയുള്ളവയ്ക്കുള്ള ഫലം. സര്‍വ്വപാപക്ഷയ ഹേതുഭൂതം - സര്‍വ്വപാപക്ഷയഹേതുവായിട്ട്‌ ഭവിച്ചത്‌.

ഭാവം - അല്ലയോ ദേവി! ഭവതിയുടെ പാദങ്ങളെ പ്രദിക്ഷണം ചെയ്ത്‌ പൂജിക്കുന്നവര്‍ക്ക്‌ അശ്വമേധം തുടങ്ങിയുള്ള യാഗങ്ങള്‍ ചെയ്താല്‍ കിട്ടുന്ന ഫലത്തെ ഉടനെ കൊടുക്കുന്നു. അതു കൊണ്ട്‌ ഞാന്‍ നിന്തിരുവടിയുടെ ചുറ്റും സര്‍വ്വപാപനാശന കരമായ പ്രദിക്ഷിണത്തെ ചെയ്യുന്നു.

രക്തോത്പലാരക്തതലപ്രഭാഭ്യാം ധ്വജോര്‍ദ്ധരേഖാകുലിശാങ്കിതാഭ്യം അശേഷവ്യന്ദാരകവന്ദിതാഭ്യം നമോ ഭവാനീ പദപങ്കജാഭ്യാം (56)

വിഭക്തി - രക്തോത്പലരക്തതലപ്രഭാഭ്യാം - അ. ന. ച. ദ്വി.

91

ദേവീമാനസപൂജാ സ്സോഗ്രം

ധ്വജോര്‍ദ്ധരേഖാകുലിശാങ്കിതാഭ്യാം - അ. . ച. ദ്വി. അശേഷവ്യന്ദാരകവന്ദിതാഭ്യാം - അ. ന. ച. ദ്വി. നമഃ - സ. ന. ഗ്ര. ഏ.

ഭവാനീ - പദപങ്കജാഭ്യാം. അ. ന. ച. ദ്വി.

അന്വയം - രക്തോത്പലാരക്തതലപ്രഭാഭ്യാം ധ്വജോര്‍ദ്ധരേഖാ കുലിശാങ്കിതാഭ്യാം അശേഷവ്യന്ദാരകവന്ദിതാഭ്യാം ഭവാനീപദ പങ്കജാഭ്യാം നമഃ.

അന്വയാര്‍ത്ഥം - രക്തോത്പലാരക്തതലര്രഭങ്ങളായി ധ്വജോര്‍ദ്ധ രേഖാ കുലിശാങ്കിതങ്ങളായി അശേഷവ്യന്ദാരകവന്ദിതങ്ങളാ യിരിക്കുന്ന ഭവാനീ പദപങ്കജങ്ങള്‍ക്കായിക്കൊണ്ട്‌ നമസ്ക്കാരം.

പരിഭാഷ - രക്തോത്പലാരക്തതലപ്രഭകള്‍ - രക്തോത്പല ങ്ങള്‍പോലെ ആരക്തങ്ങളായിരിക്കുന്ന തലങ്ങളുടെ പ്രഭയോടു കൂടിയവ. രക്തോത്പലങ്ങള്‍ - ചെന്താമരകള്‍. ആരക്തങ്ങള്‍ - മുഴുവന്‍ രക്തങ്ങള്‍. രക്തങ്ങള്‍ - ചുവന്നവ. തലങ്ങള്‍ - കാലിന്റെ കീഴ്ഭാഗങ്ങള്‍ ധ്വജോര്‍ദ്ധരേഖാകുലിശാങ്കിതങ്ങള്‍ ധ്വജം, ഉനര്‍ദ്ധം, വ്രജം മാതിരിയുള്ള വരകളാല്‍ അടയാള പ്പെട്ടവ. അശേഷവ്യന്ദാരകവന്ദിതങ്ങള്‍ - എല്ലാ ദേവന്മാരാലും നമസ്ക്കരിക്കപ്പെട്ടവ. ഭവാനീപദപങ്കജങ്ങള്‍ - ഭവാനിയുടെ പങ്കജങ്ങള്‍ പോലെയുള്ള പദങ്ങള്‍. ഭവാനി - പാര്‍വ്വതി. പങ്കജങ്ങള്‍ - താമരപ്പൂക്കള്‍. പദങ്ങള്‍ - കാലുകള്‍.

ഭാവം - ചെന്താമരകള്‍പോലെ കീഴ്ഭാഗം മുഴുവന്‍ ചുവന്നിരി ക്കുന്നവയും ധ്വജം, ഉനര്‍ദ്ധം, വ്രജം എന്നിവപോലെയുള്ള SC i eu Us എല്ലാ 02 രാലും നമസക്കരിക്കപ്പെട്ടവയുമായ പാര്‍വൃതീചരണാബ്ജ ങ്ങള്‍ക്കു നമസ്ക്കാരം.

92

ദേവീമാനസപൂജാ സ്തോഗ്രം

ചരണനളിനയുഗ്മം പങ്കജൈഃ പൂജയിത്വാ കനകകമലമാലാം കണ്ഠദേശേര്‍പയിത്വാ

ശിരസി വിനിഹിതോയം രന്നപുഷ്പാഞ്ജലിസ്തേ ഹൃദയകമലമദ്ധ്യേ ദേവി! ദൈന്യം ധുനോതു. (57)

വിഭക്തി -

ചരണനളിനയുഗ്മം - അ. ന. ദ്വി. ഏ. പങ്കജൈഃ - അ. ന. തൃ. ബ. പൂജയിത്വാ - ത്വാ. അവ്യ. കനകകമലമാലാം - ആ. സത്രീ. ദ്വി. ഏ. കണ്ഠദേശേ - അ. പു. സ. ഏ. അര്‍പ്പയിത്വാ - ത്വാ. അവ്യ.

ശിരസി - സ. ന. സ. ഏ. വിനിഹിതഃ - അ. പൂ. (പ. ഏ.

അയം - ഇദം. പു. (പ. ഏ. രത്നപുഷ്പാഞ്ജലിഃ - ഇ. പു. ഗ്ര. ഏ. തേ - യുഷ്മ. ഷ. ഏ. ഹൃദയകമേലദ്ധ്യേ - അ. പു. സ. ഏ. ദേവി - ഈ. സ്ത്രീ. സംര്പ. ഏ. ദൈന്യം - അ. ന. ദ്വി. ഏ.

ധുനോതു - ലോട്ട്‌. പ. പ്ര. ഏ.

അന്വയം - ദേവി തേ ചരണനളിനയുഗ്മം പങ്കജൈഃ പൂജയിത്വാ കണ്ഠദേശേ കനകകമലമാലാം അര്‍പ്പയിത്വാ ശിരസി വിനിഹിതഃ അയം രത്നപുഷ്പാഞ്ജലിഃ ഹൃദയകമലമദ്ധേയ ദൈന്യം ധുനോതു.

അന്വയാര്‍ത്ഥം - അല്ലയോ ദേവി നിന്തിരുവടിയുടെ ചരണനളിന

യുഗ്മത്തെ പങ്കജങ്ങളെക്കൊണ്ട്‌ പൂജിച്ചിട്ട്‌ കണ്ഠദേശത്തില്‍ കനകകമലമാലയെ അര്‍പ്പിച്ചിട്ട ശിരസ്സില്‍ വിനിഹിതമായിരി

93

ദേവീമാനസപൂജാ സ്തോശ്രം

ക്കുന്ന രത്നപുഷ്പാഞ്ജലി എന്റെ ഹൃദയകമലദദ്ധ്യത്തി ലുള്ള ദൈന്യത്തെ കളയട്ടെ.

പരിഭാഷ - ചരണനളിനയുഗ്മം - ചരണനളിനങ്ങളുടെ യുഗ്മം. ചരണനളിനങ്ങള്‍ - നളിനങ്ങള്‍ പോലെയുള്ള ചരണങ്ങള്‍. നളിനങ്ങള്‍ - താമരപ്പൂക്കള്‍. ചരണങ്ങള്‍ - കാലുകള്‍. യുഗ്മം - ഇരട്ട (രണ്ട്‌). പങ്കജങ്ങള്‍ - താമരപ്പൂക്കള്‍. കണ്ഠദേശം - കഴുത്ത്‌. കനകകമലമാല - സ്വര്‍ണ്ണത്താമരപ്പൂക്കള്‍ കൊണ്ടുള്ള മാല. അര്‍പ്പിക്ക - അണിയിക്ക. ശിരസ്സ്‌ - തല. വിനിഹിതം - അര്‍ച്ചിക്കപ്പെട്ടത്‌. രത്നപുഷ്പാഞ്ജലി - രത്നപുഷ്പങ്ങളെ ക്കൊണ്ടുള്ള അഞ്ജലി. ഹൃദയകമലമദ്ധ്യം - ഹൃദയകമലത്തിന്റെ മദ്ധ്യം. ഹൃദയകമലം - കമലം പോളുള്ള ഹൃദയം. കമലം - താമര. ഹൃദയ്ം - മനസ്സ്‌. ദൈന്യം - ദീനഭാവം.

ഭാവം - അല്ലയോ ദേവി നിന്തിരുവടിയുടെ താമരപ്പൂക്കള്‍ പോലുള്ള കാലുകളെ താമരപ്പൂക്കള്‍ കൊണ്ടര്‍ച്ചിച്ചിട്ട്‌ കഴുത്തില്‍ കനകത്താമരപ്പൂക്കളെക്കൊണ്ടുള്ള മാലയും അണിയിച്ച്‌,

ശിരസ്സില്‍ അര്‍ച്ചിച്ചതായ രത്നപുഷ്പാഞ്ജലി എന്റെ മനസ്സി ലുള്ള ദീനഭാവത്തെ കളയട്ടെ.

അഥ മണിമയമഞ്ചകാഭിരാമേ, കനകവിതാനമയൈര്‍ദ്വിരാജമാനേ ്രസരദഗരുധൂപധുപിതേസ്മിന്‍

ഭവതി മേ ഭവനേസ്തു തേ നിവാസഃ (58)

വിഭക്തി

അഥ - അവ്യ.

മണിമയമഞ്ചകാഭിരാമേ - അ. ന. സ. ഏ. കനകവിതാനമയൈഃ - അ. പു. ത്ൃ.ബ വിരാജമാനേ - അ. ന. സ.ഏ ്രസരദഗരുധൂപധൂപിതേ - അ. ന. സ. ഏ.

94

ദേവീമാനസപൂജാ സ്സോഗ്രം

അസ്മിന്‍ - ഇദം. ശ. മ. ന. സ. ഏ. ഭഗവതി - ഈ. സ്ത്രീ. സം്ര. ഏ. ഭവനേ - അ. ന. സ. ഏ.

അസ്തു - ലോട്ട്‌. പ. ഗ്ര. ഏ.

തേ - യുഷ്മ. ഷ. ഏ.

നിവാസേഃ - അ. പു. പ്ര. ഏള്‍.

അന്വയം - ഹേഭവതി അഥ മണിമയമഞ്ചകാഭിരാമേ കനക വിതാനമയൈഃ വിരാജമാനേ പ്രസരദഗരുധൂപധൂപിതേ മേ അസ്മിന്‍ ഭവനേ തേ നിവാസഃ അസ്തു.

അന്വയാര്‍ത്ഥം - അല്ലോയ ഭഗവതി! അനന്തരം മണിമയ മഞ്ചകാഭിരാമമായി കനകവിതാനമയങ്ങളെക്കൊണ്ടു വിരാജമാന മായി പ്രസരദഗരുധൂപധൂപിതമായിരിക്കുന്ന എന്റെ ഭാവന ത്തില്‍ നിന്തിരുവടിയുടെ നിവാസം ഭവിക്കട്ടെ.

പരിഭാഷ - മണിമയമഞ്ചകാഭിരാമം - മണിമയമഞ്ചകത്താല്‍ അഭിരാമം. മണിമയമഞ്ചകം - രത്നക്കട്ടില്‍ൽ. അഭിരാമം - മനോഹരം. കനകവിതാനമയങ്ങള്‍ - കനകമയമായ വിതാനങ്ങള്‍. വിതാനങ്ങള്‍ - മേല്‍ക്കട്ടിക്കള്‍. വിരാജമാനം - ശോഭിക്കുന്നത്‌. പ്രസരദഗരുധൂപധൂപിതം - പ്രസരത്തായി രിക്കുന്ന അഗരുധൂപത്താല്‍ ധൂപിതം. പ്രസരത്ത്‌ - പ്രസരി ക്കുന്നത്‌. പ്രസരിക്ക - വ്യപിക്ക. അഗരുധൂപം - അകില്‍പുക. ധൂപിതം - ധൂപിക്കപ്പെട്ടത്‌. ഭവനം - ഗൃഹം. നിവാസം - താമസം.

ഭാവം - അല്ലയോ ഭഗവതി! രത്തമയമായ മഞ്ചത്താല്‍

മനോഹരവും സ്വര്‍ണ്ണമേല്‍ക്കട്ടികള്‍കൊണ്ട്‌ ശോഭിക്കുന്നതും, എങ്ങും വ്യാപിച്ചിരിക്കുന്ന അകില്ലുകയോടുകൂടിയതുമായ എന്റെ ഭവനത്തില്‍ നിന്തിരുവടി വസിച്ചാലും.

95

ദേവീമാനസപൂജാ സ്തോഗ്രം

ഏതസ്മിന്‍ മണിഖചിതേ സുവര്‍ണ്ണപീറേ ത്രെലോക്യാഭയവരദൌ നിധായ ഹസ്ത വിസ്തീര്‍ണ്ണം മൃദുലതരോത്തരച്ഛദേസ്മിന്‍ പര്യങ്കേ കനകമയേ നിഷീദ മാതഃ (59)

വിഭക്തി -

ഏതസ്മിന്‍ - ഏതച്ഛ. ദ. ന. സ. ഏ. മണിഖചിതേ - അ. ന. സ. ഏ. സുവര്‍ണ്ണപീറേ - അ. ന. സ. ഏ. ത്തെെലോക്യാഭയവരദൌ - അ. പു. ദ്വി. ദ്വി നിധായ - ലബ്യ. അവ്യ.

ഹസ്ത - അ. പു. ദ്വി. ദ്വി

വിസ്തീര്‍ണ്ണേ - അ. ന. സ. ഏ. മൃദുലതരോത്തരച്ഛദേ - അ. ന. സ. ഏ. അസ്മിന്‍ - ഇദംശ. മ. ന. സ. ഏ. പര്യങ്കേ - അ. ന. സ. ഏ.

കനകമയേ - അ. ന. സ. ഏ.

നിഷീദ - ലോട്ട്‌. പര. മദ്ധ്യ. പു. ഏ. മാതഃ - ളൂ. സ്ത്രീ. സംരപ. ഏ.

അന്വയം - ഹേ മാതഃ മണിഖചിതേ ഏതസ്മിന്‍ സുവര്‍ണ്ണപീഠേ ത്തെെലോക്യാഭയവരദൌ ഹസ്ത നിധായ വിസ്തീര്‍ണ്ണേ മൃദുല തരോത്തരച്ഛദേ അസ്മിന്‍ കനകമയേ പര്യങ്കേ നിഷീദ.

അന്വയര്‍ത്ഥം - അല്ലയോ മാതാവേ! മണിഖചിതമായിരിക്കുന്ന സുവര്‍ണ്ണപീഠത്തില്‍ ത്രെലോക്യാഭയവരദങ്ങളായിരിക്കുന്ന ഹസ്തങ്ങളെ നിധാനം ചെയ്തിട്ടു വിസ്തീര്‍ണ്ണമായി മൃദുല തരോത്തരച്ഛദമായി കനകമയമായിരിക്കുന്ന പര്യങ്കത്തില്‍ നിഷദിച്ചാലും.

96

ദേവീമാനസപൂജാ സ്തോശ്രം

പരിഭാഷ - മണിഖചിതം - രത്നങ്ങള്‍ വയതിച്ചിട്ടുള്ളത്‌. സുവര്‍ണ്ണപീഠം - സ്വര്‍ണ്ണപീഠം. ത്രെലോക്യാഭയവരങ്ങള്‍ - മൂന്നുലോകങ്ങള്‍ക്കും അഭയത്തേയും വരത്തേയും ദാനം ചെയ്യുന്നവ. നിധാനം ചെയ്ക - വെക്കുക. മൃദുലതരോത്തരച്ഛദം - ഏറ്റവും മാര്‍ദ്ദവമുള്ള മേല്‍വരിപ്പോടുകൂടിയത്‌. കനകമയം - സ്വര്‍ണ്ണനിര്‍മ്മിതം. പര്യങ്കാ - കിടക്ക (മെത്ത). നിഷദിക്ക - കിടക്കുക.

ഭാവം- അല്ലയോ അമ്മേ! രത്നങ്ങള്‍ പതിച്ചിട്ടുളള സ്വര്‍ണ്ണ പീഠത്തില്‍ മൂന്നുലോകത്തിനും അഭയത്തേയും വരത്തേയും കൊടുക്കുന്ന ഹസ്തങ്ങളെവെച്ചി്‌ ഏറ്റവും മാര്‍ദ്ദവമുള്ള മേല്‍ വിരിപ്പോടുകൂടിയതും സ്വര്‍ണ്ണമയവുമായ മെത്തയില്‍ കിടന്നാലും.

തവ ദേവി സരോജചിഹ്നയോഃ പദയോര്‍ന്നിര്‍ജ്ജിതപത്മരാഗയോഃ അവിരക്തതരൈരലക്തകൈഃ പുനരുക്താം രചയാമി രക്തതാം (60)

വിഭക്തി -

തവ - യുഷ്മ. ഷ. ഏ.

ദേവി - ഈ. സ്ത്രീ. സംരപ. സരോജചിഹ്നയോഃ - അ. ന. സ.ദ്വി. പദയോഃ - അ. ന. സ. ദ. നിര്‍ജ്ജിതപത്മരാഗയോഃ - അ. ന. സദ്വി അവിരക്തതരൈൊ -അനത്യബ അലക്തകൈഃ - അ. ന. തൃ. ബ. പുനരുക്താം - ആ. സ്ത്രീ. ദ്വി. രചയാമി - ല. പ.ഉ.ഏ

രക്തതാം - ആ. സ്ത്രീ. ദ്വി ഏ.

97

ദേവീമാനസപൂജാ സ്സോഗ്രം

അന്വയം - ഹേ ദേവി! സരോജചിഹ്നയോഃ നിര്‍ജ്ജിത പത്മരാഗയോഃ തവ പദയോഃ അവിരക്തതരൈഃ അലക്തകൈഃ പുനരുക്താം രക്തതാം രചയാമി.

അന്വയാര്‍ത്ഥം - അല്ലയോ ദേവി! സരോജചിഹങ്ങളായി നിര്‍ജ്ജിതപത്മരാഗങ്ങളായിരിക്കുന്ന നിന്തിരുവടിയുടെ പദങ്ങ ളില്‍ അവിരക്തതരങ്ങളായിരിക്കുന്ന അലക്തകങ്ങളെക്കൊണ്ടു പുനരുക്തയായിരിക്കുന്ന രക്തതയെ രചിക്കുന്നു.

പരിഭാഷ - സരോജചിഹങ്ങള്‍ - സരോജം പോലെയുള്ള ചിഹന ത്തോടുകൂടിയത്‌. സരോജം താമര, ചിഹ്നം - അടയാളം നിര്‍ജ്ജിതപത്മരാഗങ്ങള്‍. നിര്‍ജ്ജിതമായിരിക്കുന്ന പത്മരാഗ ത്തോടുകൂടിയവ. നിര്‍ജ്ജിതം - തോല്ലിക്കപ്പെട്ടത്‌. പത്മരാഗം - രത്നതവിശേഷം. അവിരക്തതരങ്ങള്‍ - ഏറ്റവും അവിരക്തങ്ങള്‍ (നല്ലവണ്ണം ചുവപ്പുള്ളത്‌). അലക്തകങ്ങള്‍ - അരക്കുകുഴമ്പു കള്‍. പുനരുക്താ - പുനര്‍വൃചിക്കപ്പെട്ടത്‌. രക്തതാ - ചുവപ്പ്‌. രചിക്ക - അണിയിക്ക.

ഭാവം - അല്ലയോ ദേവി! ഞാന്‍ താമരപ്പൂപോലെയുള്ള പാടു കൊണ്ടടയാളപ്പെട്ടതായും പത്മരാഗത്തേക്കാള്‍ ചുവപ്പുള്ള തായും ഇരിക്കുന്ന നിന്തിരുവടിയുടെ പാദങ്ങളില്‍ ഏറ്റവും ചുവപ്പുള്ള അരക്കുകുഴമ്പുകൊണ്ടു രാണ്ടാമതെന്നപോലെ ചുവപ്പിക്കുന്നു.

അഥ മാതുരുശീരവാസിതം നിജതാംബുലരസേന രഞ്ജിതം തപനീയമയേ ഹി വട്ടുകേ മുഖഗണ്ഡുഷജലം വിധീയതാം (61

വിഭക്തി - അഥ - അവ്യ.

98

ദേവീമാനസപൂജാ സ്സോഗ്രം

മാതഃ - ളൂ. സ്ത്രീ. സം്രപ. ഏ. ഉശീരവാസിതം - അ. ന. പ്ര. ഏ. നിജതാംബൂലരസേന - അ. പു. ത്യ. ഏ. രഞ്ജിതം - അ. ന. ഗ്ര. ഏ. തപനീയമയേ - അ. ന. സ. ഏ.

ഹി - അവ്യ

വട്ടുകേ - അ. ന. സ. ഏ. മുഖഗണ്ഡുഷജലം - അ. ന. പ്ര. ഏ. വിധീയതാം - ലോട്ട്‌. അ. പ്ര. പു. ഏ.

അന്വയം - ഹേ മാതഃ! അഥ ഉശീരവാസിതം നിജതാംബുല രസേന രഞ്ജിതം മുഖഗണ്ഡുഷജലം തപനീയമയേ വട്ടുകേ ഹി വിധീയതാം.

അന്വയാര്‍ത്ഥം - അല്ലയോ അമ്മേ! അനന്തരം ഉശീരവാസിത മായി നിജതാംബൂലരസത്തോടു രഞ്ജിതമായിരിക്കുന്ന മുഖ ഗണ്ഡുഷജലം തപനീയമയമായിരിക്കുന്ന വട്ടുകത്തില്‍ വിധാനം ചെയ്യപ്പെട്ടാലും.

പരിഭാഷ - ഉശീവാസിതം - രാമച്ചം കൊണ്ടു സുഗന്ധീകരിച്ചത്‌. നിജതാംബൂലരസം - തന്റെ താംബൂലത്തിന്റെ രസം. രഞ്ജിതം - കൂടിയത്‌. മുഖഗണ്ഡുഷജലം - കവിള്‍ക്കൊണ്ട വെള്ളം തപനീയമയം - സ്വര്‍ണ്ണമയം. വട്ടുകം - പാത്രം. വിധാനം ചെയ്ക - ഒഴിക്കുക.

ഭാവം - അല്ലയോ അമ്മേ! രാമച്ചം കൊണ്ട്‌ സുഗന്ധീകരിച്ചതും നിന്തിരുവടിയുടെ താംബൂലത്തിന്റെ നീരും കൂടിക്കലര്‍ന്ന്‌ അതിമനഹോരമായിരിക്കുന്നതുമായ കവിള്‍ക്കൊണ്ട വെള്ളത്തെ സ്വര്‍ണ്ണപാത്രത്തില്‍ ഒഴിക്കേണമേ.

99

ദേവീമാനസപൂജാ സ്തോഗ്രം

ക്ഷണമഥ ജഗദംബ മഞ്ചകേസ്മിന്‍ മൃദുതരതൂലികയാ വിരാജമാനേ

അതിരമസി മുദാ ശിവേന സാര്‍ദ്ധം സുഖശയനം കുരു തത്ര മാം സ്മരന്തീ. (62)

വിഭക്തി -

ക്ഷണം - അവ്യ.

അഥ - അവ്യ.

ജഗദംബ - ആ. സ്ത്രീ. സം്ര. ഏ. മഞ്ചകേ -അ.ന.സഏ അസ്മിന്‍ - ഇദം. മ. ന. സ. ഏ. മൃദുതരതുലികയാ - ആ. സ്ത്രീ. തൃ. ഏ. വിരാജമാനേ - അ. ന. സ. ഏ. അതിരമസി - ലട്ടു. പ. മ. ഏ.

മുദാ - ദ. സ്ത്രീ. ത. ഏ. സാര്‍ദ്ധം - അവ്യ

സുഖശയനം - അ. ന. ദ്വി. ഏ. തത്ര - അവ്യ.

മാം - അസ്മ. ദ്വി. ഏ.

സ്മരന്തീ - ഈ. സ്ത്രീ. ഗ്ര. ഏ.

അന്വയം - ജഗദംബ! (ത്വം) അസ്മിന്‍ മൃദുതരതൂലികയാ വിരാജമാനേ മഞ്ചകേ ശിവേന സാര്‍ദ്ധം മുദാ അതിരമസി. അഥ ക്ഷണം മാം സ്മരന്തീ സുഖശയനം കുരു.

അന്വയാര്‍ത്ഥം - അല്ലയോ ജഗദംബേ! നിന്തിരുവടി മൃദുതരതൂലികയാല്‍ വിരാജമാനമായിരിക്കുന്ന മഞ്ചകത്തില്‍ ശിവനോടുകൂടി മുത്തോട്‌ അതിരമിക്കുന്നു. അനന്തരം

ക്ഷണനേരം എന്നെ സ്മരന്തിയായിട്ട്‌ സുഖശയനത്തെ ചെയ്താലും.

100

ദേവീമാനസപൂജാ സ്തോഗ്രം

പരിഭാഷ - മൃദുതരതൂലിക - ഏറ്റവും മാര്‍ദ്ദവമുള്ള വിരിപ്പ്‌. വിരാജമാനം - ശോഭിക്കുന്നത്‌. മഞ്ചകം - മഞ്ചാ. മുത്‌ - സന്തോഷം. അതിരമിക്ക - വിഹരിക്ക. സ്മരന്തീ - സ്മരിക്കു ന്നവള്‍. സ്മരിക്ക - ഓര്‍മ്മിക്ക.

ഭാവം - അല്ലയോ ലോകമാതാവേ! നിന്തിരുവടി മാര്‍ദ്ദവമുള്ള വിരിപ്പൂക്കള്‍കൊണ്ട്‌ ശോദഭിച്ചിരിക്കുന്ന മണിമഞ്ചത്തില്‍ ശിവനോടുകൂടി വിഹരിക്കുന്നു. അനന്തരം ക്ഷണനേരം എന്നെ സ്മരിച്ച്‌ അവിടെ സുഖമായി ശയിച്ചാലും.

മുക്താകുന്ദേന്ദുഗൌരാം മണിമയമകുടാം രത്നതാടങ്കയുക്താ- മക്ഷ്രസക്പുഷ്പഹസ്താമഭയവരകരാം ചന്ദ്രപൂഡാം ത്രിണേത്രാം നാനാലങ്കാരയുക്താം സുരമകുടമണി- ദ്യോദിതസ്വര്‍ണ്ണപീഠാം സാനന്ദാം സുപ്രസന്നാം ത്രിഭുവനജനനീം ചേതസാ ചിന്തയാമി. (63)

വിഭക്തി -

മുക്താകുന്ദേന്ദുഗൌരാം - ആ. സ്ത്രീ. ദ്വി. ഏ. മണിമയമകുടാം - ആ. സ്ത്രീ. ദ്വി. ഏ. രത്നതാടങ്കയുക്താം - ആ. സ്ത്രീ. ദ്വി. ഏ. അക്ഷ്രസക്പുഷ്പഹസ്താം - ആ. സ്ത്രീ.ദ്വി. ഏ. അഭയവരകരാം - ആ. സ്ത്രീ. ദ്വി. ഏ. ചന്ദ്രപൂഡാം - ആ. സ്ത്രീ. ദ്വി. ഏ. നാനാലങ്കാരയുക്താം - ആ. സ്ത്രീ. ദ്വി. ഏ. സുരമകുടമണിദ്യോതിതമ്വര്‍ണ്ണപീഠാം - ആ. സ്ത്രീ. ദ്വി. ഏ. സാനന്ദാം - ആ. സ്ത്രീ. ദ്വി. ഏ.

സുപ്രസന്നാം - ആ. സ്ത്രീ. ദ്വി. ഏ. ത്രിഭുവനജനനീം - ഈ. സ്ത്രീ. ദ്വി. ഏ.

101

ദേവീമാനസപൂജാ സ്സോഗ്രം

ചേതസാ - സ. ന. തൃ. ഏ. ചിന്തയാമി - ലട്ടു. പര. ഉ. ഏ.

അന്വയം - മുക്താകുന്ദേന്ദുഗൌരാം മണിമയമകുടാം രത്തതാടങ്കയുക്താം അക്ഷര്സക്പുഷ്പ ഹസ്താമയവരകരാം ചന്ദ്രചൂഡാം (തിണേത്രാം നാനാലങ്കരയുക്താം സുരമകുടമണി ദ്യോതിതസ്വര്‍ണ്ണപീഠാം സാനന്ദാം സുഗ്രസന്നാം ത്രിഭുവന ജനനീം ചേതസാ ചിന്തയാമി.

അന്വയാര്‍ത്ഥം - ഞാന്‍ മുക്താകുന്ദേന്ദു ഗൌരയായി മണിമയമകുടമായി രത്തതാടങ്കയുക്തയായി അക്ഷ്രസക്പുഷ്പ ഹസ്തയായി അഭയവരകരയായി ചന്ദ്രപൂഡയായി ത്രണേത്രയായി നാനാലങ്കാരയുക്തമായി സുരമകുടമണിദ്യോതിത സ്വര്‍ണ്ഠപീഠ യായി സാനന്ദയായി സുപ്രസന്നയായിരിക്കുന്ന ത്രിഭൂവന ജനിയെ ചേതസ്സുകൊണ്ട്‌ ചിന്തിക്കുന്നു.

പരിഭാഷ - മുക്താകുന്ദേന്ദുഗൌരാ - മുക്തംപോലെയും കുന്ദംപോലയും ഇന്ദുപോലെയും ഗൌരാ. മുക്തം - മുത്ത്‌. കുന്ദം - മുല്ലപ്പൂവ്‌. ഇന്ദു - ചന്ദ്രന്‍. ഗൌരാ - വെളുപ്പുള്ളവള്‍. മണിമയം - രത്നിര്‍മ്മിതം. മകുടം - രത്തതാടങ്കയുക്താ - രത്നതാടങ്കത്തോടുകൂടിയവള്‍. രത്നതതാടങ്കം - രത്നംകൊണ്ടുണ്ടാ ക്കിയ തോട. അക്ഷ്രസക്പുഷ്പഹസ്താ - അക്ഷസ്രക്കും പുഷ്പവും ഹസ്തത്തിലുള്ളവള്‍. അക്ഷ്രസക്‌ - ജപമാല. പുഷ്പം - താമരപ്പൂവ്‌. ഹസ്തം - കൈയ്‌. അഭയവരകരാ - അഭയവും വരവും കരത്തിങ്കല്‍ ഉള്ളവള്‍. കരം - കൈയ്‌. ചന്ദ്രപൂഡാ - ശിരസ്സില്‍ (തലമുടിക്കെട്ടില്‍) ചന്ദ്രനെ ധരിക്കുന്ന വള്‍. ്രിണേത്രാ - മൂന്നു നേത്രങ്ങളോടുകൂടിയവള്‍. നാനാലങ്കാരയുക്തു - പലവിധത്തിലുള്ള ആഭരണങ്ങള്‍ ധരിച്ചിട്ടുളളവള്‍, സുരമകുടമണിദ്യോതിതമ്വര്‍ണ്ണപീഠാ- സുര ന്മാരുടെ മകുടങ്ങളിലുള്ള മണികളാല്‍ ദ്യോതിതമായിരിക്കുന്ന സ്വര്‍ണ്ണപീഠത്തോടുകൂടിയവള്‍. സുരന്മാര്‍ 3 ദേവന്മാര്‍.

102

ദേവീമാനസപൂജാ സ്തോഗ്രം

മകുടങ്ങള്‍ - കീരീടങ്ങള്‍. മണികള്‍ - രത്നങ്ങള്‍. ദ്യോതിതം - ശോഭിക്കപ്പെട്ടത്‌. സാനന്ദു - ആനന്ദത്തോടുകൂടിയവള്‍. സുപ്രസന്നാ - ഏറ്റവും സന്തുഷ്ടാ (മന്ദഹാസത്തോടുകൂടി യവള്‍) ത്രിഭുവനജനനി - ത്രിഭുവനങ്ങളുടെ ജനനി. ത്രിഭുവന ങ്ങള്‍ - മൂന്നു ലോകങ്ങള്‍. ജനനി - സൃഷ്ടികര്‍ത്രീ. ചേതസ്സ്‌ - മനസ്സ്‌. ചിന്തിക്ക - വിചാരിക്ക.

ഭാവം - മൂത്ത്‌, മുല്ലപ്പൂവ്‌, ചന്ദന്‍ എന്നിവയെപ്പോലെ വെളുത്ത നിറത്തോടുകൂടിയവളും ശിരസ്സില്‍ രത്തമയമമായ കിരീടം ധരിച്ചിരിക്കുന്നവളും കര്‍ണ്ണങ്ങളില്‍ രത്നത്തോടകള്‍ അണിഞ്ഞി രിക്കുന്നവളും ജപമാല, താമരപ്പൂവ്‌, അഭയം, വരം ഇവയെ കൈകളില്‍ ധരിച്ചിരിക്കുന്നവളും ചന്ദ്രാലംകൃതമായ ശിരസ്സും മൂന്നു നേശ്രങ്ങളും ഉള്ളവളും അനേകവിധത്തിലുല്ള ഭൂഷങ്ങള്‍ അണിഞ്ഞിട്ടുളളവളും ദേവകളുടെ കീരിടത്തിലെ രനത്ങങ്ങളുടെ ശോഭകൊണ്ട്‌ ശോഭിച്ചിരിക്കുന്ന പാദം വെച്ചിരിക്കുന്ന സ്വര്‍ണ്ണ പീഠത്തോടുകൂടിയവളും ഏറ്റവും സന്തോഷത്തോടും മന്ദ സ്മിത്തോടും കൂടിയവളും ആയിരിക്കുന്ന മൂന്ന്‌ ലോകങ്ങളു ടേയും അമ്മയെ ഞാന്‍ മനസ്സു കൊണ്ട്‌ വിചാരിക്കുന്നു.

ഏഷാ ഭക്ത്യാ തവ വിരചിതാ യാ മയാ ദേവി പൂജാ സ്വീകൃുത്യൈനാം സപദി സകലാന്‍ മേ/പരാധാന്‍ ക്ഷമസ്വ നൂനം യത്തത്തവകരുണയാ പൂജിതാമേതു സദ്യഃ സാനന്ദം മേ ഹൃദയകമലേ തേ്്‌സ്നു നിത്യം നിവാസഃ (64)

വിഭക്തി -

ഏഷാ - ഏതച്ഛ. ദ. സ്ത്രീ. ഗ്ര. ഏ. ഭക്ത്യാ - ഇ. സ്ത്രീ. ത്യ. ഏ.

തവ - യുഷ്മ. ഷ. ഏ.

വിരചിതാ - ആ. സ്ത്രീ. ഗ്ര. ഏ. യാ - യച്ഛു. സ്ത്രീ. പ്ര. ഏള്‍.

മയാ - അസ്മ. തൃ. ഏ.

103

ദേവീമാനസപൂജാ സ്സോഗ്രം

ദേവി - ഈ. സ്ത്രീ. സംര്പ. ഏ. പൂജാ - ആ. സ്ത്രീ. പ്ര. ഏ. സ്വീകൃത്യ - ല്യബ. അവ്യ. സകലാന്‍ - അ. പു. ദ്വി. ബ. ക്ഷമസ്വ - ലോട്ട. ആ. മ. ഏ. നൂനം - അവ്യ.

യല്‍ - യച്ഛു. ന. രര. ഏ.

തല്‍ - തച്ഛ. ന. ്ര. ഏ.

തവ - യുഷ്മ. ഷ. ഏ. കരുണയാ - ആ. സ്ത്രീ. തൃ. ഏ. പൂജിതാം - ആ. സ്ത്രീ. ദ്വി. ഏ. ഏതു - ലോട്ട്‌. പ. പ്ര. ഏ.

സദ്യഃ - അവ്യ.

സാനന്ദം. അവ്യ.

മേ - അസ്മ. ഷ. ഏ. ഹൃദയകമലേ - അ. ന. സപ്ത. ഏ. തേ - യുഷ്മ. ഷ. ഏ.

അസ്തു - ലോട്ട്‌. പ. രര. ഏ. നിത്യം - അവ്യ.

നിവാസഃ - അ. പു. (പ.

അന്വയം - ഹേ ദേവി! ഏഷാ തവ യാ പൂജാ മയാ ഭക്ത്യാ വിരചിതാ (ത്വം) ഏനാം സ്വീകൃത്യ സപദി മേ സകലാന്‍ അപരാധാന്‍ ക്ഷമസ്വ. തവ കരുണയാ യല്‍ (മയാ കൃതാ) തല്‍ സദ്യഃ പൂജിതാം ഏതു. നൂനം നിത്യം സാനന്ദം തേ നിവാസഃ മേ ഹൃദയകമലേ അസ്തു.

അന്വയാര്‍ത്ഥം - അല്ലയോ ദേവി! നിന്തിരുവടിയുടെ യാതൊരു പൂജ ഭക്തിയോടുകൂടി എന്നാല്‍ വിരചിതയായി ഭവതി ഇതിനെ സ്വീകരിച്ചിട്ട്‌ ഉടനെ എന്റെ സകലങ്ങളാ യിരിക്കുന്ന അപരാധങ്ങളെ ക്ഷണിക്കണമേ. നിന്തിരുവടിയുടെ

104

ദേവീമാനസപൂജാ സ്തോശ്രം

കരുണയാല്‍ യാതൊന്ന്‌ (എന്നാല്‍ കൃത്യമായി) അത്‌ എന്നും പൂജിതയെ തന്നെ ഡ്രാപിക്കട്ടെ. എപ്പോഴും ആനന്ദത്തോടുകൂടി നിന്തിരുവടിയുടെ നിവാസം എന്റെ ഹൃദയകമലത്തില്‍ ഭവിക്കട്ടെ.

പരിഭാഷ - വിരചിതാ - ഉണ്ടാക്കപ്പെട്ടത്‌. സകലങ്ങള്‍ - എല്ലാം യാതൊന്ന്‌ - പൂജാ. കൃതം - ചെയ്യപ്പെട്ടത്‌. പൂജിതാ - പൂജിക്കുവാന്‍ യോഗ്യ.

ഭാവം - അല്ലയോ ദേവി നിന്തിരുവടിയുടെ യാതൊരു പൂജ ഭക്തിയോടുകൂടി ഞാന്‍ നിര്‍മ്മിച്ചു (ചെയ്തു) ഭവതി പൂജയെ സ്വീകരിച്ച്‌ എന്റെ സമസ്താപരാധങ്ങളേയുയം ക്ഷമിക്കേ ണമേ. നിന്തിരുവടിയുടെ കരുണയാല്‍ പൂജ എന്നും പൂജ്യ യായിത്തീരട്ടെ. എപ്പോഴും ആനന്ദത്തോടുകൂടി നിന്തിരുവടി യുടെ നിവാസം എന്റെ ഹൃദയകമലത്തില്‍ ഭവിക്കട്ടെ.

പൂജാമിമാം യഃ പഠതി പ്രഭാതേ മദ്ധ്യാഹ്നകാലേ യദി വാ പ്രദോഷേ ധര്‍മ്മാര്‍ത്ഥകാമാന്‍ പുരുഷോ ലഭേത ദേഹാവസാനേ ശിവഭാവമേതി. (65)

വിഭക്തി -

പൂജാം - ആ. സ്ത്രീ. ദ്വി. ഏ. ഇമാം - ഇദംശ. സ്ത്രീ. ദ്വി . ഏ. യഃ - യച്ഛ. പു. ഗ്ര. ഏ.

പഠതി - ലട്ടു. പ. വ്ര. ഏ.

പ്രഭാതേ - അ. ന. സ. ഏ. മദ്ധ്യാഹേകാലേ - അ. പു. സ. ഏ. യദി - അവ്യ.

വാ - അവ്യ.

പ്രദോഷേ - അ. ന. സ. ഏ.

105

ദേവീമാനസപൂജാ സ്തോശ്രം

ധര്‍മ്മാര്‍ത്ഥകാമാന്‍ - അ. പു. ദ്വി. ബ. പുരുഷഃ - അ. പു. ര്ര. ഏ.

ലഭേത - ലിങ്‌. ആ. പ്ര. ഏ. ദേഹാവസാനേ - അ. ന. സ. ഏ. ശിവഭാവം - അ. പു. ദ്വി. ഏ.

ഏതി - ലട്ു. ര്ര. പ്ര. ഏ.

അന്വയം - യഃ പ്രഭാതേ മദ്ധ്യാഹ്നകാലേ പ്രദോഷേ വാ ഇമാം പൂജാം പഠതി യദി സഃ പുരുഷഃ ധര്‍മ്മാര്‍ത്ഥകാമാന്‍ ലഭേത ദേഹവസാനേ ശിവഭാവം ഏതി (ച).

അന്വയാര്‍ത്ഥം - യാവനൊരുത്തന്‍ പ്രഭാതത്തിലോ മദ്ധ്യാഹ്ന ത്തിലോ പ്രദോഷത്തിലോ പൂജയെ പഠിക്കുന്നു എങ്കില്‍ പുരുഷന്‍ ധര്‍മ്മാര്‍ത്ഥകാമങ്ങളെ ലഭിക്കും. ദേഹാവസാന ത്തിങ്കല്‍ ശിവഭാവത്തെയും പ്രാപിക്കും.

പരിഭാഷ - ്രദോഷം - സന്ധ്യാസമയം ദേഹാവസാനം - മരണം. ശിവഭാവം - മോക്ഷം.

ഭാവം - യാവനൊരുത്തന്‍ വെളുപ്പാന്‍ കാലത്തോ ഉച്ചക്കോ വൈകുന്നേരമോ പൂജയെ ആചരിക്കുന്നു എങ്കില്‍ പുരുഷന്‍ ലോകത്തില്‍ ധര്‍മ്മം, അര്‍ത്ഥം, കാമം ഇവ യേയും മരണേശേഷം മോക്ഷത്തെയും പ്രാപിക്കും.

പൂജാമിമാം പഠേന്നിത്യം പൂജാം കര്‍ത്തുമനീശ്വരഃ പുജാഫലമവാപ്നോതി വാഞ്ഛിതാര്‍ത്ഥം വിന്ദതി. (66)

വിഭക്തി - പൂജാം - ആ. സ്ത്രീ. ദ്വി. ഏ.

106

ദേവീമാനസപൂജാ സ്സോഗ്രം

ഇമാം - ഇദം ശബ്ദ. സ്ത്രീ. ദ്വി. ഏ. പഠേല്‍ - ലിങ്‌. പര. (പ. ഏ.

നിത്യം - അവ്യ.

കര്‍ത്തും - തുമു. അവ്യ.

അനീശ്വരഃ - അ. പു. (പ. ഏ. പൂജാഫലം - അ. ന. ദ്വി. ഏ. അവാപ്നോതി - ലട്ട്‌. പ. ഗ്ര. ഏ. വാഞ്ഛിതാര്‍ത്ഥം - അ. ന. ദ്വി. ഏ. - അവ്യ.

വിന്ദതി - ലട്ട്‌. പ. ര്ര. പു. ഏ.

അന്വയം - പൂജാം കര്‍ത്തും അനീശ്വരഃ ഇമാംപൂജാം നിത്യം പഠേല്‍ സഃ പൂജാഫലം അവാപ്നോതി വാഞ്ഛിതാര്‍ത്ഥം വിന്ദതി.

അന്വയാര്‍ത്ഥം - പൂജയെ ചെയ്വാനായിക്കൊണ്ട്‌ അനീശ്വരനാ യിരിക്കുന്നവന്‍ പൂജയെ നിത്യം പഠിക്കുമെങ്കില്‍ അവന്‍ പൂജാഫലത്തെ പ്രാപിക്കുന്നു. വാഞ്ഛിതാര്‍ത്ഥത്തേയും ലഭി ക്കുന്നു.

പരിഭാഷ - അനീശ്വരന്‍ - അസമര്‍ത്ഥന്‍. പൂജാഫലം പൂജ ചെയ്താലുള്ള ഫലം വാഞ്ഛിതാര്‍ത്ഥം - വിചാരിക്കുന്ന (ആഗ്രഹിക്കുന്ന) കാര്യം.

ഭാവം - പൂജിപ്പാന്‍ കഴിയാത്തവന്‍ സ്ത്രോത്രത്തെ ദിവസവും പാരായണം ചെയ്താല്‍ അവന്‍ പൂജാഫലമുണ്ടാ വുകയും ആഗ്രഹിച്ച കാര്യം സാധിക്കയും ചെയ്യും.

്രതൃഹം ഭക്തിസംയുക്തോ

യഃ പൂജനമിദം പറേല്‍

107

ദേവീമാനസപൂജാ സ്തോശ്രം

വാഗ്വാദിന്യാഃ ്രസാദേന വത്സരാല്‍ കവിര്‍ഭവേല്‍. (67)

വിഭക്തി -

്രതൃഹം - അവ്യ.

ഭക്തിസംയുക്തഃ - അ. പു. ഗ്ര. ഏ.

യഃ - യച്ഛ. പു. ്ര. ഏ.

പൂജനം - അ. ന. ദ്വി. ഏ.

ഇദം - ഇദംശ. ന. ദ്വി. ഏ.

പഠേല്‍ - ലിങ്‌. പ. ഗ്ര. ഏ.

വാഗ്വാദിന്യാഃ - ഈ. സ്ത്രീ. ഷ. ഏ. പ്രസാദേന - അ. പു. ത്യ. ഏ.

വത്സരാല്‍. അവ്യ.; സഃ - തച്ഛ. പു. (പ ഏ. കവിഃ - ഇ. പു. പ്ര. ഏ.; ഭവേല്‍ - ലിങ്‌. പ്ര. ര്ര. ഏ.

അന്വയം - യഃ ്രതൃഹം ഭക്തിസംയുക്തഃ ഇദം പൂജനം പഠേല്‍ വാഗ്വദിന്യാഃ ്രസാദേന വത്നരാല്‍ കവിഃ ഭവേല്‍.

അന്വപയാര്‍ത്ഥം - യാവനൊരുത്തന്‍ ദിവസംതോറും ഭക്തി സംയുക്തനായിട്ട്‌ പൂജനത്തെ പഠിക്കുന്നുവോ അവന്‍ വാഗ്വാദിനിയുടെ പ്രസാദം കൊണ്ട്‌ ഒരു വത്സരം കൊണ്ട്‌ കവിയായി ഭവിക്കും.

പരിഭാഷ - ഭക്തിസംയുക്തന്‍ - ഭക്തിയോടുകൂടിയവന്‍. പൂജനം - പൂജാ. വാഗ്വാദിനീ - ദേവി.

ഭാവം - യാവനൊരുത്തന്‍ ഭക്തിയോടുകൂടി ദിവസം തോറും പൂജയെ പഠിക്കുന്നുവോ അവന്‍ ദേവീര്രസാദം കൊണ്ട്‌ ഒരു വത്സരത്തിനകം കവിയായിത്തീരും.

ഇതി ശ്രശങ്കുഭഗവല്‍പാദവിരചിതം ശ്രീദേവിമാനസപൂജാസ്തോത്രം സമ്പൂര്‍ണ്ണം.

108